“എഹ്? സൂയിസൈഡോ?”
അവള്‍ ഒച്ചയിട്ടു.
മേനോന്‍ അവളുടെ വായ്‌പൊത്തി.
“ശബ്ദം ഒണ്ടാക്കാതെ മൈരേ! നീ എന്നെ കൊലയ്ക്ക് കൊടുക്കുവല്ലോ!”
“മേനോന്‍ ചേട്ടാ! ഞാന്‍ എന്തായീ കേക്കുന്നെ? അന്ന് സീമ, സോറി, നമ്മുടെ രേണു ആത്മഹത്യ ചെയ്തെന്നോ? എന്നിട്ട്..എന്നിട്ട് …എന്നിട്ടെവിടെ അവള്‍ടെ ബോഡി?”
“ഞാനും ബഷീറും കൂടെ അത് കുഴിച്ചിട്ടു…”
രേഷ്മയുടെ മുഖം ഭയം കൊണ്ട് കിടുങ്ങി. അവള്‍ അയാളുടെ തോളില്‍ പിടിച്ചു.
“മേനോന്‍ ചേട്ടാ,” ചുറ്റും നോക്കി ആരും കേള്‍ക്കുന്നില്ല എന്നുറപ്പ് വരുത്തി അവള്‍ പതിയെ പറഞ്ഞു.
“മോള്‍ ഇവിടെ വെച്ചാണ് കൊല്ലപ്പെട്ടത്. പോലീസ് അന്വേഷണം തുടങ്ങുമ്പോ ഇവിടെയും വരില്ലേ? ഞാന്‍ കുടുങ്ങില്ലേ?”
“ഇതിലും വലിയ പ്രോബ്ലം ഉണ്ടായിട്ട് നീ കുടുങ്ങിയോ?”
“പക്ഷെ ഇതുവരെ മരണം പോലത്തെ ഒരു പ്രോബ്ലം ഉണ്ടായിട്ടില്ലല്ലോ!”
“നീ പേടിക്കണ്ട!”
അയാള്‍ ഉറച്ച സ്വരത്തില്‍ പറഞ്ഞു.
“നിനക്ക് ഒരാപത്തും വരില്ല!”
അവള്‍ ആശ്വസിക്കണമോ വേണ്ടയോ എന്ന അര്‍ത്ഥത്തില്‍ അയാളെ നോക്കി.
“പക്ഷെ എനിക്ക് കണ്ടുപിടിക്കണം”
അയാള്‍ ഉറച്ച സ്വരത്തില്‍ തുടര്‍ന്നു.
“എന്‍റെ മോള്‍ക്കെതിരെ എന്നെക്കൊണ്ട് ആ കടുംകൈ ചെയ്യിച്ചത് ആരാണ് എന്തിനാണ് എന്ന്! അതുകാരണം അരുന്ധതിയെയും എനിക്ക് കൊല്ലേണ്ടി…’
മേനോന്‍ പെട്ടെന്ന് നിര്‍ത്തി.
“എഹ്??”
രേഷ്മ ഞെട്ടി.
“എന്താ? എന്താ പറഞ്ഞെ? അരുന്ധതി മാഡത്തെ മേനോന്‍ ചേട്ടന്‍ കൊന്നെന്നോ? അതെന്തിനാ? അതെന്നാ?”
“എടീ അത്…”
നിസ്സഹായ സ്വരത്തില്‍ മേനോന്‍ പറഞ്ഞു.
“രേണുവിനെ അടക്കം ചെയ്ത് കഴിഞ്ഞ് വീട്ടി വന്ന് ഞാനാകെ ഓഫ് ആയിരുന്നു! എന്‍റെ മോളെയല്ലേ ഞാന്‍….അങ്ങനെ ഇരിക്കുമ്പഴാ നിന്‍റെ കോള്‍ വന്നെ! നീ പറഞ്ഞു, അവളെ അവിടെ കൊണ്ടുവന്നത് അവള്‍ടെ അമ്മയായിരുന്നു എന്ന്. ഓര്‍ക്കുന്നുണ്ടോ നീ…?”
“ഓര്‍ക്കുന്നു മേനോന്‍ ചേട്ടാ! പക്ഷെ സീമ… അല്ല രേണുമോളെ അവിടെ കൂട്ടിക്കൊണ്ട് വന്ന ആ ലേഡി പറഞ്ഞത് അവള്‍ടെ അമ്മ ആണ് എന്നാണ്. അതുകൊണ്ടല്ലേ ഞാന്‍ അങ്ങനെ…”
“അത് കുഴപ്പമില്ല…”
അയാള്‍ അവളുടെ തോളില്‍ കൈ വെച്ചു. “ഞങ്ങള് കളിക്കുമ്പം ഒക്കെ അരുന്ധതി ഒരു ഫാന്റസി പറയുമായിരുന്നു, അവള്‍ക്ക് അവളുടെ മോളെ ഞാന്‍ കളിക്കുന്നത് സങ്കല്‍പ്പിക്കാറുണ്ട് എന്ന്. നമ്മള്‍ ഊക്കുമ്പം അങ്ങനെ പല ഫാന്റസിയും ഷെയര്‍ ചെയ്യില്ലേടീ? അതിപ്പം വലിയ കാര്യം വല്ലതുമാണോ? ഞാനും അങ്ങനെയേ വിചാരിച്ചുള്ളൂ. ഊക്കിന്റെ രസം കൂട്ടാന്‍ വേണ്ടി പറയുന്ന വെറും ഫാന്റസി എന്നെ ഞാന്‍ വിചാരിച്ചുള്ളൂ…പക്ഷെ…”
മേനോന്‍ ഒന്ന് നിര്‍ത്തി നിറയാന്‍ തുടങ്ങിയ കണ്ണുകള്‍ വീണ്ടും തുടച്ചു.
“പക്ഷെ നിന്‍റെ ഫോണ്‍ വന്നപ്പം ഞാന്‍ ശരിക്കും വിചാരിച്ചു, അരുന്ധതിയ്ക്ക് ശരിക്കും കഴപ്പ് മൂത്ത് പ്രാന്ത് കേറി മോളെക്കൊണ്ട് എന്നെ ഊക്കിക്കാന്‍ അവള് നിന്‍റെ അടുത്ത് എത്തിച്ചു എന്ന്! അത് കേട്ടതും ഞാന്‍ ഒന്നും നോക്കീല്ല. തോക്കെടുത്ത് അവള്‍ടെ തലമണ്ട നോക്കി പൊട്ടിച്ചു…ഒറ്റവെടിക്ക് അവളെ ഞാനങ്ങു തട്ടി…!!”
“എന്‍റെ മേനോന്‍ ചേട്ടാ! ഞാന്‍ എന്നൊക്കെയാ ഈ കേക്കുന്നെ?”
“പറ്റിപ്പോയി!”
അയാള്‍ പറഞ്ഞു.
“ഇനി എന്നാ പറയാനാ? ഇനി എന്തേലും പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ? ഇനി ബാക്കി നോക്കുക എന്നതല്ലാതെ! ഋഷി ഒന്നും അറിയാമ്പാടില്ല. ഇനി അവന്‍ മാത്രേ ഉള്ളൂ. അവന് എന്‍റെ ബിസിനെസ്സിലും ഒന്നും കാര്യമില്ല. തനി അമ്മ ചെറുക്കനാ അവന്‍! പാട്ടും പുസ്തകോം. ഇവിടെ തൃശൂര് എവിടെയോ ക്രിസ്മസ് കൂടാന്‍ ഏതോ ഫ്രണ്ടിന്റെ വീട്ടി വന്നിരിക്കുവാ അവന്‍…”
രേഷ്മ അയാള്‍ പറയുന്നത് കേട്ടിരുന്നു. “രേഷ്മേ…”
അയാള്‍ വിളിച്ചു. അവള്‍ അയാളെ നോക്കി.
“എന്‍റെ കൊച്ചിന്റെ കൂടെ അമ്മ വേഷം കെട്ടി വന്ന ആ പൂതന ആരാണ് എന്ന് എനിക്കറിയാം. എന്തിനാ അങ്ങനെ അവളത് ചെയ്ത് എന്നുമെനിക്കറിയാം….പഴയ കുറെ കണക്കില്‍ ഒന്ന് പൊങ്ങി വന്നതാ. പക്ഷെ കൂത്തിച്ചിയ്ക്ക് അറീത്തില്ല ആരോടാ കളിക്കുന്നേന്ന്‍! ബഷീറിന്റെ കയ്യില്‍ ആ ഫോട്ടോയും വഴിച്ചിലവിനുള്ള കാശും കൊടുത്ത് പറഞ്ഞുവിട്ടാല്‍ ഒറ്റ ദിവസം കൊണ്ട് തീരാനുള്ള കേസേ ഒള്ളൂ!”
“ഈ തൃശൂര് എവിടെയോ ഉണ്ടെടീ”
അയാള്‍ പറഞ്ഞു.
“ആ പണി ഞാന്‍ ബഷീറിന് വിട്ടു. എന്‍റെ ക്വട്ടേഷന്‍ ഒക്കെ ബഷീറിനെയാ ഞാന്‍ എല്പ്പിക്കാറ്! ഒരു പണിക്കുറവും കൂടാതെ അവനതൊക്കെ ചെയ്തിട്ടുണ്ട് മുമ്പ്. നല്ല കൊടികെട്ടിയ ടീമിനെയൊക്കെ ശൂക്ക്ന്നു പറഞ്ഞു വിട്ട് പണി തീര്‍ത്ത ചരിത്രമാ ബഷീറിന്റെ! അവന്‍റെ മുമ്പി വെറും ചീള് കേസാ ഇത്! ഇതൊരു അയ്യോ പാവം പെണ്ണ്!” മേനോന്‍റെ പുച്ഛം നിറഞ്ഞ ചിരി രേഷ്മ കേട്ടു.
ക്രിസ്മസ്സ് രാത്രി. വീട് നേരത്തെ തന്നെ ഡെന്നീസും ഋഷിയും അലങ്കരിച്ചിരുന്നു. ചെറുതെങ്കിലും മനോഹരമായ ക്രിബ്, നക്ഷത്രങ്ങള്‍, ബലൂണുകള്‍, വൈദുതി അലങ്കാരങ്ങള്‍. സഹായിക്കാന്‍ ശ്യാമും സന്ധ്യയും വന്നിരുന്നു. ക്രിസ്മസ്സ് വിരുന്നിന്, എല്ലാ വര്‍ഷത്തെയും പോലെ സംഗീതയും ശ്യാമും സന്ധ്യയും മാത്രമല്ല, സംഗീതയുടെ വീട്ടു ജോലിക്കാരി മറിയയും വന്നിരുന്നു.
“ഈ രാത്രി ഇന്നിനി ആരും ഉറങ്ങേണ്ട,”
ലീന എല്ലാവരെയും നോക്കി.
“ഇത്രേം സന്തോഷമായിട്ട് ഒരു ദിവസം ഇനി എപ്പഴാ? പിള്ളേരൊക്കെ ഇനി പഠിക്കാനും ഒക്കെ അടുത്ത കൊല്ലം എവിടെയാ എന്നാര്‍ക്ക് അറിയാം?”
“മാത്രമല്ല ഈ ക്രിസ്മസിന് ഋഷിയുമുണ്ടല്ലോ! അതല്ലേ സ്പെഷ്യല്‍!”
സംഗീത പറഞ്ഞു. അത് പറഞ്ഞ് അവള്‍ ആരും കാണാതെ അവളുടെ കൈത്തണ്ടയില്‍ പിച്ചി. സന്ധ്യ ഋഷിയേ നോക്കി മന്ദഹസിച്ചു.
“അത് കൊണ്ട് എല്ലാരും പാട്ടുപാടുവോ ഡാൻസ് കളിക്കുവോ അന്ത്യാക്ഷരി കളിക്കുവോ എന്ത് വേണേലും ചെയ്യ്…നാളെ ഇവര് പോകുവല്ലേ?”
ലീന ഡെന്നീസിനേയും ഋഷിയേയും നോക്കി പറഞ്ഞു. ലീനയുടെ ആവേശം എല്ലായിടത്തും പ്രത്യേകിച്ചും അടുക്കളയിൽ ദൃശ്യമായിരുന്നു. അടുക്കള ജോലിക്ക് സംഗീതയും സന്ധ്യയും മറിയയുമെല്ലാം ഒപ്പത്തിനൊപ്പം നിന്ന് എല്ലാം ഒരുക്കുവാന്‍ അവളെ സഹായിച്ചു. അരിയുന്നതിന്റെയും മുറിക്കുന്നതിന്റെയും അരയ്ക്കുന്നതിന്റെയും വെട്ടുന്നതിന്റെയും ബഹളം എപ്പോഴും അടുക്കളയിൽ നിന്ന് കേട്ടുകൊണ്ടിരുന്നു. അന്തരീക്ഷം നിറയെ കൊതിയുണർത്തുന്ന ഗന്ധം നിറഞ്ഞിരുന്നു.
“ഇന്ന് മമ്മി ചില ദുസ്വാതന്ത്ര്യങ്ങൾ ഒക്കെ അനുവദിച്ചിട്ടുണ്ട്,”
ഡെന്നീസ് കുസൃതിച്ചിരിയോടെ പറഞ്ഞു.
“ദുസ്വാതന്ത്ര്യമോ? എന്താ അത്?”
സന്ധ്യ ചോദിച്ചു. സംഗീത സന്ധ്യയുടെ തോളിൽപിടിച്ച് അവളുടെ ചെവിയിൽ എന്തോ മന്ത്രിച്ചു. ഋഷിയും ശ്യാമും ഓടിവന്ന് രഹസ്യം ചോർത്താൻ ശ്രമിച്ചു. മറ്റുള്ളവർ നേരത്തെയറിഞ്ഞമട്ടിൽ അവരെ നോക്കി.
“ക്രിസ്മസല്ലേ?”
മറിയ ചിരിച്ചു. “ക്രിസ്മസ്സിന് ക്രിസ്ത്യാനികളുടെ വീട്ടിലെ പെണ്ണുങ്ങളടക്കം ചെയ്യുന്ന ഒരേ ഒരു ദുശീലമേ ഉള്ളൂ. അത് ഇതാ.”
അത് പറഞ്ഞ് അവള്‍ പെരുവിരല്‍ ചുണ്ടില്‍ മുട്ടിച്ച് “കുടിക്കുന്നത്” പോലെ ആംഗ്യം കാണിച്ചു.
“അയ്യോ? കുടിക്കാനോ? എന്നുവെച്ചാല്‍ ചാരായം പോലെ?”
ഋഷിക്ക് അദ്ഭുതമായി.
“എടീ മേനോന്‍ കുട്ടി ഇത്ര പാവമാണോ? മോനെ ചാരായം ഒന്നുമല്ല. അതൊക്കെ കുടിച്ചാ ചങ്കും കരളും കുടിക്കുന്ന സെക്കന്‍റില്‍ അടിച്ചുപോകും. ഇത് ബിയര്‍, വോഡ്ക..അങ്ങനെ…”
സംഗീത പറഞ്ഞു. ഋഷി കണ്ണുകള്‍ മിഴിച്ച് ഡെന്നീസിനെ നോക്കി.
“എന്റെ പൊന്നേ, ഇതത്ര വലിയ കാര്യമൊന്നുമല്ല…”
ലീന അവന്‍റെ മുഖഭാവം കണ്ടിട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു.
“ ഡെന്നിയുടെ പപ്പാ ഉള്ളപ്പോം നല്ല ഇളം കള്ളും ഇടയ്ക്കൊക്കെ വിസ്ക്കിയും വീട്ടില്‍ കൊണ്ടുവരുമായിരുന്നു. ഞാന്‍ കമ്പനി കൊടുത്താല്‍ മാത്രേ കുടിക്കൂ. എനിക്ക് അതിന്‍റെ ഒകെ മണം അടിക്കുമ്പഴെ ഓക്കാനം വരും അന്ന്. പിന്നെ അച്ചായന്‍റെ സന്തോഷം..അതൊക്കെ ഓര്‍ക്കുമ്പം …വേണ്ട എന്ന് പറയന്‍ തോന്നിയില്ല…അങ്ങനെയാ ആദ്യം കുടിച്ചേ…” ലീന ഒന്ന് നിശ്വസിച്ചു. വിദൂരമായ ഓര്‍മ്മയില്‍ അവളുടെ കണ്ണുകള്‍ നനഞ്ഞു. എല്ലാവരും ഒരു നിമിഷം നിശബ്ദരായി.
“മമ്മീ…”
ഡെന്നീസ് അവളുടെ കൈത്തണ്ടയില്‍ നുള്ളി.
“കണ്ട്രോള്‍…എല്ലാരും എന്നാ കരുതും”
അവനവളുടെ കാതില്‍ മന്ത്രിച്ചു.
”ഇടയ്ക്ക് കള്ളൊക്കെ കുടിക്കാറുണ്ട്. മമ്മിയും. പണ്ട് രാജീവ് അങ്കിൾ ഉള്ള കാലത്ത് സ്‌പൈസസ് ഒക്കെ ഇട്ടുവാറ്റിയ ചാരായം പോലും പപ്പാ കുടിച്ചിട്ടുണ്ട്. ഇവിടെ ഞാൻ എത്രയോ പ്രാവശ്യം ബീയർ ബോട്ടിൽ ഒക്കെ കണ്ടിരിക്കുന്നു! സംഗീത ആന്‍റിയും കുടിച്ചിട്ടുണ്ട്. ഇല്ലേ ആന്‍റി?”
“എന്‍റെ മക്കളെ..”
സംഗീത പറഞ്ഞു.
“ഓണോം വിഷൂം ക്രിസ്മസ്സും ഒക്കെ നമ്മള് രണ്ടു കുടുംബോം എപ്പഴും ഒരുമിച്ചേ ആഘോഷിച്ചിട്ടുള്ളൂ. അന്നേരം ഇപ്പറഞ്ഞ ഐറ്റംസൊക്കെ ഉണ്ടാവും. അന്നേ ഉണ്ടാവൂ കേട്ടോ!”
“അത് ഞങ്ങക്ക് അറിയാം!”
ശ്യാം പറഞ്ഞു.
“കഴിഞ്ഞ ക്രിസ്മസ്സിന് സന്ധ്യ ബിയര്‍ കുടിച്ച് വാള്‍ വെച്ചതാ. എന്നിട്ടാ.”
ശ്യാം പറഞ്ഞപ്പോള്‍ സന്ധ്യ അവന്‍റെ നേരെ കയ്യോങ്ങി.
“ശ്യെ! ഈ ചെറുക്കന്റെ കാര്യം!”
എല്ലാവരും ചിരിച്ചു.
“നീയെന്തിനാ അവനെ തല്ലാന്‍ പോകുന്നെ? അത് എല്ലാരും കണ്ടതല്ലേ?”
ഡെന്നീസ് അവളെ ചൂട് കയറ്റി.
“പിന്നേ!”
സന്ധ്യ ഡെന്നീസിനെ രൂക്ഷമായി നോക്കി.
“ഡെന്നി നീ ചുമ്മാ മേടിക്കുവേ! എനിക്കതിന്റെ മണം കിട്ടിയാൽ ചർദ്ധിക്കാൻ വരും! അന്നേരവാ! അന്ന് പിന്നെ അതിന്‍റെ ടേസ്റ്റ് എന്നതാ എന്നറിയാന്‍ അല്‍പ്പം കുടിച്ചതാ.അന്നേരം തന്നെ മനം മറിഞ്ഞ് ചര്‍ദിച്ചു.”
“അതുശരി!”
സംഗീത അവളെ നോക്കി.
“നിനക്ക് പിന്നെ കഴിഞ്ഞ ബര്‍ത്ത്ഡേയ്ക്ക് ഞാന്‍ തന്നത് പിന്നെ എന്താ?” ഒരു മാസം പോലുവായില്ല!”
“മമ്മി അത് കള്ളല്ലേ?,”
സന്ധ്യ ദയനീയ സ്വരത്തിൽ പറഞ്ഞു.
“ഇളവൻ കള്ളാ. അത് എല്ലാരും കുടിക്കണതല്ലേ? പോരാത്തതിന് മെഡിസിനലും!”
“പിന്നെ! പിന്നെ! മെഡിസിനൽ!”
എല്ലാവരും ശബ്ദത്താൽ അവളെ ആക്രമിച്ചു.
“ഓക്കേ, ഓക്കേ!”
ലീന പറഞ്ഞു.
“ഋഷി ഇതൊക്കെ കേട്ടിട്ട് വിചാരിക്കും ഈ രണ്ടു കുടുംബക്കാര്‍ക്കും കള്ളുകുടി അല്ലാതെ വേറെ ഒരു പണിയും ഇല്ലാന്ന്!” ലീനയുടെ സ്വരത്തിൽ അരൂപിയായിക്കിടന്ന വിഷാദം എല്ലാവരുടെയും മുമ്പിൽ ദൃശ്യമായി. ഓരോ ആഘോഷവും ഓരോ നനവ് നിറഞ്ഞ ഓര്‍മ്മയാണ്. സ്നേഹപ്പൂക്കള്‍ മാത്രം വിടര്‍ന്ന് ഉല്ലസിച്ച ഒരു ഉദ്യാനം എത്ര പെട്ടെന്നാണ് മരുഭൂമിയായി മാറിയത് എന്ന് ഓരോ ആഘോഷവും ഓര്‍മ്മിപ്പിക്കുന്നു. സന്ധ്യക്കും ശ്യാമിനും സംഗീതയ്ക്കും രാജീവനെ നഷ്ട്ടപ്പെട്ടത്. ഡെന്നീസിനും ലീനയ്ക്കും സാമുവലിനെ നഷ്ട്ടപ്പെട്ടത്.
“ഡാന്‍സ് ചെയ്യാം…”
ശ്യാം അന്തരീക്ഷത്തിന്റെ ഘനം കുറയ്ക്കാന്‍ പറഞ്ഞു.
“ആദ്യം ഒരു ഹിന്ദിപ്പാട്ടിട്,”
ഡെന്നീസ് പറഞ്ഞു.
“ദേവദാസ് മൂവീലെ ഡോ ലാരെ മതി. ആ പാട്ടിനു ആന്റി എന്ത് സൂപ്പർ ആയിട്ടാ ഡാൻസ് ചെയ്യുന്നേന്ന് അറിയാവോ!”
“അതെ! അതേ!”
എല്ലാവരും സംഗീതയെ നോക്കി ഒരേ സ്വരത്തിൽ ശബ്ദമിട്ടു.
“അയ്യോ വേണ്ട!” സംഗീത പെട്ടെന്നെതിർത്തു.
“ആദ്യം എല്ലാർക്കും ഗ്രൂപ്പായിട്ട് ഡാൻസ് ചെയ്യാം. അല്ലെ ഡെന്നീ?”
അവൾ ഡെന്നീസിനോട് ചോദിച്ചു.
“ആന്‍റി ഒറ്റയ്ക്ക് ഡാൻസ് കളിക്കണത് ഞാന്‍ കണ്ടിട്ടില്ല. സന്ധ്യെടെ കഴിഞ്ഞ ബര്‍ത്ത്ഡേയ്ക്ക് ഞാന്‍ ഇവിടെ ഉണ്ടാരുന്നില്ല.”
മറ്റുള്ളവര്‍ “പ്രോത്സാഹിപ്പിക്ക്” എന്ന അര്‍ത്ഥത്തില്‍ പിമ്പിൽ നിന്ന് രഹസ്യ സന്ദേശം തന്നത് അംഗീകരിച്ചുകൊണ്ട് ഡെന്നീസ് പറഞ്ഞു.
“ഈശ്വരാ!”
സംഗീത തലയിൽ കൈവെച്ചു. “ഒറ്റയ്ക്കോ? അതും ഈ പ്രായത്തില്‍. ബോറാവും പിള്ളേരെ!”
“അച്ചോടാ!”
ലീന സംഗീതയുടെ തലമുടിയിൽ വാത്സല്യത്തോടെ തലോടി. അപ്പോള്‍ സംഗീത ആരും കാണാതെ അവളെ കൊതിയോടെ നോക്കി. ലീന അപ്പോള്‍ നാക്ക് കടിച്ച് അവളെ നോക്കി.
“പിള്ളേര് കാണൂടി!” അതിനിടെ ശ്യാമും ഡെന്നീസും അകത്തേക്ക് പോയി.
“ഓക്കേ, ഓക്കേ!”
സാനിയ എല്ലാവരോടുമായി ഉച്ചത്തിൽ പറഞ്ഞു.
“Let us all go to the drawing room.”
എല്ലാവരും വിശാലമായ ഹാളിലേക്ക് പ്രവേശിച്ചു. ഋഷിയും സന്ധ്യയും വിലപിടിച്ച ഹോം തീയറ്റർ ഓൺ ചെയ്തു. സംഗീത വീണ്ടും ലീനയെ ലജ്ജയോടെ നോക്കി. ലീന അവളുടെ നേർക്ക് വിജയ മുദ്ര കാണിച്ചു.
“മമ്മീ, വെയ്റ്റ്!”
ശ്യാം തിടുക്കത്തിൽ അങ്ങോട്ട് വന്നു. അവന്‍റെ കയ്യിലുണ്ടായിരുന്ന ട്രേയിലെ ഗ്ളാസുകളിൽ ദ്രാവകം നുരയുന്നുണ്ടായിരുന്നു. അവന്‍ സംഗീതയ്ക്ക് ഒരു ഗ്ളാസ് കൈമാറി. ഋഷി ആശ്ചര്യം ജനിപ്പിക്കുന്നതുപോലെ ശബ്ദമുണ്ടാക്കി. ലീന കുഴപമില്ല എന്ന അര്‍ത്ഥത്തില്‍ ഋഷിയേ നോക്കി കണ്ണുകളടച്ചു കാണിച്ചു. സെന്നീസ് ബിയര്‍ നിറച്ച ഗ്ലാസ്സുകളുമായി ഋഷിയുടേയും ലീനയുടെയുമടുത്ത് വന്നു. “ഇന്നാടാ,”
ഡെന്നീസ് ഗ്ലാസ് ഋഷിയ്ക്ക് നീട്ടി.
“ഞാനോ?”
“ഇന്ന് ക്രിസ്മസ്സാ,”
ഡെന്നീസ് പറഞ്ഞു.
“അപ്പം ഇത് മസ്റ്റാ ഋഷി. ആണുങ്ങക്കും പെണ്ണുങ്ങക്കും,”
“അപ്പം ആന്‍റയും കുടിക്കുമോ?”
ഋഷി അത്ഭുതത്തോടെ ലീനയെ നോക്കി.
“എന്താ ഞാന്‍ കുടിച്ചാ കൊള്ളില്ലേ?”
അവള്‍ അവനോട് ചോദിച്ചു.
അത് പറഞ്ഞ് ലീന ശ്യാമിന്റെ കയ്യില്‍ നിന്നും ഗ്ലാസ് വാങ്ങി. അത് കണ്ടിട്ട് ഋഷി ഡെന്നീസില്‍ നിന്നും ബിയര്‍ ഗ്ലാസ് വാങ്ങി ചുണ്ടോട് അടുപ്പിക്കാന്‍ തുടങ്ങി. “നിര്‍ത്ത്!”
ഡെന്നീസ് വിലക്കി.
“എല്ലാരും ഒരുമിച്ച് ഹാപ്പി ക്രിസ്മസ് ഒക്കെ പറഞ്ഞ് ചീയേഴ്സ് ഒക്കെ പറഞ്ഞ്…അങ്ങനെയാ മേനോന്‍ കുട്ടീ, പട്ടച്ചാരായം മുതല്‍ സ്മിര്‍നോഫ് വരെയുള്ള വിശിഷ്ഠപാനീയങ്ങളെ സേവിക്കേണ്ടത്!” . “സന്ധ്യക്ക് ഇല്ലേ?”
ലീന ചോദിച്ചു. സന്ധ്യയെ രൂക്ഷമായി നോക്കിക്കൊണ്ട് ശ്യാമും ഡെന്നീസും സാനിയയും ഒരുമിച്ച് ചോദിച്ചു:
“ഇവക്ക് വേണോ മമ്മി? പിന്നേം വാള് വെച്ചാലോ?”
ശ്യാം പറഞ്ഞു.
“ആൽക്കഹോൾ കൺറ്റെൻറ്റ് കൂടുതലാ. കള്ളുപോലെയല്ല ഇത്. ഇവള് ചർദ്ധിക്കും!”
“നടക്കുന്ന കാര്യമല്ല!”
ലീന പറഞ്ഞു
“ക്രിസ്മസാ ഇന്ന്. അല്‍പ്പം കുഴപ്പമില്ല..മറ്റുള്ളോര്‍ക്ക് കുടിക്കാങ്കിസന്ധ്യയ്ക്കും വേണം!”
“ശരി ശരി! മമ്മി ആന്‍റി ഒച്ചയുണ്ടാക്കണ്ട ഒച്ചയുണ്ടാക്കണ്ട! കൊടുക്കാം!”
അവന്‍ സന്ധ്യക്ക് ഗ്ലാസ് കൈമാറി.
“അപ്പോള്‍ മറ്റൊരു ഹാപ്പി ക്രിസ്മസ്,”
ഗ്ലാസ് ഉയര്‍ത്തി ഡെന്നീസ് പറഞ്ഞു. എല്ലാവരും ഒരുമിച്ച് ഗ്ലാസ് ഉയര്‍ത്തി പരസ്പ്പരം മുട്ടിച്ചു.
“ഹാപ്പി ക്രിസ്മസ്സ്!”
എല്ലാവരും ഒരുമിച്ച് ആര്‍ത്ത് വിളിച്ച് പറഞ്ഞു.
ഋഷി ബിയർ അൽപ്പാൽപ്പമായി കുടിച്ചിറക്കി. സുഖകരമായ ഭാരമില്ലായ്മയിൽ അവന്‍ എല്ലാവരെയും നോക്കി. സംഗീതയും സന്ധ്യയും ലീനയും മറിയയും ശ്യാമും ഡെന്നീസും അവനെ കൌതുകത്തോടെ നോക്കി ബിയര്‍ അല്പ്പലപ്പമിറക്കി.
സന്ധ്യ ബിയര്‍ പെട്ടന്ന് ഒറ്റയടിക്ക് കുടിച്ചു.
“അങ്ങനെയല്ല ബിയർ കുടിക്കുന്നത് മണുങ്ങൂസേ!” ഡെന്നീസ് ഒച്ചയിട്ടു.
“നിങ്ങളെപ്പോലെ ബിയർ കുടിച്ച് അത്ര പരിചയമൊന്നും എനിക്കില്ലല്ലോ!”
സന്ധ്യ തിരിച്ചടിച്ചു.
“അതേ, നിങ്ങളെപ്പോലെ ട്വൻറ്റി ഫോർ ഇൻറ്റു സെവൻ ഹവേഴ്സ് മദ്യപാനികൾ അല്ല ഞാന്‍,”
സംഗീതം ഒഴുകി. മനം മയക്കുന്ന ചലനങ്ങളോടെ, ചുവടുകളോടെ, മുദ്രകളോടെ ,ഭാവങ്ങളോടെ, സംഗീതയുടെ നൃത്തവും. താഴ്വരകളിൽ താമരകൾ വിരിയുന്നതും ആകാശം നക്ഷത്രങ്ങളെ ക്ഷണിക്കുന്നതും ഞരമ്പുകളിൽ പ്രണയത്തിന്റെ മയിലാട്ടം ഉറഞ്ഞുയരുന്നതും അപ്പോൾ അവളുടെ കണ്ണുകളില്‍ നിറയുന്നത് ലീന കണ്ടു. ഓരോ ആഘോഷവും അത്തരം ഓര്‍മ്മകള്‍ എന്നിലെന്നപോലെ അവളിലും ഉണരുന്നു. ചുവന്ന മയിൽപ്പീലിക്കണ്ണുകൾ മാത്രം നിറഞ്ഞ ഒരു ഭൂവിഭാഗത്താണ് താനിപ്പോൾ. ജമന്തിപ്പൂക്കളുടെ ഗന്ധം. പുഷ്പ്പ കേസരങ്ങൾ സാമുവേലിന്റെ തപിക്കുന്ന ചുണ്ടുകളായി തന്നെ ചുറ്റിവരിയുകയാണ്….
കാതടപ്പിക്കുന്ന കരഘോഷം കേട്ടപ്പോൾ മാത്രമാണ് ലീന ഓര്‍മ്മകളില്‍ നിന്നും ഭൂമിയിലേക്കിറങ്ങി വന്നത്. ഋഷിയുടെ കണ്ണുകള്‍ തന്‍റെ മുഖത്താണ്. തന്നെ നോക്കുന്നത് കണ്ടപ്പോൾ ആ നിമിഷം തന്നെ ചുംബിക്കണമെന്ന് അവൻ നിയന്ത്രണാതീതമായി ആഗ്രഹിക്കുന്നത് പോലെ അവള്‍ക്ക് തോന്നി. പാടില്ല കുട്ടീ. ഞാനിപ്പോഴും ഒരാളുമായി പ്രണയത്തിലാണ്. ഇപ്പോഴും അവന്‍റെ അധരവും ദേഹവും പ്രണയ താപം കൊണ്ട് പുഷ്പ്പിച്ച് എന്നെ കെട്ടിവരിഞ്ഞിരിക്കുകയാണ്. ലീന സംഗീതയുടെ സമീപത്തേക്ക് നടക്കുന്നതും അവളെ ചേർത്ത് പിടിച്ച് ആലിംഗനം ചെയ്യുന്നതും ഋഷി കണ്ടു. സംഗീത അവളുടെ തോളിൽ തന്റെ ശിരസ്സ് ചേർക്കുന്നു. ശ്യാമും ഡെന്നീസും കൃത്യമായ ഇടവേളകളിൽ ബിയർ വിതരണം ചെയ്യുന്നു. സന്ധ്യയും മറിയയും ഋഷിയും രണ്ടാമത്തെ ഗ്ലാസ്സും കാലിയാക്കി.
“ഇത്രേം നല്ലതാരുന്നോ ബിയർ?”
നാവു കുഴയാതിരിക്കാൻ പരമാവധി ശ്രമിച്ചുകൊണ്ട് ഋഷി ഉച്ചത്തിൽ പറഞ്ഞു.
“നാളെയിനി ബ്രാണ്ടി, വിസ്‌കി, വോഡ്ക, റം ഇതൊക്കെ ചോയ്ക്കുവോടാ നീ?”
ഡെന്നീസ് അവനോട് ചോദിച്ചു. എല്ലാവരും ഉച്ചത്തിൽ ചിരിച്ചു.
“എല്ലാ ഐറ്റത്തിന്റെയും പേര് നല്ല മണി മണി പോലെ അറിയാല്ലോ,”
സന്ധ്യ ഡെന്നീസിനോട് പരിഹാസരൂപേണ ചോദിച്ചു. പിന്നെ സംഘഗാനത്തിന്റെ സംഗീത മഴയായിരുന്നു. ഋഷി കീബോഡിലും സന്ധ്യ ഗിത്താറിലും ഡെന്നീസ് കസേരമേലും മേശമേലും പാട്ടുകാർക്ക് പശ്ചാത്തലമൊരുക്കി. സംഗീതയും ലീനയും പാട്ടിന്‍റെ താളം കൊണ്ട് രാത്രിയുടെ ആഘോഷത്തെ കൊഴുപ്പിച്ചു. ഒന്നൊഴിയാതെ എല്ലാവരും പാട്ടിന്റെ താളത്തിനു ചുവടുകൾ വെച്ചപ്പോൾ സംഗീതയെ ലീനയെ ഹാളിന്‍റെ മദ്ധ്യത്തിലേക്ക് കൊണ്ടുവന്നു. പതിയെ ചുവടുകൾ വെച്ച ലീനയുടെ നൃത്തവേഗം പിന്നെ ദ്രുതമായി. വിദൂരമായ ഓർമ്മകളിൽ നഷ്ടപ്പെട്ട് അവള്‍ നർത്തനമാടാൻതുടങ്ങി. ഡെന്നീസ് മുമ്പോട്ട് വന്ന് ലീനയുടെ തോളില്‍ പിടിച്ചു.
“വൌ!!”
മറ്റുള്ളവര്‍ കൈയ്യടിച്ചും കരഘോഷവും മുഴക്കിയും അവരെ പ്രോത്സാഹിച്ചു. അല്‍പ്പം കഴിഞ്ഞ് ഡെന്നീസ് അവളെ വിട്ടു.
“മമ്മീടെ കൂടെ ഡാന്‍സ് ചെയ്യാന്‍ ഒടുക്കത്തെ സ്റ്റാമിന വേണം!”
അവന്‍ പറഞ്ഞു.
“ഋഷി, ഇനി നീ!”
സംഗീത ഋഷിയേ അവളുടെ നേരെ തള്ളിവിട്ടു.
“ഋഷി! ഋഷി!!”
എല്ലാവരും ആര്‍ത്തു വിളിച്ചു.
“കമോണ്‍ ഡാ!”
ഡെന്നീസും കരഘോഷത്തില്‍ പങ്കു ചേര്‍ന്നു.
“കമോണ്‍! വാ മോനെ!”
ലീന അവനെ വാത്സല്യപൂര്‍വ്വം വിളിച്ചു.
ഋഷി മടിച്ചെങ്കിലും ബിയറിന്റെ ലഹരിയില്‍, ലീനയുടെ വിമോഹനമായ രൂപത്തിന് നേരെ ചുവടുകള്‍ വെച്ചു.
ലീന നീട്ടിയ കൈകളില്‍ അവന്‍ പിടിച്ചു. ആ നിമിഷം ബിയറിന്റെ ലഹരിയില്‍പ്പോലും അവനില്‍ രോമഹര്‍ഷമുണര്‍ന്നു. മദനപുഷ്പ്പങ്ങള്‍ തിരയിളക്കുന്ന അവളുടെ നീള്‍മിഴിയിതളുകളിലെ ദേവവശ്യതയിലേക്ക് അവന്‍ കാതരമായി നോക്കി. രാത്രിയുടെ ആ യാമം ഓരോ പ്രണയിനിയോടും മന്ത്രിക്കുന്ന ഒരു രഹസ്യമുണ്ട്. മംഗല്യയാമമാണ് അത്. അതിന്‍റെ രഹസ്യപുഷ്പങ്ങള്‍ ഋഷി അറിഞ്ഞിരുന്നു. പൂനിലാവ് മഞ്ഞുതുള്ളിയോടുള്ള പ്രേമം പറയുന്ന യാമമാണ്. ഹൃദയം നുറുങ്ങിയാണ് ഋഷി അവന്‍റെ പ്രണയിനിയെ നോക്കിയത്. ചുണ്ടുകളെ വിതുമ്പാന്‍ അനുവദിച്ചുകൊണ്ട്…. മറക്കാനാവാത്ത ഒരു ലയലഹരി ഋഷിയുടെ കണ്ണുകളില്‍ സംഗീത കണ്ടു. ലീനയത് തിരിച്ചറിയുന്നുണ്ടോ? വസന്തത്തില്‍ ക്രിസാന്തിമപ്പൂക്കള്‍ തുടുത്തുയര്‍ന്ന്‍ ഇളവെയിലിനോട് ചേരുന്നത് ഇതുപോലെ കാതരമായാണ്…. പരസ്പ്പരം കണ്ണുകളില്‍ നോക്കിക്കൊണ്ട് അവര്‍ നൃത്തം ചെയ്യാന്‍ തുടങ്ങി. ഋഷിയ്ക്ക് ദേഹം തളരുന്നത് പോലെ തോന്നി. പ്രണയാകാശത്തിന്റെ അതിരില്‍ നിന്നും സ്വര്‍ണ്ണനിറമുള്ള തൂവലുകള്‍ പൊഴിയുന്നു… വിശുദ്ധമായ കാമപ്പക്ഷികള്‍ …. അവ തന്‍റെ ദേഹം മുഴുവന്‍ പടര്‍ന്നു കയറുകയാണ് ലീനയുടെ മൃദുത്വം നിറഞ്ഞ വിരലുകളില്‍ പിടിക്കുമ്പോള്‍.
“എന്താ മോനെ പനിക്കുന്നുണ്ടോ?”
നൃത്തതിനിടയില്‍ അവനോട് ലീന ചോദിച്ചു. അപ്പോള്‍ ആത്മാവിലെ ചൂടുള്ള സ്വപ്നം മുഴുവനും തന്‍റെ പ്രകാശമുള്ള കണ്ണുകളിലേക്ക് കൊണ്ടുവന്ന് അവന്‍ അവളെ നോക്കി.
“എന്താ?”
“ഋഷിയുടെ കൈയ്ക്ക് നല്ല ചൂട്”
“ആന്റിയുടെ കൂടെ നൃത്തം ചെയ്യുന്നത് കൊണ്ടാണ്. ആന്റിയുടെ കൈവിരലുകള്‍ സോഫ്റ്റ് അല്ലേ? അതില്‍പിടിക്കുന്നത് കൊണ്ടാണ്!”
ലീന ശാസിക്കുന്നത് പോലെ അവനെ നോക്കി. ഋഷി അപ്പോള്‍ കയ്യെടുത്ത് അവളുടെ തോളില്‍ വെച്ചു.
“വൌ!! സൂപ്പര്‍!”
മറ്റുള്ളവര്‍ അത് കണ്ട് കയ്യടിച്ചു.
“ജാക്ക് ആന്‍ഡ് റോസ്!”
സന്ധ്യ വിളിച്ചുകൂവി. അപ്പോള്‍ ഋഷി കണ്ണില്‍ കത്തുന്ന പ്രണയത്തോടെ അവളെ നോക്കി. ദേഹം അല്‍പ്പം കൂടി അവളിലേക്ക് അടുപ്പിച്ചു. ദേഹം തൊട്ടു തൊട്ടില്ല എന്ന നിലയില്‍ അവര്‍ കൈകള്‍ കോര്‍ത്ത് പിടിച്ച് നൃത്തം ചെയ്തു. ലീനയും അവന്‍റെ കണ്ണുകളില്‍ നിന്നും നോട്ടം മാറ്റിയില്ല. ഇടയ്ക്ക് അവന്‍റെ ശ്വാസം തന്‍റെ കഴുത്തില്‍ സ്പര്‍ശിച്ചത് അവള്‍ അറിഞ്ഞു.
സെറ്റ് ചെയ്തു വെച്ച സമയം ഡെന്നീസ് കേയ്ക്ക് കൊണ്ടുവന്നു വെച്ചു.
“മെറിക്രിസ്മസ്..മെറി ക്രിസ്മസ്!!”
വീണ്ടും എല്ലാവരും പരസ്പ്പരം ക്രിസ്മസ്സ് ആശംസകള്‍ നേര്‍ന്നു.
അതിഗംഭീരമായിരുന്നു അത്താഴം. നൃത്തവും പാട്ടും കൊണ്ട് തളർന്നതിനാലും കഴിച്ച ബിയറിന്റെ ലഹരി മാറാത്തതിനാലും എല്ലാവരും നല്ല വിശപ്പോടെ ഭക്ഷണം കഴിച്ചു. മലബാറിന്റെ തനത് പാരമ്പര്യ വിഭവങ്ങളായിരുന്നു കൂടുതലും. അതിനും പുറമേ മറ്റ് പുതിയ ചില ഇനങ്ങളും പട്ടികയിലുണ്ടായിരുന്നു.
“ഇതിനെന്താ പറയുക മലയാളത്തിൽ?”
കഴിക്കുന്നതിനിടെ ഋഷി ചോദിച്ചു.
“നെയ്‌ച്ചോർ…ഇത് ഈത്തപ്പഴം അച്ചാർ,”
അടുത്തിരുന്ന മറിയ ഓരോന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു.
“ഇത് കല്ലുമ്മക്കായ ചേർത്ത ചോറ്,”
സന്ധ്യയാണ് പറഞ്ഞത്. “കല്ലുമ്മക്കായ?”
ഋഷി ചോദിച്ചു.
“ഋഷി,” സംഗീത പറഞ്ഞു.
“ഇത് മ്യൂസൽ സ്റ്റഫ്ഡ് റൈസ്…”
“ഇത് പെപ്പർ മട്ടൺ”
ഡെന്നീസ് പറഞ്ഞു.
“ഇത് മലബാർ മട്ടൺ സ്റ്റൂ,”
“ഇത് മലബാർ മട്ടൺ റോസ്റ്റ്…”
“മട്ടൺ കൊണ്ട് ഇത്രേം വെറൈറ്റി ഒക്കെ ഉണ്ടാക്കാൻ പറ്റുമോ?”
ഋഷി അദ്‌ഭുതപ്പെട്ടു.
“ഡെന്നീസിന്‍റെ മമ്മിയാ ഇന്നത്തെ അടുക്കള മഹാറാണി,” സംഗീത പറഞ്ഞു.
“അപ്പോൾ വറൈറ്റികൾ ഇങ്ങനെ വന്നുകൊണ്ടേയിരിക്കും,”
എന്നിട്ട് അവള്‍ ലീനയുടെ തോളില്‍ അഭിനന്ദിക്കുന്നത് പോലെ തട്ടി.
“മാത്രമല്ല, ആരാ ഇന്നത്തെ ഫീസ്റ്റിന്‍റെ ചീഫ് ഗസ്റ്റ്? ഋഷി! അപ്പോള്‍ എന്തായാലും ഇതുപോലത്തെ സ്പെഷ്യല്‍ ഉണ്ടാവൂല്ലോ!”
അവള്‍ മറ്റുള്ളവര്‍ കാണാതെ ലീനയുടെ കൈത്തണ്ടയില്‍ പിച്ചി.
“പക്ഷെ മമ്മി ഒത്തിരി കഴിക്കില്ല,”
ഡെന്നീസ് കുറ്റപ്പെടുത്തുന്ന സ്വരത്തിൽ പറഞ്ഞു.
“അതുകൊണ്ടല്ലേ നിന്‍റെ മമ്മി ഞങ്ങടെ ആന്‍റി ഇങ്ങനെ ഹോട്ട് ആയിട്ട് ഇരിക്കുന്നെ!”
സന്ധ്യ ഉച്ചത്തിൽ പറഞ്ഞു.
“ഹോട്ട്?”
ലീന ഒച്ചയിട്ടു.
“ഇതൊക്കെ ആരാ പെണ്ണെ നിന്നെ പഠിപ്പിച്ച?” “ഞങ്ങടെ മമ്മി ഒരു ദൂസം ആന്‍റിയേ നോക്കി പറഞ്ഞില്ലേ യൂ ലുക് ഹോട്ട് എന്ന്…അന്നേരവാ ഞാൻ ആദ്യം കേട്ടെ!”
സംഗീത ജാള്യതയോടെ ലീനയെ നോക്കി. ലീനയാകട്ടെ ശാസിക്കുന്ന ഭാവത്തില്‍ അവളെ തിരിച്ചു നോക്കി. മറ്റുള്ളവര്‍ സന്ധ്യ പറഞ്ഞത്കേട്ട് ഉച്ചത്തില്‍ ചിരിച്ചു.
“ഓഹോ..ഓഹോഹോ…”
എല്ലാവരും ഉച്ചത്തിൽ, താളത്തിൽ ഉറക്കെ പറഞ്ഞു.
“ഇതുപോലെ ഒരു രാത്രി ഇനി വരില്ല,”
ഭക്ഷണത്തിന് ശേഷം എല്ലാവരും മുറ്റത്ത് ഉദ്യാനത്തിന് മുമ്പിൽ വീണ്ടും ഒരുമിച്ചു കൂടിയപ്പോൾ ലീന പറഞ്ഞു.
“കാലമിനിയുമുരുളും വിഷുവരും വർഷം വരും….”
ലീന നിലാവിലേക്ക് നോക്കി കവിത ചൊല്ലി. എല്ലാവരും അവളെ നോക്കി.
“തിരുവോണം വരും പിന്നെ ഓരോ തളിരിനും പൂ വരും കായ്‌വരും….”
അവരുടെ സ്വരം ആർദ്രമായി.
“…അപ്പോളാരെന്നുമെന്തെന്നുമാർക്കറിയാം….?”
ലീനയുടെ മിഴികൾ നനഞ്ഞു. അത് കണ്ട് സംഗീതയുടെതും. മിഴിനീരിലൂടെ ലീന ഓരോരുത്തരേയും നോക്കി പുഞ്ചിരിച്ചു. പിന്നെ അവള്‍ സംഗീതയുടെ നേരെ തിരിഞ്ഞു. അവളെ പുണർന്നു.
“അച്ചായനും രാജീവേട്ടനും വേണ്ടിയിരുന്നില്ലേ മോളെ ഇപ്പോള്‍…? നമ്മള്‍ ഇങ്ങനെ തനിച്ച്…”
“കുട്ടികള്‍ ഉണ്ടല്ലോ, പെണ്ണെ! നമുക്ക് അവരെ ഓര്‍ക്കാന്‍!”
സുഖകരമായ ആലിംഗനത്തിലമര്‍ന്ന്‍ സംഗീത ലീനയെ ആശ്വസിപ്പിച്ചു.
അപ്പോള്‍ ബഷീറിന്റെ കാര്‍ ഗേറ്റിനു വെളിയില്‍ വന്നു കഴിഞ്ഞിരുന്നു.
കൂട്ടുകാരെ… ഋഷിയും ലീനയും ഒരുമിക്കുന്നതും അവരുടെ ഇഴുകിച്ചേര്‍ന്നുള്ള സീനുകളുമാണ് ഭൂരിപക്ഷം വായനക്കാരും പ്രതീക്ഷിക്കുന്നത് എന്നറിയാം. ആ അര്‍ത്ഥത്തില്‍ ഈ ഭാഗം ശുഷ്ക്കമാണ്. കഥയുടെ ഗതിയെ സാരമായി ബാധിക്കും എന്ന് തോന്നിയതിനാല്‍ അത്തരം രംഗങ്ങള്‍ ഇപ്രാവശ്യം ഉള്‍പ്പെടുത്തിയിട്ടില്ല. അത്തരം രംഗങ്ങളുമായി അടുത്ത ഭാഗത്ത് കാണാം.
*****************************************************************
ഋഷിയാണ് ആദ്യം കണ്ടത്. ദീര്‍ഘകായനായ ഒരാള്‍, രാത്രിയുടെ ഇരുട്ടിന്‍റെ മറപറ്റി, ഗാര്‍ഡനിലേക്കുള്ള വഴിയുടെ ഇരുവശത്തും നിന്നിരുന്ന മാവുകളുടെ നിഴല്‍ നല്‍കുന്ന ഇരുള്‍സുരക്ഷിതത്ത്വത്തിലൂടെ നീട്ടിപ്പിടിച്ച തോക്കുമായി ലീനയെ ഉന്നം വെച്ച് നടന്നടുക്കുന്നു! ഇരുളില്‍ അയാളുടെ മുഖം പക്ഷെ വ്യക്തമായിരുന്നില്ല.
“ആന്‍റ്റി!”
ഭയം കൊണ്ട് അവന്‍ അലറി.
ആ വിളിയിലെ അപകടവും ഭീതിയും തിരിച്ചറിഞ്ഞ് എല്ലാവരും ആ ദിക്കിലേക്ക് നോക്കി. അപരിചിതനായ ആഗതനെക്കണ്ട് അവര്‍ സ്തംഭിച്ച് നില്‍ക്കുമ്പോള്‍ ഋഷി ലീനയുടെ കൈത്തണ്ടയില്‍ പിടിച്ച് ഇടത് വശത്തേക്ക് തള്ളി. എന്നാല്‍ അപ്പോഴേക്കും തോക്കില്‍നിന്ന്‍ വെടി പൊട്ടിയിരുന്നു.
വെടിയുണ്ട തുളച്ചു കയറിയത് ലീനയുടെ മുമ്പോട്ടാഞ്ഞ ഋഷിയുടെ തോളില്‍.
“ഡെന്നി!!”
വേദനയില്‍ പുളഞ്ഞ് അവന്‍ സമീപം നിന്നിരുന്ന ഡെന്നീസിന്‍റെ കൈയില്‍ പിടിച്ചു.
“മോനെ!!”
അപ്രതീക്ഷിതമായ സംഭവത്തില്‍ ഞെട്ടിത്തരിച്ച് ലീന അവനെ മാറോട് ചേര്‍ത്ത് പിടിച്ച് ഗേറ്റിലേക്ക് നോക്കി.
ഭീമാകാരനായ ഒരാള്‍ മുഖത്ത് നിറഞ്ഞ ഉഗ്രഭാവത്തോടെ തോക്കുമായി വീണ്ടും അടുക്കുകയാണ്.
“എഹ്?”
വീണ്ടും നിറയൊഴിക്കാനോങ്ങുന്ന ആഗതനെ നോക്കി, വേദനയ്ക്കിടയില്‍ ഋഷി മുരണ്ടു. അയാളുടെ മുഖമപ്പോള്‍ പ്രകാശത്തിലേക്ക് വന്നിരുന്നു.
“അത് ബഷീര്‍ അങ്കിളല്ലേ? ബഷീറ….”
പറഞ്ഞു മുഴുമുക്കുന്നതിനു മുമ്പ് ഋഷി നിലത്തേക്ക് ബോധരഹിതനായി വീണു. തോക്ക്ധാരി ഋഷിയെ കണ്ട് ഭയാക്രാന്തനായി. അയാളുടെ മുഖഭാവം ചകിതവും നിസ്സഹായവുമായി. ഒരു നിമിഷം എന്ത് ചെയ്യണമെന്ന് അറിയാതെ അയാള്‍ അന്തിച്ച് നില്‍ക്കുന്നത് എല്ലാവരും കണ്ടു.
“എടാ!!”
ആ നിമിഷം ശ്യാമും ഡെന്നീസും അയാള്‍ക്ക് നേരെ കുതിച്ചു. അയാള്‍ ഭയപ്പെട്ട്, തീവ്രമായ നിസ്സഹായതയോടെ ഗേറ്റിനു വെളിയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറിനു നേരെ ഓടി.
“അയാള് പോട്ടെ!!”
ലീന വിളിച്ചു പറഞ്ഞു.
“നിങ്ങള്‍ ഇങ്ങോട്ട് വാ!!”
അവള്‍ നിലത്ത് ഇരുന്നു ഋഷിയേ മാറോട് ചേര്‍ത്ത് വാരിപ്പിടിച്ചിരിക്കുകയായിരുന്നു. അതിനിടയില്‍ സംഗീതയും സന്ധ്യയും അകത്ത് പോയി വെള്ളമെടുത്ത് കൊണ്ടുവന്ന് ഋഷിയുടെ മുഖത്തേക്ക് തളിച്ചു. അവന്‍ കണ്ണുകള്‍ തുറന്നു. സന്ധ്യ മുറിവ വെള്ളമൊഴിച്ച് കഴുകി. കൈമുട്ടിനും തോളിനുമിടയിലാണ് വെടിയേറ്റത്.
“ഡെന്നീ, വേഗം കാറെടുക്ക്!”
ലീന വിളിച്ചു പറഞ്ഞു.
“സുഹറയുടെ വീട്ടിലേക്ക്! വേഗം പോണം,”
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്റ്റര്‍ സുഹ്റ ലീനയുടെ അടുത്ത സുഹൃത്തുക്കളിലോരാളാണ്.
“ഹോസ്പിറ്റലില്‍ പോകേണ്ടേ, മമ്മി? സുഹ്റാന്‍റ്റിയേ കണ്ടാല്‍ മതിയോ?”
എല്ലാവരും ഋഷിയേ താങ്ങിയെടുത്ത് കാറിലേക്ക് ഇരുത്തുമ്പോള്‍ ഡെന്നീസ് ചോദിച്ചു.
“ഇല്ല ബുള്ളറ്റ് റിമൂവ് ചെയ്ത് മെഡിസിന്‍ അപ്ലൈ ചെയ്താല്‍ പോരെ? മാക്സിമം ഒന്നോ രണ്ടോ ഇന്‍ജെക്ഷന്‍. അതിന് ഹോസ്പിറ്റല്‍ ആവശ്യമില്ല. മാത്രമല്ല. ഹോസ്പിറ്റലില്‍ ഒക്കെ പോയാല്‍ പബ്ലിക്ക് അറിയും!”
അത് ശരിയാണ് എന്ന് എല്ലാവര്‍ക്കും തോന്നി.
“അതാരാടാ ഋഷി?”
കാര്‍ മുമ്പോട്ട് എടുത്തുകൊണ്ട് ഡെന്നീസ് ചോദിച്ചു.
“എടാ അത് അച്ഛന്റെ ഡ്രൈവറാ. ബഷീര്‍ അങ്കിള്‍ !”
“ഒന്ന് പോടാ!”
ഡെന്നീസ് പറഞ്ഞു.
“നിന്‍റെ അച്ഛന്റെ ഡ്രൈവര്‍ എന്തിനാ നിന്നെ വെടി വെക്കുന്നെ? ഡ്രൈവര്‍ക്കെന്തിനാ തോക്ക്? ഇത് വേറെ ആരാണ്ടാ!”
“അതിന് ഡെന്നീ, അയാള് ഋഷീനെ അല്ല എയിം ചെയ്തെ!”
“എഹ്?”
ഡെന്നീസ് അദ്ഭുതപ്പെട്ടു.
“പിന്നെ ആരെയാ?”
“ലീനാന്‍റ്റീനെ!”
“പോടാ ഒന്ന്! മമ്മീനെയോ? മമ്മി എന്നാ വല്ല അധോലോകവും ആണോ, ഒരുത്തന്‍ അര്‍ദ്ധരാത്രീല്‍ കേറി വന്ന്‍ വെടിവെച്ചിടാന്‍?”
“പിന്നെ ഋഷി വല്ല അധോലോകവുമാണോ? ഋഷീനെ വെടി വെക്കാന്‍?”
സന്ധ്യ ചോദിച്ചു.
ഋഷി ലീനയുടെ മടിയില്‍ കിടക്കുകയായിരുന്നു. അവളുടെ കൈവിരലുകള്‍ അവന്‍റെ മുടിയേയും മുഖത്തേയും തലോടിക്കൊണ്ടിരുന്നു. അവള്‍ അവനെ നോക്കി. ആ നോട്ടത്തില്‍ കൃതജ്ഞതയും സ്നേഹവും നിറഞ്ഞിരുന്നു.
“എന്ത് പണിയാ മോനെ നീ കാണിച്ചേ?”
അവന്‍റെ മുഖത്തെ വിയര്‍പ്പ് കണങ്ങള്‍ കൈത്തലം കൊണ്ട് ഒപ്പിയകറ്റി ലീന വാത്സല്യത്തോടെ ചോദിച്ചു.
“അങ്ങനെ ഒരു സിറ്റുവേഷനില്‍, അത് പോലെ ഒരാളുടെ നേരെയൊക്കെ പോകാമോ?”
“അത്കൊണ്ടെന്താ?”
സംഗീത ചോദിച്ചു.
“നീയിപ്പഴും ബാക്കിയുണ്ട്! അല്ലേല്‍ കാണാരുന്നു!”
“മിണ്ടരുത് നീ?”
സംഗീതയുടെ തോളില്‍ അടിച്ചുകൊണ്ട് ലീന പറഞ്ഞു.
“എക്സ്പയറി ഡേറ്റ് കഴിയാറായ നിന്നെയും എന്നേയും പോലെയാണോ ഈ കൊച്ചുങ്ങള്‍? നമുക്ക് എന്നാ പറ്റിയാ എന്നാ? അതുപോലെയാണോടീ ഈ കൊച്ചുങ്ങള്?”
“എന്നാലും എനിക്ക് മനസ്സിലാകാത്തത് ഇവന്‍റെ ഡ്രൈവര്‍ എന്തിനാ മമ്മിയെ വെടി വെച്ചത് എന്നാ!”
ഡ്രൈവ് ചെയ്യുന്നതിനിടയില്‍ ഡെന്നീസ് ചോദിച്ചു.
“എടാ ഡെന്നി!!”
പെട്ടെന്ന് എന്തോ കണ്ടെത്തിയത് പോലെ ശ്യാം എല്ലാവരെയും മാറി മാറി നോക്കി.
“എന്നാ ശ്യാമേ?”
ലീന ചോദിച്ചു.
“ആന്റി അത് ഋഷീടെ ഡ്രൈവര്‍ തന്നെയാണേല്‍ ഫിഷിയായിട്ട് എന്തോ സംഭവിക്കാന്‍ പോകുവാന്ന് ഷുവര്‍. ഡെന്നി നെനക്ക് ഋഷിടെ വീട്ടുകാരുടെ നമ്പര്‍ അറിയാമോ? അവര്‍ക്ക് എന്തോ ആപത്ത് പറ്റീട്ടൊണ്ട്!”
സംഗീതയും ലീനയും പരസ്പ്പരം നോക്കി.
“എന്നുവെച്ചാ ഈ ബഷീര്‍ എന്ന് പറയുന്ന ഋഷിടെ അച്ഛന്റെ ഡ്രൈവര്‍ ഋഷിടെ വീട്ടുകാരെ ഇല്ലാതാക്കി കഴിഞ്ഞ് ഋഷിയേ കൊല്ലാന്‍ വന്നതാണ് എന്നോ? എന്തിന്?”
സന്ധ്യ ചോദിച്ചു.
“ചുമ്മാ പൊട്ട ചോദ്യം ചോദിക്കല്ലേ? എന്തിനാന്ന് ഷുവര്‍ അല്ലേ? സ്വത്ത് അടിച്ചു മാറ്റാന്‍!”
“ചുമ്മാ പൊട്ട ചോദ്യം നീയാ പറയുന്നേ ശ്യാമേ? ഋഷിയുടെ വീട്ടുകാരെ മൊത്തം ഇല്ലാതെയാക്കിയിട്ട് ഡ്രൈവര്‍ ബഷീറിന് എങ്ങനെയാ ഇവരുടെ സ്വത്ത് കിട്ടുന്നെ? അയാളെന്ന ഇവരുടെ വീട്ടിലെ മെംബെര്‍ ആണോ, ഋഷിയും വീട്ടുകാരും ഇല്ലാതായിക്കഴിഞ്ഞാല്‍ സ്വത്ത് കിട്ടാന്‍?”
“അത് ശരിയാണല്ലോ!”
ശ്യാം തല ചൊറിഞ്ഞു.
“എന്നാ ഋഷിടെ ഏറ്റവും അടുത്ത കസിന്‍സ് ആരോ ആണ് ഇതിന് പിമ്പില്‍. നീ ഏതായാലും ഡെന്നി ഋഷിടെ അച്ഛനെ ഒന്ന് വിളിക്ക്! എന്നിട്ട് കാര്യം പറ! മാത്രമല്ല നേരം വെളുത്താല്‍ ആദ്യം ചെയ്യേണ്ടത് പോലീസ് സ്റ്റേഷനില്‍ പോയിട്ട് കമ്പ്ലയിന്റ് ചെയ്യണം. അല്ലേല്‍ പ്രോബ്ലവാ!”
“നമ്പര് പറഞ്ഞെ ഋഷി,”
ശ്യാം ഫോണെടുത്തു.
ഋഷി നമ്പര്‍ പറഞ്ഞുകൊടുത്തു. ശ്യാം ഡയല്‍ ചെയ്തു.
“റിങ്ങുണ്ട്!”
അവന്‍ പറഞ്ഞു.
“ആ ഇത് മേനോന്‍ സാറല്ലേ? ഋഷിടെ അച്ഛനല്ലേ? ഞാന്‍ ഋഷിടെ ഫ്രണ്ടാ. പേരോ? പേര് … ഷാജി… അല്ല ..ഷാജി പാപ്പന്‍ അല്ല. ഷാജി പണിക്കര്‍. അത് സാര്‍…കുഴപ്പമൊന്നുമില്ല…ഋഷിയേ …നിങ്ങടെ ഡ്രൈവര്‍ ..അതെ ബഷീര്‍ വെടി വെച്ചു..ഇല്ല ..ഇല്ല ..നോ പ്രോബ്ലം…കൈയ്ക്കാ…അല്ല ..തോളിന് താഴെ…ഞങ്ങള് ഹോസ്പിറ്റലിലേക്ക് പോകുവാ..ഇല്ല..ഇനി രണ്ടു മിനിറ്റ് കൊണ്ട് എത്തും..ഇവിടെ വള്ളിക്കോട് …ആ…അതെ … ഡി എം ഓ.യുടെ വീട്ടില്‍ …വേണ്ട ..സാറ് ഇപ്പം തന്നെ വരണം എന്നില്ല ….നാളെ മതി ..ഇപ്പഴോ? ഓക്കേ…പിന്നെ സാറേ..മാഡോം പിന്നെ രേണുകേം ഒക്കെ സേഫ് ആണല്ലോ അല്ലേ? ഇല്ല ചുമ്മാ ചോദിച്ചതാ….ഋഷിടെ നേരെ ഇങ്ങനെ ഒണ്ടായപ്പം ഞങ്ങള്‍ക്ക് ഒരു തോന്നല്‍….ഓക്കേ ..കുഴപ്പമില്ലേ..എന്താ ഗുരുവായൂരോ? ഓക്കേ….”
ഫോണ്‍ ചെയ്ത് കഴിഞ്ഞ് ഒന്നും മനസ്സിലകാതെ ശ്യാം എല്ലാവരെയും നോക്കി.
“നീയെന്തിനാ പേര് മാറ്റി പറഞ്ഞെ?”
ഡെന്നീസ് ചോദിച്ചു.
“അതും ഷാജി പണിക്കര്‍!”
“ശരിക്കൊള്ള പേരൊക്കെ പറഞ്ഞാ അത് പിന്നെ വള്ളിക്കെട്ടാകൂടാ!”
അവന്‍ ജാള്യതയോടെ അവരെ നോക്കി.
“ഒന്നും മനസ്സിലാകുന്നില്ല മമ്മി!’
ശ്യാം വീണ്ടും സംഗീതയെ നോക്കി പറഞ്ഞു.
“ഋഷിയുടെ അച്ഛന്‍ സേഫാ. ഋഷിടെ മമ്മീം രേണൂം ഒക്കെ ഗുരുവായൂര് സേഫായി ഉണ്ട്. അപ്പൊ മേനോന്‍ സാറിന്‍റെ ഡ്രൈവര്‍ എന്തിന് ഋഷിയെ ഷൂട്ട് ചെയ്യണം?”
ശ്യാമിന്റെ നെറ്റിയില്‍ ചുളിവുകള്‍ വീണു.
“എന്താ ശ്യാമേ?”
അത് കണ്ട് ലീന ചോദിച്ചു.
അവന്‍ പിന്നെ പറയാം എന്ന അര്‍ത്ഥത്തില്‍ ആംഗ്യം കാണിച്ചു. ഡോക്റ്റര്‍ സുഹ്റയുടെ വീട്ടില്‍, ക്ലിനിക്കില്‍ ഋഷിയേ എത്തിച്ച് കഴിഞ്ഞ്, മറ്റുള്ളവര്‍ ആകാംക്ഷയോടെ ഡോക്റ്റര്‍ ട്രീറ്റ്മെന്‍റ് റൂമില്‍ നിന്ന് വരുന്നത് കാത്തിരിന്നു.
“നിങ്ങള്‍ ആരും ഒരു ടെന്‍ഷനുമടിക്കേണ്ട ആവശ്യമില്ല,”
ഋഷിയേ നോക്കാന്‍ പോകുന്നതിന് മുമ്പ് ഡോക്റ്റര്‍ സുഹ്റ ലീനയോടും മറ്റുള്ളവരോടും പറഞ്ഞിരുന്നു.
“ഇതൊരു നിസ്സാര കേസാ. കൈക്കല്ലേ ഭാഗ്യത്തിന് വെടി കൊണ്ടത്? അതുകൊണ്ട് നിങ്ങള് ടി വി ഓണ്‍ ചെയ്ത് ആ പൈനായിരം രൂപക്കാരന്റെ ടോപ് സിങ്ങറോ ഒരു സെക്കണ്ട് പോലും ബോറടിപ്പിക്കാത്ത ഉടന്‍ പണമോ ഏതിന്റെയേലും റീ ടെലെക്കാസ്റ്റ് ഉണ്ടാവും. അത് വെച്ച് കണ്ടോണ്ട് ഇരിക്ക്!”
“മമ്മി എനിക്ക് ഒരു സംശയം!”
ഡെന്നീസ് പറഞ്ഞു. എല്ലാവരും അവനെ നോക്കി.
“ഋഷി മമ്മീനെ പിടിച്ച് സൈഡിലേക്ക് ഉന്തീപ്പം അല്ലേ അവന് വെടി ഏറ്റത്?”
“അതെ മോനൂ, അതാ എനിക്ക് വിഷമം ആയെ!”
“എന്ന് വെച്ചാ ആ ബഷീര്‍ എന്നയാള്‍ വെടി വെച്ചത് മമ്മീനെയാ. അല്ലേ?”
എല്ലാവരും പരസ്പ്പരം നോക്കി.
“അയാളെന്തിനാ മമ്മീനെ ഷൂട്ട് ചെയ്യുന്നേ?”
ആരും ഒന്നും പറയാതെ വീണ്ടും പരസ്പ്പരം നോക്കി.
“മമ്മീ…!”
പെട്ടെന്ന് ഭയപ്പെട്ട് ഡെന്നീസ് വീണ്ടും വിളിച്ചു. ലീന അവനെ നോക്കി. മറ്റുള്ളവരും.
“പപ്പയും രാജീവ് അങ്കിളും ഒക്കെ വര്‍ക്ക് ചെയ്തിരുന്നത് ഏതോ ഒരു മേനോന്‍റെ കമ്പനീല്‍ അല്ലേ?”
ലീനയും സംഗീതയും പരസ്പ്പരം നോക്കി.
“അതെ..അതെ .ഒരു മേനോന്‍റെ കമ്പനീലാ. എന്നതാരുന്നു അയാടെ പേര്?”
“നാരായണ മേനോന്‍!”
സംഗീത പെട്ടെന്ന് പറഞ്ഞു.
“ഈശോയെ!”
ഡെന്നീസ് തലയില്‍ കൈവെച്ച് കണ്ണുകള്‍ മിഴിച്ചു.
“ഋഷിടെ അച്ഛന്റെ പേരും നാരായണ മേനോന്‍ എന്നാ. അപ്പം…അപ്പം ..മമ്മി…ഈ നാരായണ മേനോന്‍ മമ്മിയെ കൊല്ലാന്‍ ബഷീറിനെ പറഞ്ഞ് വിട്ടതാണോ?”
ലീനയുടെ മുഖത്ത് വിയര്‍പ്പ് ചാലുകള്‍ വീണു.
“ഋഷിക്ക് അറിയാമോ ഇനി അത്?”
ശ്യാം ചോദിച്ചു.
“അയാള്‍ടെ കമ്പനീല്‍ വര്‍ക്ക് ചെയ്യുമ്പം പപ്പാ സൂയിസൈഡ് ചെയ്തു. രാജീവ് അങ്കിള്‍ റോഡ് അക്സിഡന്‍റ്റില്‍ ആയി ..നമ്മളെ വിട്ടുപോയി. ഇപ്പോള്‍ നാരായണ മേനോന്‍റെ ഡ്രൈവര്‍ മമ്മിയെ ഷൂട്ട് ചെയ്തു.. എന്താ മമ്മി ഇതിനര്‍ത്ഥം?”
ഡെന്നീസിന് ചോദിക്കാതിര്‍ക്കാനായില്ല.
“മോനെ അത്….”
ലീന സംഗീതയെ നോക്കി. സംഗീത വേണ്ട എന്ന അര്‍ത്ഥത്തില്‍ ലീനയെ നോക്കി.
“ആന്‍റി മമ്മിയെ കണ്ണ് കാണിക്കുവൊന്നും വേണ്ട,”
അത് കണ്ട് ഡെന്നീസ് പറഞ്ഞു.
“പപ്പാടെ സൂയിസൈഡ് അല്ലന്നും രാജീവ് അങ്കിളിനെ ആക്സിഡന്റില്‍ ആരോ മനപ്പൂര്‍വ്വം പെടുതീത്തും ആണ് എന്ന് എനിക്ക് സംശയം ഉണ്ടായിട്ടുണ്ട്…”
പിന്നെ അവന്‍ ലീനയെ നോക്കി.
“പറ മമ്മി, എനിക്ക്..അല്ല ഞങ്ങള്‍ക്ക് സത്യം അറിയണം…”
ലീന സംഗീതയെ നോക്കി.
“മോനെ മോന്‍റെ മമ്മീനെ അയാള്‍ക്ക് നോട്ടം ഉണ്ടാരുന്നു…”
സംഗീത പറഞ്ഞു. സന്ധ്യയും ശ്യാമും ഡെന്നീസും അദ്ഭുതത്തോടെ അത് കേട്ടു.
“ഋഷിയുടെ അച്ഛനോ?”
“ആ…ഋഷിടെ അച്ഛന്….”
സംഗീത തുടര്‍ന്നു.
“അന്ന് സ്റ്റാഫില്‍ ഉണ്ടാരുന്ന ആളാരുന്നു മേനോന്‍ സാറിന്‍റെ ഇപ്പഴത്തെ വൈഫ് അരുന്ധതി. അവള് മേനോന്‍ സാര്‍ പറഞ്ഞതനുസരിച്ച് മോന്‍റെ മമ്മിക്ക് ജ്യൂസില്‍ എന്തോ ഡ്രഗ് മിക്സ് ചെയ്ത് കൊടുത്തു. അത് രാജീവേട്ടന്‍ കണ്ടു. അതിനെച്ചൊല്ലി അവര് വഴക്കുണ്ടായി. എന്തായാലും അയാടെ അടവ് നടന്നില്ല….”
കുട്ടികള്‍ എല്ലാവരും സംഗീതയുടെ വാക്കുകളിലേക്ക് തീവ്ര ശ്രദ്ധ കൊടുത്തു.
“പക്ഷെ സാമുവേല്‍ അച്ചായന്‍ കാര്യം അറിഞ്ഞു. അച്ചായന് ദേഷ്യം വന്ന് അവളുടെ കരണത്ത് പൊട്ടിച്ചു. എന്തിനാ ചെയ്തേന്ന് ചോദിച്ചിട്ട് അവള് നേര് പറഞ്ഞില്ല. സാമുവേല്‍ അച്ചായന്‍ വീണ്ടും തല്ലാന്‍ തുടങ്ങീപ്പം മേനോന്‍ കേറി വന്നു. അച്ചായനെ സമാധാനിപ്പിച്ചു…എന്തായാലും അയാള് ചോദിച്ചു മനസ്സിലാക്കി കൊള്ളാം എന്ന് പറഞ്ഞു…”
“എന്നിട്ട്?”
ശ്യാം ചോദിച്ചു.
“അയാക്ക് രാജീവേട്ടനോടും അച്ചയനോടും വാശിയും വൈരാഗ്യവുമായി…അതിന് വേറേം ചെല കാരണം ഒണ്ടാരുന്നു…”
“എന്ത് കാരണം?”
ശ്യാം ചോദിച്ചു.
“അത് ഒരു മമ്മിയ്ക്ക് പരസ്യമായി പറയാന്‍ കൊള്ളുന്നത് അല്ല. ..”
സംഗീത പറഞ്ഞു.
“എന്നാലും നിങ്ങള് മുതിര്‍ന്ന പിള്ളേരല്ലേ? അതുകൊണ്ട് പറയാം,”
“അന്ന് ഇര്‍ഫാന്‍റെ കൂടെ മമ്മി ഇരുന്നത് ഒക്കെ ഞാന്‍ കണ്ടതാ. എന്നിട്ട? പറ മമ്മി”
മറ്റാരും കേള്‍ക്കാതെ ശ്യാം സംഗീതയുടെ കാതില്‍ മന്ത്രിച്ചു.
“എന്നെ ഇയാള്‍ .. കല്യാണത്തിന് മുമ്പാ അത് …. അത് ഇയാള്‍ ആണ് എന്ന് പിന്നീടാ അറിഞ്ഞേ…രാത്രീല്‍ ആയത് കൊണ്ട് മൊഖോം ഒന്നും അന്ന് കണ്ടില്ല… ഒരു ദിവസം മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങിക്കൊണ്ട് നിക്കുമ്പം എന്നെ കാറില്‍ വന്നു ചിലര്‍ ബലമായി പിടിച്ചു കൊണ്ടുപോയി. ഇയാള്‍ക്ക് അന്ന് പെണ്ണുങ്ങള്‍ എന്ന് പറഞ്ഞ പ്രാന്താ..ഒരു നൈറ്റ് ഫുള്‍ എന്നെ അയാള് മുറീല്‍ പൂട്ടി ഇട്ട് …… പിറ്റേ ദിവസം അയാള്‍ടെ കൊറേ ആള്‍ക്കാര് വന്ന് അവരും …. സാമുവേല്‍ അച്ചായന്‍ അത് എങ്ങനെയോ അറിഞ്ഞു.. അന്ന് അച്ചായന്റെയും ഡെന്നീടെ മമ്മീടെം കല്യാണം കഴിഞ്ഞ വര്‍ഷമാ…അവിടെ വന്ന് അവരെ തല്ലി നാശമാക്കി എന്നെ എവിടെ നിന്നും രക്ഷപ്പെടുത്തി…അച്ചായന്‍ എതാണ്ട് ഒരാഴ്ച്ചയോളം ഹോസ്പിറ്റലില്‍ ഒക്കെ കിടക്കേണ്ടി വന്നു….പിന്നെ സാമുവേല്‍ അച്ചായന്റെയും ഈ ആന്റിടേം കൂടെ ആയിരുന്നു ഞാന്‍ ….എന്നെ ഒരു അനുജത്തിയെപ്പോലെ …”
സംഗീതയുടെ മിഴികള്‍ നിറഞ്ഞു.
ലീന അവളുടെ തോളില്‍ പിടിച്ചു. സങ്കടത്തിന്റെ ആധിക്യത്തില്‍ അവള്‍ ലീനയുടെ തോളില്‍ ചാഞ്ഞു.
“പിന്നെയാ രാജീവ് അങ്കിള്‍ എന്‍റെ ലൈഫിലെക്ക് വന്നത്…”
ഡെന്നീസിന്‍റെ മുഖത്ത് നോക്കി അവള്‍ തുടര്‍ന്നു.
“അതിനും കാരണം സാമുവേല്‍ അച്ചായനാ. രാജീവെട്ടനോട് എല്ലാം അച്ചായന്‍ തുറന്നു പറഞ്ഞിരുന്നു. ഏട്ടന് എന്നെ ഒരുപാടിഷ്ടമായിരുന്നു. പാസ്റ്റില്‍ സംഭവിച്ചത് ഒക്കെ മറക്കാന്‍ പറഞ്ഞ് ഏട്ടന്‍ എന്നെ സ്നേഹിച്ചു…മോനും മോളും ഉണ്ടായി…”
സംഗീത ഒന്ന് നിശ്വസിച്ചു.
“വൈകാതെ മേനോന് കാര്യം എല്ലാം മനസിലായി..”
സംഗീത തുടര്‍ന്നു.
“അയാടെ കമ്പനീലെ ഏറ്റവും ട്രസ്റ്റഡ് സ്റ്റാഫ് ആയിരുന്നു ഏട്ടനും അച്ചായനും. അതിനിടയില്‍ മേനോന്‍റെതിനേക്കാള്‍ വലിയ ഒരു കമ്പനി ഇന്റര്‍നാഷണല്‍ റിപ്യൂട്ടെഷന്‍ ഉള്ള ഒരു കമ്പനി ഏട്ടനേയും അച്ചായനെയും വലിയൊരു പാക്കേജ് ഒക്കെ ഓഫര്‍ ചെയ്ത് പിക്ക് ചെയ്യാന്‍ ശ്രമിച്ചു. ഡിസ്ക്കഷന്‍ അതിന്‍റെ പീക്കില്‍ നില്‍ക്കുന്ന ടൈമില്‍ ആണ് മോന്‍റെ മമ്മിയെ ജ്യൂസില്‍ ഡ്രഗ് മിക്സ് ചെയ്ത് വീഴിക്കാന്‍ അയാള്‍ നോക്കിയേ. അതും പരാജയപ്പെട്ടതിന്റെ ദേഷ്യത്തില്‍ അയാള്‍ ഒരു ഫഡ്ജിംഗ് ഇറെഗുലാരിറ്റിയില്‍ അച്ചായനെ പെടുത്തി….”
അവളുടെ മുഖം വേണ്ടും ശോകസാന്ദ്രമായി.
“അച്ചായന്‍ അതിന്‍റെ സോഴ്സ് കണ്ടെത്തി…”
അവള്‍ തുടര്‍ന്നു.
“അത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ അയാള്‍ ജയിലില്‍ പോകും. അത് ഒഴിവാക്കാന്‍ അയാള്‍ അച്ചായനെ ….”
അവളുടെ കവിളിലൂടെ കണ്ണുനീര്‍ ഒഴുകിയിറങ്ങി.
“..ഇല്ലാതാക്കി…”
സംഗീത തുടര്‍ന്നു.
“എന്നിട്ട് അത് സൂയിസൈഡ് ആക്കി…ഫഡ്ജിംഗ് ഇറെഗുലാരിറ്റി നടത്തിയതില്‍ മനം നൊന്തും അത് പിടിക്കപ്പെടുമ്പോഴുണ്ടാവുന്ന മാനഹാനി ഓര്‍ത്തും ആത്മഹത്യ ചെയ്യുന്നു എന്നും ഒരു സൂയിസൈഡ് നോട്ട് അച്ചായന്‍റെ കൈപ്പടയില്‍ എഴുതി വെച്ച് അച്ചായനെ അവര്‍ …”
ഡെന്നീസും ശ്യാമും അത് കേട്ട് തരിച്ചിരുന്നു.
“രാജീവേട്ടന് സത്യമെല്ലാം അറിയാം എന്ന് മനസ്സിലാക്കി അവര് ഏട്ടനെ വണ്ടിയിടിപ്പിച്ച്…”
“ഇതൊക്കെ ചെയ്ത ആളുടെ മകനാണോ ഈ ഋഷി?”
അവസാനം ശ്യാം ചോദിച്ചു.
ഡെന്നീസ് ഒന്നും പറയാതെ മറ്റെന്തോ ആലോചിച്ചു.
“ഋഷി ഇവിടെ വന്നത് എന്തിനാ മോനെ?”
ലീന ഡെന്നീസിന്‍റെ തോളില്‍ പിടിച്ചു.
“മമ്മി അവന്‍ കുറെ നാളായി വരണം എന്ന് ആഗ്രഹിക്കുന്നതാ,”
ഡെന്നീസ് പറഞ്ഞു.
“ഒരു മിനിറ്റ്…”
ലീന ഗാഡമായ ആലോചനയ്ക്ക് ശേഷം പറഞ്ഞു.
“മോനെ ഒരു ട്രക്ക് വന്നിടിച്ച് ആക്സിഡന്റ്റ് പറ്റി എന്നല്ലേ മോന്‍ പറഞ്ഞത്? എന്നിട്ട് ഋഷി വന്നു രക്ഷപ്പെടുത്തി എന്ന്?”
“എഹ്?”
ശ്യാം പെട്ടെന്ന് ചോദിച്ചു.
“ഇതൊക്കെ എപ്പം ഉണ്ടായി? നെരാണോടാ ഡെന്നി?”
ഡെന്നീസ് തലകുലുക്കി.
“ശെടാ!”
ശ്യാം ഉറച്ച ശബ്ദത്തില്‍ പറഞ്ഞു.
“പെട്ടെന്ന് ഒരു ട്രക്ക് ആക്സിടന്റ്റ് ഉണ്ടാവുക. അവിടെ കൃത്യ സമയത്ത് എത്തി രക്ഷപ്പെടുത്തുക! സൂപ്പര്‍ ടൈമിംഗ്! അതിന് ശേഷമല്ലേ നിങ്ങള് ഫ്രണ്ട്സ് ആയത്? അല്ലേ?”
“അല്ലടാ ശ്യാമേ! അതിന് ശേഷമല്ല!”
ഡെന്നീസ് പറഞ്ഞു.
“ഞങ്ങള് തിക്ക് ഫ്രണ്ട്സ് ആയിക്കഴിഞ്ഞാ ആ ആക്സിഡന്‍റ്റ് ഉണ്ടാവുന്നെ. എന്നോട് ഫ്രോഡ് ആയിട്ട് ഒരു ഫ്രണ്ട്ഷിപ്പ് ഉണ്ടാക്കാന്‍ വേണ്ടി ഒരു ആക്സിഡന്‍റ്റ് അവന്‍ ഉണ്ടാക്കി എന്നൊന്നും പറയാന്‍ പറ്റില്ല. മാത്രമല്ല. ഋഷീടെ നേച്ചര്‍ എനിക്ക് ശരിക്കും അറിയാം. അവന് അങ്ങനെയൊന്നും ഒരിക്കലും ചിന്തിക്കാന്‍ പറ്റില്ലെടാ!”
“എന്തോ!”
ശ്യാം തന്‍റെ അവിശ്വാസം മറച്ചു വെച്ചില്ല.
“എനിക്കത് അങ്ങോട്ട് സിങ്ക് ആകുന്നില്ലെടാ!”
“നീ ഉദ്ദേശിക്കുന്നെ ഋഷീം അയാടെ അച്ഛന്റെ കൂടെ നിന്ന് നമുക്കെതിരെ കളിക്കുവാ എന്നാണോ ശ്യാമേ?”
സന്ധ്യ തിരക്കി.
“അങ്ങനെ ആണേല്‍ അവന്‍ എന്തിനാ ലീനാന്‍റ്റിയെ ഉന്തി മാറ്റി രക്ഷപ്പെടുത്തിയേ? എന്തിനാ അവന്‍ വെടിയേറ്റെ?”
ശ്യാമിന് ഉത്തരം ഉണ്ടായിരുന്നില്ല.
“ഒന്ന് ഉറപ്പാ!”
എല്ലാവരും നിശബ്ദരായപ്പോള്‍ ഡെന്നീസ് പറഞ്ഞു.
“പപ്പാടേം രാജീവ് അങ്കിളിന്റേം മരണം ഋഷീടെ അച്ഛന്‍ ഉണ്ടാക്കിയതാ. എന്നിട്ട് അയാളിപ്പം നമുക്കെതിരെ വരുവാ. അത് പക്ഷെ ഋഷിക്ക് അറീത്തില്ല. രണ്ടു കാര്യങ്ങള്‍ നമുക്ക് ഇപ്പം ഡിസ്ക്കസ് ചെയ്യണം. എന്തിനാ മേനോന്‍ നമുക്ക് എതിരെ ഇപ്പം വരുന്നേ? അയാള് നമ്മളെ എന്തിനാ പേടിക്കുന്നെ? രണ്ട്. പപ്പായേം രാജീവ് അങ്കിളിനേം ഇല്ലാതാക്കിയ അയാളെ നമുക്ക് എന്താ ചെയ്യണ്ടേ?”
“കൊല്ലണം!”
എല്ലാവരും ദൃഡമായ ആ വാക്കുകള്‍ കേട്ട് തിരിഞ്ഞു നോക്കി. ലീനയാണ് അത് പറഞ്ഞത്.
“ലീനെ!”
സംഗീത ശബ്ദമുയര്‍ത്തി.
“എന്നതാ നീയീ പറയുന്നേ?”
“കൊല്ലണം! ഇഞ്ചിച്ചായി കൊല്ലണം! അച്ചായനും രാജീവേട്ടനും എന്ത് തെറ്റാടീ ചെയ്തെ? ചോരേം വിയര്‍പ്പും കൊടുത്ത് അയാടെ കമ്പനി വലുതാക്കീതോ? നിന്നേം എന്നേം പിള്ളേരേം ഒക്കെ പൊന്ന് പോലെ നോക്കീതോ? എന്നിട്ട്? അയാളെന്നാ ചെയ്തെ? കൊന്നു കളഞ്ഞില്ലേ?…”
കരയുന്നുണ്ടെങ്കിലും അവളുടെ ശബ്ദത്തില്‍ രൌദ്രഭാവം നിറഞ്ഞിരുന്നു.
“അയാടെ മകനാ ഋഷി എന്ന് അറിഞ്ഞില്ല ഞാന്‍…”
ലീന തുടര്‍ന്നു.
“അറിഞ്ഞാരുന്നേല്‍ വീട്ടില്‍ കേറ്റില്ലാരുന്നു ഞാന്‍. അയാടെ മൊത്തം കുടുമ്പോം ചത്ത് മണ്ണടിഞ്ഞ് പോകുന്നത് കാണാനാ ഞാന്‍ ജീവിച്ചിരിക്കുന്നേന്ന്‍ ഞാന്‍ മുമ്പ് നിന്നോട് പറഞ്ഞിട്ടില്ലേ? അത് ഞാന്‍ ചുമ്മാ ജോക്കോ ഫിലിം ഡയലോഗോ പറഞ്ഞതാണ് എന്നാണോ നീ വിചാരിച്ചേ! കിട്ടട്ടെ എനിക്ക് ഒരു ചാന്‍സ്…! എപ്പഴേലും വരും അയാള് എന്‍റെ കയ്യി…!”
“ലീനെ!”
സംഗീത ശബ്ദമുയര്‍ത്തി.
സംഗീതയുടെ ശബ്ദത്തിലെ പ്രത്യേകത തിരിച്ചറിഞ്ഞ് എല്ലാവരും അവളെ നോക്കി.
“എന്താടീ?”
ശബ്ദത്തിലെ ഉയര്‍ച്ച ഒട്ടും കുറയ്ക്കാതെ തന്നെ ലീന ചോദിച്ചു.
“നിന്നോട് ഞാന്‍ പല തവണ പറഞ്ഞു, പ്രതികാരം നമ്മുടെ കാര്യമല്ല എന്ന്! ദൈവം ഉണ്ട്, നമ്മുടെ കണ്ണീരു കാണാന്‍! ദൈവം ചോദിച്ചോളും!”
“ദൈവം…!’
ലീന പിറുപിറുത്തു.
“ഇപ്പോള്‍ കിട്ടിയ ഒരു പ്രധാനപ്പെട്ട വാര്‍ത്തയിലേക്ക്…”
മനോരമ ന്യൂസില്‍ നിഷ പുരുഷോത്തമന്‍റെ ശബ്ദം ടി വിയില്‍ നിന്നും കേട്ടു.
“പ്രസിദ്ധ വ്യവസായിയും സംസ്ഥാന രാഷ്ട്രീയത്തിലെ കിംഗ് മേക്കര്‍മാരില്‍ ഒരാളാണ് എന്ന് കരുതപ്പെടുന്നത്മായ നാരായണ മേനോന്‍റെ മകളുടെ മൃതദേഹം കോട്ടൂര്‍ പുഴയുടെ അടുത്ത് കാട്ടില്‍ മറവ് ചെയ്ത രീതിയില്‍ കണ്ടെത്തി…”
അവരുടെ മുഖം സംഭീതമായി.
“ദൈവമേ!!”
സംഗീത കൈകള്‍ തലയ്ക്ക് മേലെ ഉയര്‍ത്തി. ഡെന്നീസും ശ്യാമും സന്ധ്യയും പരസ്പ്പരം മിഴിച്ചുനോക്കി. അവര്‍ എല്ലാവരും ലീനയെ നോക്കി.
“മമ്മി, ഇത്?”
ഡെന്നീസ് അവളുടെ തോളില്‍ പിടിച്ചു.
മുഖത്ത് ക്രൌര്യത നിറഞ്ഞിരുന്നെകിലും നിഗൂഡമായ ഒരു പുഞ്ചിരി അവന്‍ അവളുടെ മുഖത്ത് കണ്ടു.
*********************************************