ബെന്നിയും ജെന്നിഫറിന്റെയും കുടുംബം.അവരുടെ മകനായ എന്റെ കഥയാണ് പറയുന്നത്. പപ്പാ കാനഡയിൽ സോഫ്റ്റ്‌വെയർ എഞ്ചിനിയർ ആയി വർക്ക്‌ ചെയ്യുമ്പോൾ ആണ് ജെന്നിഫർ എന്ന എന്റെ മമ്മിയേ വിവാഹം കഴിക്കുന്നത്. അതും കാനഡയിൽ

ഹലോ Stephen വീണ്ടും വന്നിരിക്കുകയാണ് നാടക ദിവസം എന്ന കഥയിൽ ഒരുപാട് പോരായ്മകൾ ഉണ്ട്. ആദ്യമായിട്ടായിരുന്നു കഥ എഴുതിയത് ഇത് വായിച്ച് അഭിപ്രായം പറയണം എന്നാലെ ഇനിയും കഥ എഴുതാൻ സാധിക്കു……

അങ്ങനെ ദിവസങ്ങൾ കടന്നുപോയി… ഒരു ഞായറാഴ്ച ദിവസം… അനുമോളെ നീ അടുക്കളേൽ എന്തെടുക്കുവാ നിനക്ക് പഠിക്കാനൊന്നും ഇല്ലേ…. ഇത് കഴിഞ്ഞിട്ട് പഠിച്ചോളാം അമ്മാവാ… കറി വെക്കുന്നിടെ ഹാളിൽ സോഫയിലിരിക്കുന്ന അമ്മാവനോടായി ഞാൻ

ഡീയർ ഗയ്‌സ്… കുറച്ചധികം തന്നെ വൈകിയാണ് പുതിയൊരു കഥയുമായി വരുന്നതെന്ന് അറിയാം…. ഓരോരോ തിരക്കുകൾ കാരണം വിചാരിക്കുന്ന സമയത്തു സബ്‌മിറ്റ് ചെയ്യാൻ പറ്റുന്നില്ലന്നെ…. അതുകൊണ്ട് എല്ലാരോടും ക്ഷമ ചോദിച്ചുകൊണ്ട് ഞാനെന്റെ പുതിയൊരു

അപകട വിവരം അറിഞ്ഞ ശേഷം അരുണിമയുടെ വീട് “”എന്റെ കൃഷ്ണാ എന്റെ വിഷ്ണു ഏട്ടനൊരാപത്തും വരുത്താരുതെ, അവനെ എനിക്ക് തിരിച്ചു തരണേ, നിന്നോടല്ലാതെ, ആരോടും പറയാനില്ലെനിക്ക്, ഒരുപാട് ഞാനവനെ വട്ടു കളിപ്പിച്ചിട്ടുണ്ട്,

“”വിഷ്ണുവേട്ടന് അരുണിമയെ ഇഷ്ടം ആണോ.”” ചെസ്സ് കളിക്കുന്നതിനിടയില്‍ അവള്‍ ചോദിച്ചു. “”ഏയ്, അങ്ങനെ ഒന്നും….., ആമി നല്ല കൊച്ചാ. ആരെന്തു പറഞ്ഞാലും എല്ലാം കേട്ടുനിക്കണ ഒരു തൊട്ടാവാടി ഈ ആര്യ മഹാദേവിന്റെ

നീ എന്തിനാ ഇവിടെ മാറി ഇരുന്നേ?”’ അവൻ വീണ്ടും ചോദിച്ചു. “”നിങ്ങടെ വീട്ടിൽ വരാൻ, ശ്രീയേയൊക്കെ കാണാൻ “” അവൾ ഒന്നും വിട്ടുപറയാൻ തയാറായില്ല. “”നിന്റെ വീട്ടിലൊക്കെ പറഞ്ഞോ നീ?”” “”അവിടോട്ടായൊണ്ട്

“”അവൻ കൊന്നില്ലല്ലോ,…. അതിനർത്ഥം നിങ്ങളുടെ ഹീറോ തോറ്റു എന്നാണോ?”” “”ഹമ് തോറ്റുപോയി.”” “”ഇപ്പൊ നിങ്ങടെ ഹീറോ എന്ത് ചെയ്യുന്നു വിൽ ഹി ഗിവ്വപ്പ്‌ ?”” “”മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കമായിരുന്നു.””

ഒറ്റയ്ക്ക് ഉറങ്ങാനായി കനി കിടക്കുമ്പോഴും, തന്നിലൊരു കാമുകിയുണ്ടെന്ന് വിശ്വസിക്കാനവൾക്ക് കഴിയുമായിരുന്നില്ല, പക്ഷെ അതിനവൾ മുതിരുമ്പൊ പ്രണയം അവളിലുണ്ടാക്കുന്ന മാറ്റങ്ങൾ മനസിലേക്ക് എന്നോ നഷ്ടപെട്ട പുതുമ നിറയ്ക്കുന്നതവൾ അറിയുന്നുണ്ടായിരുന്നു. കാർത്തിക്…..അവന്റെ നീല കണ്ണുകൾ!

രാവിലെ ദേവന്റെ ഫോണിലേക്ക് ആക്സിഡന്റ് കേസ് യുമായി ബന്ധപ്പെട്ട് പോലീസ് വിളിക്കയുണ്ടായി. അദ്ദേഹം മാറി നിന്നുകൊണ്ട് സംസാരിച്ചു തുടങ്ങി. ബൈക്കിൽ എഴുതിയ കാര്യത്തെപറ്റിയവർ ദേവനോട് സൂചിപ്പികയും ചെയ്തു. കനി പറഞ്ഞതും വെച്ച്