Malayalam Kambikathakal

നിബിഡ വനങ്ങളാൽ മൂടപ്പെട്ട ഉയർന്ന മലമുകളിൽ, ഉത്തുംഗമായ പാറക്കെട്ടുകൾടെ മധ്യത്തിലായിരുന്നു അവരുടെ താവളം. താഴെ പതിനഞ്ചോളം ചെറുകൂടാരങ്ങളും പടർന്നു പന്തലിച്ച മരങ്ങൾക്ക് മുകളിൽ കുടിലുകളും നിർമ്മിക്കപ്പെട്ടിരുന്നു. പാറക്കെട്ടുകളുടെ വലിയ പിളർപ്പുകൾക്കുള്ളിൽ വിശാലമായ

“നീ എന്താടീ ഇപ്പോഴും മൂഡിനൊരു മാറ്റോം ഇല്ലാതെ?” പോലീസ് വാനിൽ നിന്ന് കണ്ടെടുത്ത ആയുധങ്ങളുമായി കാട്ടുവഴിയിലൂടെ സഖാക്കക്കളോടൊപ്പം സഞ്ചരിക്കവേ റിയ ഷബ്‌നത്തിനോട് ചോദിച്ചു. ഷബ്നം കണ്ണുകൾ തുടച്ചു. “മരിക്കാത്തതുകൊണ്ട് മാത്രം ജീവിക്കുന്നവരല്ലേ

“ഹ ഹ ഹ…” സർക്കിൾ ഇൻസ്പെക്റ്റർ യൂസുഫ് അദിനാൻ അടക്കാനാവാത്ത ആഹ്ലാദത്തോടെ അലറിച്ചിരിച്ചുകൊണ്ട് തുള്ളിച്ചാടുകയായിരുന്നു. അയാൾക്ക് ഭ്രാന്ത് പിടിച്ചോ എന്നുപോലും കൂടെയുണ്ടായിരുന്ന പോലീസുദ്യോഗസ്ഥർ സംശയിച്ചു. ചുറ്റുമുള്ള കാടിന്റെ ഭയാനകമായ നിഗൂഢ ഭംഗിയിൽനിന്ന്

“ക്യാപ്റ്റൻ,” റെജി ജോസ് വീണ്ടും വിളിച്ചു. “ങ്ഹേ?” ഞെട്ടിയുണർന്ന് പരിസരത്തേക്ക് വന്ന് പിമ്പിൽ നിന്ന കൂട്ടുകാരെ നോക്കി രാകേഷ് ചോദിച്ചു. “എന്താ ഇത്? അവരെന്ത് കരുതും? ആ കുട്ടിയെ ഇങ്ങനെ തുറിച്ച്

തിരികെ ക്യാമ്പ് ഓഫീസിലേക്ക് നടക്കുമ്പോൾ രാകേഷ് പരിസരങ്ങൾ അറിയുന്നുണ്ടായിരുന്നില്ല. പാതയുടെ ഇരുവശവും മതിൽ തീർത്ത ഘനശ്യാമവർണ്ണത്തിലുള്ള കാടിന്റെ മാസ്മരിക ഭംഗിയോ ചിത്ര ശലഭങ്ങളും തുമ്പികളും പാറി നടക്കുന്ന നീല വാനമോ അതിനപ്പുറം

സുഹൃത്തും എഴുത്തുകാരനുമായ ഫഹദ് സലാമിന് സമർപ്പിക്കുന്നു. പുഴയുടെ അപ്പുറത്ത് നീല നിറത്തിലുള്ള മലനിരകൾ ഉയർന്നുയർന്നു പോകുന്നത് നോക്കി നിൽക്കവേ ക്യാപ്റ്റൻ രാകേഷ് മഹേശ്വർ ഒരു നിമിഷം താനൊരു പട്ടാളക്കാരനാണ് എന്ന് മറന്നുപോയി.

Hi my dear friend, നല്ല വിശേഷങ്ങള്‍ ഒക്കെ തന്നെ അല്ലെ ? കുറെ ദിവസം ആയി തന്നെ കാണണം എന്ന് ആഗ്രഹിക്കാന്‍ തുടങ്ങിയിട്ട്. എന്തായാലും സമയം ശരിയായത് ഇപ്പോള്‍ ആണ്.

എടൊ ഒരു കാര്യം പറഞ്ഞു തുടങ്ങിയാല്‍ പിന്നെ അത് ബോര്‍ അടിപ്പിക്കാതെ മുഴുവനായും അങ്ങ് പറയണം എന്ന് എനിക്ക് അറിയാത്തത് കൊണ്ടല്ല ഇടക്കൊക്കെ വൈകിപ്പോയത്, പക്ഷെ തന്നോട് സംസാരിക്കുക എന്നത് എന്‍റെ

ഞങ്ങള്‍ അകത്തേക്ക് കയറിയ ഉടന്‍ തന്നെ ചിത്ര റൂം അടച്ചു ഡോര്‍ ലോക്ക് ചെയ്തു, എന്നിട്ട് എന്നെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു കണ്ണുകൊണ്ട് കോപ്രായം കാണിച്ചു. കൃഷ്ണക്ക് ഉള്ള പണി

ഈ സായാന്നം അവളുടെ ജീവിതത്തിലെ ഏറ്റവും വിചിത്രം എന്ന് അവള്‍ വിലയിരുത്തി. അതിനു കാരണം ചിത്ര എന്നാ പെണ്ണിന്‍റെ വീട്ടിലേക്കുള്ള വരവോ , ആ വരവില്‍ സ്വാഭാവികത ഇല്ലല്ലോ എന്ന ചിന്തയും