എസ് പി ബോയിയുടെ കഥയാണ്‌ പ്രേരണ. പ്രേരണ എന്ന് പറഞ്ഞാല്‍ കുറച്ച് ഭാഗം. വായിക്കുന്നതിന്റെ സുഖം എത്ര മാത്രം ഉണ്ടാകും എന്ന് അറിയില്ല. പഴയത് പോലെ ഒന്നും എഴുത്ത് സാധിക്കുന്നില്ല. കാരണം

അമ്പലത്തിന്‍റെ മതിലിന് വെളിയില്‍ ചേച്ചി ഇറങ്ങുന്നതും കാത്ത് നില്‍ക്കുകയായിരുന്നു വിവേക്. അപ്പോഴാണ്‌ പുഴയ്ക്ക് സമാന്തരമായ പാതയിലൂടെ അശ്വതി വരുന്നത് അവന്‍ കാണുന്നത്. പുഴയ്ക്കക്കരെയാണ് അവളുടെ താമസം. വിശ്വനാഥന്‍ മാഷിന്‍റെ മോള്‍. കടുംചുവപ്പ്

“ശ്രീ നീ നമ്മുടെ കാര്യം മമ്മീടെ അടുത്ത് പറഞ്ഞോ?” ഡെയ്സിയുടെ ചോദ്യം ഞാന്‍ കേട്ടു ഞാന്‍ ഗിറ്റാറില്‍ നിന്ന് കണ്ണുകള്‍ പിന്‍വലിച്ചു. “നീയല്ലേ പറഞ്ഞെ, നമ്മുടെ കണക്ഷന്‍ ആരും അറിയരുത്..ഒരു കുഞ്ഞ്

ബസ്സിറങ്ങി നടന്നു വരുന്ന സുനിതയുടെ പിന്നാലെ ഡെന്നീസ് ഓടിവന്നു. “ആന്‍റി, നിക്ക്…” അവന്‍ പിന്നില്‍ നിന്നും വിളിച്ചു പറഞ്ഞു. സുനിത തിരിഞ്ഞു നോക്കി. ഡെന്നീസിനെ കണ്ട് അവള്‍ പുഞ്ചിരിയോടെ നിന്നു. “ആ,

ബസ്സ്‌ നിര്‍ത്തിയിട്ടിരിക്കുന്നയിടത്തേക്ക് നടക്കവേ, ജോയല്‍ ഗായത്രിയെ ഒന്ന് പാളി നോക്കി. അവരുടെ മുഖം മ്ലാനമാണ്. അവളുടെ മുഖത്ത് പുഞ്ചിരിയില്ലാതെ കാണപ്പെടുന്നത് ഇത് ആദ്യമാണ്. “നല്ല ആളാ!” ജോയല്‍ അവളോട്‌ പറഞ്ഞു. “ഞാന്‍

“ഗായത്രി,” ബസ്സ്‌ നാലഞ്ച് കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ ജോയല്‍ ചോദിച്ചു. “ഏതെങ്കിലും പെണ്ണ് നമ്മളെ തന്നെ കണ്ണ് മാറ്റാതെ നോക്കുന്നുണ്ടോ?” ഗായത്രി അവന്‍റെ ചോദ്യം കേട്ട് പുഞ്ചിരിച്ചു. “ഒന്ന് നോക്ക് പ്ലീസ്,” അവള്‍

പിറ്റേ ദിവസം കോളേജില്‍, കൂട്ടുകാര്‍ എല്ലാവരും ബാസ്ക്കറ്റ് ബോള്‍ ഗ്രൌണ്ടിലേക്ക് പോയപ്പോള്‍ ജോയല്‍ ലൈബ്രറിയിലേക്ക് നടന്നു. കൂട്ടുകാര്‍ ഒത്തിരി നിര്‍ബന്ധിച്ചെങ്കിലും അവനൊഴിഞ്ഞു മാറുകയാനുണ്ടായത്. ഒരു ഉത്സാഹം തോന്നിയില്ല. ഡെസ്ക്കിനുള്ളിലും വീട്ടിലും വന്ന

പ്രിയപ്പെട്ട കൂട്ടുകാരെ… പല വിധ സാഹചര്യങ്ങളാല്‍ ദീര്‍ഘ വിരാമം വന്നുപോയ കഥയാണ്‌ ഇത്. ഞാന്‍ അടുത്തിടെ എഴുതിയ കഥകളില്‍ പലരും ഇതിന്‍റെ തുടര്ച്ചയ്ക്ക് ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് ഇതിന്‍റെ ആറാം അദ്ധ്യായം ഇപ്പോള്‍

“നീ എന്താടീ ഇപ്പോഴും മൂഡിനൊരു മാറ്റോം ഇല്ലാതെ?” പോലീസ് വാനിൽ നിന്ന് കണ്ടെടുത്ത ആയുധങ്ങളുമായി കാട്ടുവഴിയിലൂടെ സഖാക്കക്കളോടൊപ്പം സഞ്ചരിക്കവേ റിയ ഷബ്‌നത്തിനോട് ചോദിച്ചു. ഷബ്നം കണ്ണുകൾ തുടച്ചു. “മരിക്കാത്തതുകൊണ്ട് മാത്രം ജീവിക്കുന്നവരല്ലേ

“ഹ ഹ ഹ…” സർക്കിൾ ഇൻസ്പെക്റ്റർ യൂസുഫ് അദിനാൻ അടക്കാനാവാത്ത ആഹ്ലാദത്തോടെ അലറിച്ചിരിച്ചുകൊണ്ട് തുള്ളിച്ചാടുകയായിരുന്നു. അയാൾക്ക് ഭ്രാന്ത് പിടിച്ചോ എന്നുപോലും കൂടെയുണ്ടായിരുന്ന പോലീസുദ്യോഗസ്ഥർ സംശയിച്ചു. ചുറ്റുമുള്ള കാടിന്റെ ഭയാനകമായ നിഗൂഢ ഭംഗിയിൽനിന്ന്