മഞ്ഞണിഞ്ഞ പുലർകാലത്ത് മേഘങ്ങൾ മറയ്ക്കുന്ന ഹരിതകമണിഞ്ഞ കൊട്ടിയാംപാറയിലെ മലനിരകൾക്കിടയിൽ…….., നെയ്മറുടെ ഹെയർ കറുത്ത കരിമ്പാറക്കൂട്ടങ്ങൾ തള്ളിയിറങ്ങി നിന്നിരുന്നു. കിഴക്കാംതൂക്കായ പാറകൾക്കിടയിലൂടെ “……ആലുമാ ഢോലുമാ,…………..” പാടിക്കൊണ്ട് ആർത്തലച്ച് പതഞ്ഞൊഴുകുന്ന കൊച്ചരുവികൾ കൊട്ടിയാംപാറയുടെ സൗന്ദര്യവും

പലപ്പോഴും, ഒന്നുമറിയാതെയിരിക്കുന്നതാണ് നല്ലതെന്ന് തോന്നിയിട്ടുണ്ട്. ചില അറിവുകള്‍ നമ്മെ നന്നാക്കുകയല്ല, നശിപ്പിക്കുകയാണ് ചെയ്യുന്നത്. നൈര്‍മ്മല്യം ഇല്ലാതാക്കാന്‍ കരുത്തുള്ള അത്തരം ഒരു അറിവാണ് നല്ലവനായ എന്നെയും ഒരു കാമവെറിയനാക്കി മാറ്റിയത്. പേരില്‍ എന്തിരിക്കുന്നു?

അതിരാവിലെ തന്നെ ഉണർന്നു തുണിയും സാധനങ്ങളും എല്ലാം ബാഗ് പാക്കിൽ ആക്കി ഞാൻ എറണാകുളത്തേക്കു തിരിച്ചു. വെളുപ്പിനെ ആയതു കൊണ്ട് ആവും ബസ് പൊതുവെ കാലിയായിരുന്നു. വണ്ടി ഓടി തുടങ്ങിയപ്പോൾ നേരിയ

മണാലി. സൂര്യന്‍റെ ചുംബനം കാത്ത് കിടക്കുന്ന മഞ്ഞുമൂടിയ താഴ്വാരമാണ് മണാലി. ആകാശത്തിന്റെ അതിരിന് പ്രണയത്തിന്‍റെ പച്ച നിറം കൊടുത്തുകൊണ്ട് കൊടുമുടികള്‍ നിറയെ പോപ്ലാര്‍ മരങ്ങളും ബിര്‍ച്ചുകളും സാല്‍ മരങ്ങളും. അനന്തതയുടെ രാജഗോപുരങ്ങള്‍

ബസ്സ്‌ നിര്‍ത്തിയിട്ടിരിക്കുന്നയിടത്തേക്ക് നടക്കവേ, ജോയല്‍ ഗായത്രിയെ ഒന്ന് പാളി നോക്കി. അവരുടെ മുഖം മ്ലാനമാണ്. അവളുടെ മുഖത്ത് പുഞ്ചിരിയില്ലാതെ കാണപ്പെടുന്നത് ഇത് ആദ്യമാണ്. “നല്ല ആളാ!” ജോയല്‍ അവളോട്‌ പറഞ്ഞു. “ഞാന്‍

“ഗായത്രി,” ബസ്സ്‌ നാലഞ്ച് കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ ജോയല്‍ ചോദിച്ചു. “ഏതെങ്കിലും പെണ്ണ് നമ്മളെ തന്നെ കണ്ണ് മാറ്റാതെ നോക്കുന്നുണ്ടോ?” ഗായത്രി അവന്‍റെ ചോദ്യം കേട്ട് പുഞ്ചിരിച്ചു. “ഒന്ന് നോക്ക് പ്ലീസ്,” അവള്‍

പ്രിയപ്പെട്ട കൂട്ടുകാരെ… പല വിധ സാഹചര്യങ്ങളാല്‍ ദീര്‍ഘ വിരാമം വന്നുപോയ കഥയാണ്‌ ഇത്. ഞാന്‍ അടുത്തിടെ എഴുതിയ കഥകളില്‍ പലരും ഇതിന്‍റെ തുടര്ച്ചയ്ക്ക് ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് ഇതിന്‍റെ ആറാം അദ്ധ്യായം ഇപ്പോള്‍

“നീ എന്താടീ ഇപ്പോഴും മൂഡിനൊരു മാറ്റോം ഇല്ലാതെ?” പോലീസ് വാനിൽ നിന്ന് കണ്ടെടുത്ത ആയുധങ്ങളുമായി കാട്ടുവഴിയിലൂടെ സഖാക്കക്കളോടൊപ്പം സഞ്ചരിക്കവേ റിയ ഷബ്‌നത്തിനോട് ചോദിച്ചു. ഷബ്നം കണ്ണുകൾ തുടച്ചു. “മരിക്കാത്തതുകൊണ്ട് മാത്രം ജീവിക്കുന്നവരല്ലേ

“ഹ ഹ ഹ…” സർക്കിൾ ഇൻസ്പെക്റ്റർ യൂസുഫ് അദിനാൻ അടക്കാനാവാത്ത ആഹ്ലാദത്തോടെ അലറിച്ചിരിച്ചുകൊണ്ട് തുള്ളിച്ചാടുകയായിരുന്നു. അയാൾക്ക് ഭ്രാന്ത് പിടിച്ചോ എന്നുപോലും കൂടെയുണ്ടായിരുന്ന പോലീസുദ്യോഗസ്ഥർ സംശയിച്ചു. ചുറ്റുമുള്ള കാടിന്റെ ഭയാനകമായ നിഗൂഢ ഭംഗിയിൽനിന്ന്

“ക്യാപ്റ്റൻ,” റെജി ജോസ് വീണ്ടും വിളിച്ചു. “ങ്ഹേ?” ഞെട്ടിയുണർന്ന് പരിസരത്തേക്ക് വന്ന് പിമ്പിൽ നിന്ന കൂട്ടുകാരെ നോക്കി രാകേഷ് ചോദിച്ചു. “എന്താ ഇത്? അവരെന്ത് കരുതും? ആ കുട്ടിയെ ഇങ്ങനെ തുറിച്ച്