സേവ് ദ ഡേറ്റ് – Part 1

Posted on

പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഛായാഗ്രഹണ പഠനം കഴിഞ്ഞ് ഇപ്പോൾ എന്തോ സിനിമയൊക്കെ അങ്ങ് ഉലത്താമെന്നു പറഞ്ഞു മടങ്ങിവന്നതാണ് ജോഷി. എന്നാൽ ഷോർട് ഫിലിം എടുക്കുന്നവർക്കു പോലും ഫിലിം ഡിഗ്രി ഒന്നുമല്ല വേണ്ടതെന്നും മറിച്ച് ഇപ്പോൾ നാട്ടിലുള്ള എല്ലാവരും നല്ല വിഡിയോഗ്രാഫർമാരാണെന്നും അറിയാൻ ജോഷിക്കു സമയം കുറച്ചെടുത്തു. ഫിലിം ഫീൽഡിലുള്ള ഉന്നതരും ചെറുകിടയുമായ മിക്ക സംവിധായകരെയും കണ്ട് അസോസിയേറ്റാക്കാമോ എന്നു ചോദിച്ചു നടന്നെങ്കിലും ആരും കണ്ടഭാവം നടിച്ചില്ല.

തുടർന്നാണ് ഗതികെട്ട് ഒരു വെഡിങ് ഫോട്ടോഗ്രാഫറാകാമെന്നു കരുതിയത്. നാട്ടിൽ പല കല്യാണഫോട്ടോഗ്രാഫർമാർക്കും നല്ല കാശാണ്. ഇതെല്ലാം കണ്ട്, മുണ്ടക്കയത്തെ തറവാട്ടുവക പുരയിടം മുക്കാലും വിറ്റു കോട്ടയം ടൗണിൽ വന്ന് ഒരു വെഡിങ് സ്റ്റുഡിയോ തുടങ്ങി. തുടങ്ങിക്കഴിഞ്ഞപ്പോഴാണ് ഇതിലെ കോംപറ്റീഷനെക്കുറിച്ച് ഒരു ബോധ്യം വന്നത്. വൻസ്രാവുകൾ മുതൽ നത്തോലി വരെയുള്ള ഒരു കടലാണ് വെഡിങ് ഫോട്ടോഗ്രഫിയെന്നു ജോഷി താമസിയാതെ തന്നെ മനസ്സിലാക്കി. ജപ്പാൻ നിർമിത ക്യാമറകൾ ജോഷിയുടെ ജോഷീസ് സ്റ്റുഡിയോയിലിരുന്ന് പൊടിപിടിച്ചു. ശമ്പളം കൊടുത്ത് കൂടെ നിർത്തിയിരുന്ന അസിസ്റ്റന്‌റ് ചെക്കൻ ഷിജു പണിയൊന്നുമില്ലാതെ ഫേസ്ബുക്കും യൂട്യൂബും ചിലപ്പോഴൊക്കെ ഇൻസ്റ്റഗ്രാമും നോക്കി നേരം തള്ളിനീക്കി. തന്‌റെ ജീവിതം ഇതെങ്ങോട്ടാണു പോകുന്നതെന്ന് ജോഷിക്ക് ഒരെത്തും പിടിയും കിട്ടിയില്ല.
അങ്ങനെ മൂഞ്ചിത്തള്ളി മുന്നോട്ടും പിന്നോട്ടും ആടിക്കൊണ്ടിരിക്കുമ്പോളാണ് ജോഷീസ് സ്റ്റുഡിയോയിലേക്ക് ആ ഫോൺകോൾ വരുന്നത്. ജോഷിയുടെ കൂട്ടുകാരനായ അഗസ്റ്റിനായിരുന്നു അത്.

എടാ ഉവ്വേ- അഗസ്റ്റിൻ അപ്പുറത്തു സംഭാഷണത്തിനു തുടക്കമിട്ടു.
ആ പറയെടാ- ജോഷി അവനോടു പറഞ്ഞു.
എടാ, ഒരു ഒന്നാന്തരം കോളു വന്നു പെട്ടിട്ടുണ്ട്- അഗസ്റ്റിൻ ആ വാചകം പറഞ്ഞതു കുളിർമഴ പോലെയാണു ജോഷി കേട്ടത്. റിവോൾവിങ് ചെയറിൽ ചുമ്മാ ചാരിക്കിടക്കുകയായിരുന്ന ജോഷി പെട്ടെന്നു നിവർന്നിരുന്നു.
പറ അളിയാ-അവൻ വെപ്രാളത്തോടെ അഗസ്റ്റിനോടു പറഞ്ഞു.
അഗസ്റ്റിൻ കാര്യം പറഞ്ഞു. കോട്ടയം കറുകച്ചാലിലുള്ള തമ്പുരാട്ടിപുരം തറവാട്ടിൽ ഒരു കല്യാണം നടക്കുന്നു.പണ്ടുകാലത്ത് കൊല്ലിനും കൊലയ്ക്കുമൊക്കെ അധികാരമുള്ള തറവാടായിരുന്നേ്രത തമ്പുരാട്ടിപുരം. ഇപ്പോൾ ആ അധികാരമൊക്കെ പോയെങ്കിലും പണത്തിനു കുറവൊന്നുമില്ല. ഇപ്പോൾ അവിടെ താമസിക്കുന്നത് കുടുംബനാഥയായ രാജമ്മ തങ്കച്ചിയാണ്. 65 വയസ്സുള്ള തങ്കച്ചിയുടെ മകൻ ബാലു തമ്പിയുടെ മകനായ രാഹുൽ തമ്പിയുടെ വിവാഹമാണ്.

ബാലുതമ്പിയും ഭാര്യ കാവ്യ വർമയും യുഎസിലാണു താമസം. രാഹുലും വളർന്നതവിടെ. ഇപ്പോൾ കല്യാണം പ്രമാണിച്ചു നാട്ടിലെത്തിയിട്ടുണ്ട്. തൊടുപുഴയുള്ള ഏതോ ഒരു പണച്ചാക്കു തറവാട്ടിലെ പെൺകുട്ടിയുമായാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ഈ വിവാഹത്തിനു അവർക്കു നല്ലൊരു വിഡിയോഗ്രഫറെ വേണം. കാശെത്ര വേണമെങ്കിലും പൊടിക്കാൻ തമ്പുരാട്ടിപുരത്തുകാർ തയാറാണ്. പക്ഷേ സംഭവം പൊളിക്കണം, തിമിർക്കണം. ഇതാണ് അഗസ്റ്റിൻ ജോഷിയോടു പറഞ്ഞത്.

സംഭവം കേട്ടപ്പോൾ തന്നെ ജോഷിക്കു താൽപര്യമായി. അങ്ങനെ തന്‌റെ ജീവിതത്തിലെ നിർണായക മൈൽക്കുറ്റി കണ്ടിരിക്കുന്നു. ഏതോ കൊടികെട്ടിയ തറവാട്ടുകാരാണ്. ആദ്യം തന്നെ ഇങ്ങനൊരു കല്യാണ വർക്ക് കിട്ടിയാൽ ഇഷ്ടം പോലെ പണവും പേരും കിട്ടും. പിന്നെ തുരുതുരാ വർക്കുകൾ. ഒടുവിൽ കോടിക്കണക്കിനു പണം സമ്പാദിച്ചു താൻ തന്‌റെ സ്വന്തം ഇഷ്ടത്തിനു സിനിമ പിടിക്കും. പിന്നെ സംസ്ഥാന അവാർഡ്, ഫിലിം ഫെയർ അവാർഡ്, നാഷണൽ അവാർഡ് ഒടുവിൽ ഓസ്‌കാർ….ജോഷിയുടെ ചിന്തകൾ മലർപ്പൊടിക്കാരന്‌റെ സ്വപ്‌നം പോലെ കാടുകൾ കയറി ഒരു വലിയ ഫോറസ്റ്റിലെത്തി.
പിറ്റേന്നു തന്നെ ജോഷിയും ഷിജുവും വണ്ടിയെടുത്ത് കറുകച്ചാലിലേക്കു പുറപ്പെട്ടു. അവിടെ ചെന്ന് അന്വേഷിച്ചപ്പോൾ തന്നെ തമ്പുരാട്ടിപുരം തറവാട്ടിലേക്കുള്ള വഴി ആൾക്കാർ പറഞ്ഞുകൊടുത്തു. ജംഗ്ഷനു കുറച്ചുമാറി ഒരു വലിയ പുരയിടത്തിൽ നിന്ന ഒരു കോവിലകം പോലെയുള്ള വീടായിരുന്നു തമ്പുരാട്ടിപുരം. ഗേറ്റ് കടന്നു വിശാലമായ മുറ്റം, അതുവഴി കാറോടിച്ചപ്പോൾ തന്നെ പുരയിടത്തിൽ ഒരു കൊമ്പനാന നിൽക്കുന്നതു കണ്ടു. മുറ്റം കടന്നു തറവാടിന്‌റെ മുന്നിലെത്തി വണ്ടി നിന്നു.
പഴയ തറവാടാണെങ്കിലും നല്ലരീതിയിൽ പുതുമോടിയാക്കിയ മനയായിരുന്നു തമ്പുരാട്ടിപുരം. ജോഷിയും ഷിജുവും ചരൽ വിരിച്ച മുറ്റത്തു കാർ നിർത്തിയിട്ടു. കാർപോർച്ചിൽ ഒരു ബിഎംഡബ്ലയുവും ലാൻഡ് റോവറും കിടപ്പുണ്ടായിരുന്നു. അതിസമ്പന്നമായ തറവാട്ടുകാരാണെന്നിന് ആ വാഹനങ്ങൾ തന്നെ തെളിവായിരുന്നു.
ജോഷിയും അസിസ്റ്റന്‌റും സിറ്റൗട്ടിലേക്കു കയറി. ഇറ്റാലിയൻ ടൈൽസ് വിരിച്ചിട്ടിരിക്കുന്ന തറയും വിലകൂടിയ സോഫ സെറ്റികളും ആ സിറ്റൗട്ടിലുണ്ടായിരുന്നു. വലിയ കട്ടിളകളുള്ള പ്രധാനവാതിൽ. അതിൽ നിറയെ കൊത്തുപണികൾ. പൂർണമായും ഈട്ടിത്തടിയിൽ പണിത ആ വാതിലിനു തന്നെ ലക്ഷങ്ങൾ വിലമതിക്കും.

ജോഷി കോളിങ് ബെല്ലടിച്ചു. അകത്തു നിന്ന് ഒരു പാദപതന ശബ്ദം കേട്ടു.
കുറച്ചുനേരത്തിനുള്ളിൽ പൂമുഖവാതിൽ തുറന്നു. മുണ്ടും ബ്ലൗസും ധരിച്ച ഒരു മധ്യവയസ്‌ക വാതിൽ തുറന്നു.
ആരാ…അവർ അൽപം പകച്ച ശബ്ദത്തിൽ ചോദിച്ചു. വേഷവും ലക്ഷണവും കണ്ടപ്പോൾ വീട്ടിലെ ജോലിക്കാരിയാകുമെന്ന് ജോഷി വിചാരിച്ചു. അതു ശരിയുമായിരുന്നു.
ഞങ്ങൾ സ്റ്റുഡിയോയിൽ നിന്നാണ്. വരാൻ പറഞ്ഞിരുന്നു.- ആദ്യ കോൾ എങ്ങനെയും പിടിക്കണമെന്ന ഉദ്ദേശ്യത്തിൽ പരമാവധി വിനയവും ഭവ്യതയും കലർത്തി ജോഷി പറഞ്ഞു,
ആ കോട്ടയത്തൂന്നാ അല്ലേ. ഇവിടെ പറയുന്ന കേട്ടിരുന്നു. തമ്പുരാട്ടിയെ വിളിക്കാം.കയറിയിരിക്കൂ- അവർ പറഞ്ഞതിനു ശേഷം അകത്തേക്കു

പോയി.ജോഷിയും ഷിജുവും സ്വീകരണമുറിയിലേക്കു കയറി. അവിടെ സ്വീകരണമുറിയിൽ പലതരത്തിലുള്ള വിലകൂടിയ സെറ്റികൾ.അതിലൊന്നിൽ അവർ ഇരുന്നു.
കുറേ നേരത്തേക്ക് ആളനക്കമൊന്നുമുണ്ടായില്ല. ജോഷി ടീപ്പോയിൽ കിടന്ന ഏതോ വിദേശ മാഗസിൻ മറിച്ചുനോക്കിക്കൊണ്ട് ഇരുന്നു. ഷിജുവാകട്ടെ വീട്ടിനുള്ളിലെ സെറ്റപ്പ് കണ്ട് ഗ്രഹണിക്കാരൻ കുട്ടിക്കു ചക്കക്കൂട്ടാൻ കിട്ടിയതുപോലെ വാപൊളിച്ച് ഇരിക്കുകയായിരുന്നു.
കുറച്ചുകഴിഞ്ഞപ്പോൾ ഉറച്ചകാലടികൾ ഉയർന്നുകേട്ടു. ആറടിയോളം പൊക്കമുള്ള ഗംഭീരയായ ഒരു സ്ത്രീ സ്വീകരണമുറിയിലേക്കു വന്നു. നന്നായി തടിച്ച അവരെ കാണാൻ പഴയകാല നടി ഷക്കീലയുടെ അതേ ലക്ഷണമായിരുന്നു. സെറ്റുസാരിയും സ്വർണനിറത്തിലുള്ള ബ്ലൗസുമായിരുന്നു അവരുടെ വേഷം. കഴുത്തിൽ ചങ്ങല പോലെയുളള ഒരു സ്വർണമാല. മറ്റു രണ്ടു ചെറിയമാലകൾ വേറെ. രണ്ടു വലിയ വരിക്കച്ചക്കകൾ പകുതിമുറിച്ചു ചേർത്തു കെട്ടിയതുപോലെയുള്ള അവരുടെ ബമ്പർ മുലകൾ സ്വർണനിറത്തിലുള്ള ആ ബ്ലൗസിനുള്ളിലുണ്ടായിരുന്നു. ഇത്ര മുലയുള്ള ഒരു സ്ത്രീ കോട്ടയത്തൊക്കെയുണ്ടായിരുന്നോ എന്നു ജോഷി ചിന്തിച്ചുപോയി.

കൈയിൽ വജ്രം പതിപ്പിച്ച വളകൾ.രാജകീയമായ പ്രൗഡി അവരുടെ മുഖത്തുണ്ടായിരുന്നു. ജോഷിയും ഷിജുവും ആ മാസ്മരികത കണ്ട് അറിയാതെ എഴുന്നേറ്റുപോയി.
ഒരു നിമിഷം ആ സ്ത്രീ അവരുടെ മുഖത്തേക്കു നോട്ടം പായിച്ചു. തീക്ഷ്ണമായ നോട്ടം.ജോഷിയും ഷിജുവും അവരുടെ നോട്ടം നേരിടാനാകാത്തതു പോലെ മുഖം താഴ്ത്തി.
ആരാണു കുട്ടികളെ നിങ്ങൾ- അവർ സൗമ്യമായ ശബ്ദത്തിൽ ചോദിച്ചപ്പോഴാണ് ഇരുവരും തലയുയർത്തിയത്.
ഞാൻ ജോഷി, ഇതു ഷിജു, സ്റ്റുഡിയോയിൽ നിന്നാണ്. ഇവിടെ കല്യാണത്തിന് വീഡിയോപിടിക്കാൻ ആളുവേണമെന്നു പറഞ്ഞിട്ടു വന്നതാണ്-ജോഷി എഴുന്നേറ്റു നിന്നു പറഞ്ഞു.
ഓഹ് ഇപ്പോൾ മനസ്സിലായി, ഞാൻ രാജമ്മ തങ്കച്ചി. ഞാനാണ് അഗസ്റ്റിനോട് ഇതാവശ്യപ്പെട്ടത്. രാഹുൽ എന്‌റെ കൊച്ചുമോനാണ്, അവന്‌റെ കല്യാണവിഡിയോ അതിഗംഭീരമാക്കണം.
അക്കാര്യം ഞങ്ങളേറ്റു തമ്പുരാട്ടി- ചേച്ചീന്നോ, അമ്മച്ചീന്നോ വിളിക്കാതെ തമ്പുരാട്ടിയെന്ന് അറിയാതെ ജോഷി വിളിച്ചു.പക്ഷേ അതേതായാലും നന്നായി. ആ വിളി കേട്ട് രാജമ്മയുടെ മുഖം തെളിഞ്ഞു. ജന്മികുടുംബത്തിൽ പെട്ട അവർക്ക് ആ വിളി വളരെ ഇഷ്ടമായിരുന്നു.
ഇരിക്കിൻ പിള്ളേരെ, ഞാൻ രാഹുലിന്‌റെ അച്ഛനേം അമ്മയെയും കൂടി വിളിക്കാം. അവർ മുകളിലുണ്ട്. -അതു പറഞ്ഞിട്ടു രാജമ്മ തങ്കച്ചി തിരിഞ്ഞുനടന്ന് സ്റ്റെയർകേസിനരുകിലേക്കു പോയി. അപ്പോഴാണ് അവരുടെ പിൻഭാഗ ദൃശ്യം ജോഷിയും ഷിജുവും കണ്ടത്.
എന്തോരു വലിയ ചന്തികൾ. രാജമ്മയുടെ പിൻഭാഗത്ത് ഇറച്ചി കുന്നുകൂടി തെറിച്ചു നിൽക്കുന്നതു പോലെയായിരുന്നു.പണ്ടത്തെ നടി ശ്രീവിദ്യയുടേതു പോലത്തെ അംബാസഡർ കുണ്ടികൾ അവർ നടക്കുമ്പോൾ ഇളകിത്തെറിക്കുന്നുണ്ടായിരുന്നു. വീതിയും കനവുമുള്ള ചന്തിപ്പന്തുകൾ.
എന്തൊരു ഡിക്കി, ജോഷ്യേട്ടാ, അവരെ കാണാൻ ഷക്കീലച്ചേച്ചീടെ അതേ കട്ട് -ഷിജു ജോഷിയോട് അടക്കം പറഞ്ഞു.
ഒന്നു മിണ്ടാണ്ടിരിക്കു പൊന്ന് മൈരേ, ആകെയുള്ള പ്രതീക്ഷയാ, വെടലത്തരം വിളിച്ചുപറഞ്ഞു കൊളവാക്കല്ലേ- ജോഷി അവനെ ശാസിച്ചപ്പോൾ ഷിജു വാപൂട്ടിയിരുന്നു.
ബാലൂ, കാവ്യാ ഒന്നിത്രടം വരൂ, -അവർ സ്റ്റെയർകേസിനു താഴെ നിന്ന് ഉറക്കെ വിളിച്ചു. അതിനു ശേഷം തിരികെ വന്ന് ജോഷിക്കും ഷിജുവിനും അഭിമുഖമായി ഇരുന്നു.

കുറച്ചുകഴിഞ്ഞപ്പോൾ രാജമ്മ തങ്കച്ചിയുടെ മകനായ ബാലു തമ്പി സ്റ്റെയർ കേസിറങ്ങി താഴെയെത്തി. നല്ല ഉയരവും മീശയും താടിയുമുള്ള ഹോളിവുഡ് നടനെപ്പോലെയുള്ള ഒരു പയ്യനും അയാൾക്കൊപ്പമുണ്ടായിരുന്നു. ഒരു ഷോർട്‌സ് മാത്രമായിരുന്നു അവന്‌റെ വേഷം. മസിലുകൾ തെളിഞ്ഞുനിൽക്കുന്ന അവന്‌റെ ശരീരം കണ്ട് ജോഷിക്കും ഷിജുവിനും അസൂയ കനത്തു. ഇതായിരിക്കും കല്യാണച്ചെക്കൻ രാഹുലെന്ന് ജോഷി കണക്കുകൂട്ടി.
പയ്യൻ താഴെക്കിറങ്ങി വന്നു രാജമ്മ തങ്കച്ചിയുടെ കാലുകളിൽ തൊട്ടു നമസ്‌കരിച്ചു. രാജമ്മ തന്‌റെ കനത്ത കൈത്തലം അവന്‌റെ തലയിൽ വച്ച് അനുഗ്രഹിച്ചു.

അച്ഛമ്മേടെ പൊന്ന് ഉണരാൻ വൈകിയോടാ,…

അവർ വാത്സല്യത്തോടെ കൊച്ചുമകനോട് ചോദിച്ചു.

ഊം അൽപം ഉറങ്ങിപ്പോയി അച്ഛമ്മേ, രാജമ്മയുടെ മാദകശരീരത്തിൽ കെട്ടിപ്പിടിച്ച് മുഖത്ത് ഒരുമ്മയും കൊടുത്ത് രാഹുൽ പറഞ്ഞു. അവൻ രാജമ്മയോട് ചേർന്ന് ഇരുന്നു. ബാലു തമ്പി അതിനപ്പുറമുള്ള ഒരു കസേരയിൽ ഇരുന്ന ശേഷം നിറചിരിയോടെ ജോഷിയെയും ഷിജുവിനെയും നോക്കി.
കാവ്യ എന്തിയേടാ- രാജമ്മ ബാലുവിനോട് ചോദിച്ചു
അവൾ സ്വിമ്മിങ്ങിലാണമ്മേ, ഇപ്പോൾ വരും ബാലു പറഞ്ഞു.
ആ അവൾ കൂടെ വരട്ടെ, നമുക്ക് കുറച്ചുകാര്യങ്ങൾ പറയാനുണ്ട്. ഇവന്‌റെ കല്യാണത്തെപ്പറ്റിയാ. ഇതു വീഡിയോ പിടിക്കാൻ വന്ന പിള്ളേരാ.എന്തോന്നാടാ പിള്ളേരെ നിങ്ങടെ പേര്. രാജമ്മ അവരോട് ചോദിച്ചു.
ഞാൻ ജോഷി, ഇതു ഷിജു- ജോഷി ഉത്തരം പറഞ്ഞു. ബാലുവും രാഹുലും അവരോട് അഭിവാദ്യപ്രത്യഭിവാദനങ്ങൾ നടത്തി.
ഹായ് രാജ മാമീ, ബാലു, രാഹൂൽ…ഞാൻ ലേറ്റായോ…

സ്‌റ്റെയർ കേസിനു മുകളിൽ നിന്ന് ഒരു പെൺശബ്ദം പെട്ടെന്നു കേട്ടപ്പോഴാണ് ജോഷിയും, ഷിജുവും അങ്ങോട്ടേക്കു നോക്കിയത്.കണ്ടമാത്രയിൽ തന്നെ ഞെട്ടിപ്പോകുക എന്നു കേട്ടിട്ടില്ലേ, അതു പോലെയായിരുന്നു അവരുടെ അവസ്ഥ. മുകളിൽ ബാലുത്തമ്പിയുടെ ഭാര്യയും രാഹുൽത്തമ്പിയുടെ അമ്മയുമായ കാവ്യാ വർമ നിൽക്കുന്നുണ്ടായിരുന്നു. സാക്ഷാൽ നമിതയെ ഫോട്ടോ സ്റ്റാറ്റെടുത്തു വച്ചതുപോലെയുള്ള രൂപം.മുഖവും ശരീരവുമൊക്കെ അതുപോലെ തന്നെ.
കാവ്യാ ്‌വർമ ശരീരത്തിൽ അധികം വസ്ത്രം ഒന്നും ധരിച്ചിരുന്നില്ല. ഒരു നീല സ്‌പോർട്‌സ് ബ്രായും ജട്ടിയുമായിരുന്നു അവരുടെ വേഷം. അവരുടെ അരയ്ക്കു ചുറ്റും ഒരു നീല സുതാര്യമായ ബീച്ച് സ്‌കാർഫ് കെട്ടിയിരുന്നെങ്കിലും മുൻപിൽ അതു കുറവായിരുന്നു.ജട്ടിയുടെ മുൻവശം വരെ കാണാവുന്ന രീതിയിലായിരുന്നു മുൻപിൽ അതു കെട്ടിയത്. നീന്തൽ കഴിഞ്ഞ് തോർത്തി വന്നിരിക്കുകയാണെന്നു തോന്നുന്നു.
രാജമ്മ തങ്കച്ചിയെപ്പോലെ തന്നെ ആറടി ഉയരമുണ്ടായിരുന്നു കാവ്യയ്ക്കും. നീല സ്‌പോർട്‌സ് ബ്രായ്ക്കുള്ളിൽ അവരുടെ വലുപ്പമേറിയ, എന്നാൽ ഷെയ്‌പൊത്ത മുലകൾ കാണാമായിരുന്നു
മുലപ്രദേശം കഴിഞ്ഞാൽ താഴോട്ട് മെലിഞ്ഞ് അണിവയർ. അതിൽ മാദകമായ ആഴമുള്ള പൊക്കിൾക്കുഴി. അതവർ കുത്തി അതിലൊരു റിങ്ങും ധരിച്ചിരുന്നു. അണിവയറിൽ പൊക്കിളിനു താഴെയായി അവർ ടാറ്റൂ ചെയ്തിട്ടുണ്ടായിരുന്നു. രതിറാണിയായ അവരുടെ മാദകത്വം പതിൻമടങ്ങു കൂട്ടുന്നതായിരുന്നു ആ ടാറ്റു.
അണിവയർ കഴിഞ്ഞാൽ കാവ്യാവർമയുടെ ശരീരം വീതി പ്രാപിക്കുന്നതു കാണാം. വീതിയുള്ള അരക്കെട്ട് അതിനു താഴേക്ക് വലിയ പുഷ്ടിപ്പുള്ള മുട്ടൻ തുടകൾ. രാഹുൽ കൂടാതെ രണ്ടു പെൺകുട്ടികൾ കൂടിയുണ്ട് കാവ്യയ്ക്ക്.

ഇളയവരായ മനീഷയും റീനയും. പക്ഷേ മൂന്നു മക്കളുടെ അമ്മയാണെന്ന് അവരെ കണ്ടാൽ പറയുമായിരുന്നില്ല. 42 വയസ്സുണ്ടെങ്കിലും ഒരു 30 കൂടിപ്പോയാൽ പറയും.
ഹായ് മമ്മീ താഴേക്കു വാ- രാഹുൽ അവരെ കൈകാട്ടി വിളിച്ചു. ജോഷിയും ഷിജുവും അദ്ഭുതപ്പെട്ടു നിൽക്കുകയായിരുന്നു. അൽപവസ്ത്രധാരിയായി എല്ലാം തികഞ്ഞ ഒരു പെണ്ണുമ്പിള്ള രണ്ട് അന്യ ആണുങ്ങളുടെ മുന്നിൽ വന്നു നിന്നിട്ടും അവരുടെ അമ്മായിയമ്മയ്‌ക്കോ ഭർത്താവിനോ മകനോ ഒരു പ്രശ്‌നവുമില്ല. മോഡേൺ ഫാമിലിയാണെന്നു തോന്നുന്നു. ഇവിടെ മാത്രം അല്ല, പലയിടത്തും ഇപ്പോ ഇതൊക്കെ തന്നെ അവസ്ഥ. പെണ്ണുങ്ങളെല്ലാം തന്നെ ഏറ്റവും കുറച്ചു തുണി ധരിക്കാനുള്ള ഗവേഷണത്തിലാണ്. കുടുംബക്കാർക്കൊന്നും പറയാനും പറ്റില്ല. പറഞ്ഞാൽ പിന്നെ പൊളിറ്റിക്കൽ കറക്ട്‌നസായി കുന്തമായി കൊടച്ചക്രമായി.

നിറഞ്ഞ ചിരിയോടെ കാവ്യാ വർമ താഴേക്ക് ഇറങ്ങി വന്നു. ആ വരവിൽ അവരുടെ തുടകൾ തമ്മിൽ കിടന്നുരയുന്നുണ്ടായിരുന്നു. ജോഷിയുടെയും ഷിജുവിന്‌റെയും കുണ്ണകൾ അവരുടെ ജട്ടിക്കുള്ളിൽ കിടന്നു ചിഹ്നം വിളിച്ചു.

താഴെയെത്തിയ കാവ്യ രാജമ്മ തങ്കച്ചിക്കഭിമുഖമായി നിന്ന് അവരുടെ മുഖത്തൊരു ഉമ്മ കൊടുത്തു. ഹായ് രാജമാമീ അവർ വിളിച്ചു. അമ്മായിയമ്മയും മരുമോളും തമ്മിൽ നല്ല സ്‌നേഹമാണെന്നു ജോഷിക്കു തോന്നി.
കാവ്യ ഉമ്മ കൊടുക്കാനായി കുനിഞ്ഞപ്പോൾ അവരുടെ തടിച്ചു മുറ്റിയ കുണ്ടികൾ കൂടുതൽ തള്ളി നിന്നു. അവർ അരയിൽ കെട്ടിയ സ്‌കാർഫ് സുതാര്യമായതിനാൽ കാവ്യ അടിയിൽ ധരിച്ച ജട്ടിവരെ അതിനുള്ളിലൂടെ ജോഷിക്കും ഷിജുവിനും കാണാമായിരുന്നു.

നീയങ്ങോട്ടി കൊച്ചേ രാജമ്മ തങ്കച്ചി കാവ്യയോടു പറഞ്ഞു. ബാലുത്തമ്പിയുടെ അപ്പുറത്തായിട്ട് കാവ്യ ഇരിപ്പുറപ്പിച്ചു.
എല്ലാവരും വന്നല്ലോ ഇനി നിങ്ങളോടു കാര്യം പറയാം. -രാജമ്മ തങ്കച്ചി പറഞ്ഞു.
ജോഷിയും ഷിജുവും ജാഗരൂകരായി ചെവി കൂർപ്പിച്ചിരുന്നു.

രാജമ്മ തങ്കച്ചിയെന്ന എന്‌റെ ഒരേയൊരു കൊച്ചുമോനാണു രാഹുൽ. രാഹുലിന്‌റെ ചുണ്ടിൽ ഒരു ഉമ്മ കൊടുത്ത ശേഷം രാജമ്മ പറഞ്ഞു. ഈ തലമുറയിൽ തറവാട്ടിലെ ഒരേയൊരു ആൺതരിയാണെന്ന് നിങ്ങൾക്ക് മനസ്സിലായിക്കാണുമല്ലോ.
ജോഷി തലകുലുക്കി.
ഇവന്‌റെ കല്യാണം ആർഭാടപൂർവമാണു ഞങ്ങൾ നടത്താനുദ്ദേശിക്കുന്നത്. പക്ഷേ അതിനു മുൻപ് അതൊന്നു പ്രശസ്തമാക്കണം. കല്യാണം ഇനി ആറു മാസം കഴിഞ്ഞേ ഉള്ളൂ. ഇപ്പോ ഒരു പരിപാടിയുണ്ടല്ലോ. സേവ് ദ ഡേറ്റ്. അതുൾപ്പെടെ ചെയ്ത് ഞങ്ങളുടെ മോന്‌റെ കല്യാണം കേരളം മൊത്തത്തിൽ ചർച്ചാവിഷയമാക്കണം.
രാജമ്മ തങ്കച്ചി പറഞ്ഞു.
ഇതൊരു പുളിങ്കൊമ്പാണെന്നു ജോഷിക്കു മനസ്സിലായി.സേവ് ദ ഡേറ്റ് മുതൽ കല്യാണം കഴിഞ്ഞുള്ള റിസപ്ഷൻ വരെ ചെയ്തു നല്ലൊരു തുക കിട്ടും.
അതെല്ലാം ഞാൻ ഭംഗിയാക്കി തരാം.
അങ്ങനെ ഭംഗിയാക്കിത്തരാമെന്നു പറഞ്ഞാൽ കഴിഞ്ഞില്ല. എങ്ങനെ ഇതു ഭംഗിയാക്കുമെന്നു പറയണം.കേരളം മൊത്തം വൈറലാക്കി മാറ്റാൻ പറ്റുന്ന രീതിയിൽ നിങ്ങൾക്കു ഷൂട്ട് ചെയ്യാൻ പറ്റുമോ. അങ്ങനെ വൈറലാകണമെന്നാണ് രാഹുലിന്‌റെയും അവൻ കെട്ടാൻ പോകുന്ന സ്മിതയുടെയും ആഗ്രഹം.- ചിരി

നിർത്തി, എന്നാൽ കാർക്കശ്യത്തോടെ കാവ്യ വർമ പറഞ്ഞു.
ബാലുത്തമ്പിയും ആ അഭിപ്രായത്തോടു തലകുലുക്കി യോജിച്ചു.
അതിപ്പോ സേവ് ദ ഡേറ്റ് എന്നു പറഞ്ഞ് ഒത്തിരി വിഡിയോസ് ഇറങ്ങുന്നുണ്ട് ജോഷി. അതിൽ വളരെ വ്യത്യസ്തമാകണം ഞങ്ങളുടെ മകന്‌റെ വിഡിയോ.എന്നാലെ ആൾക്കാർ ശ്രദ്ധീക്കൂ. ചർച്ചയാകൂ. അതെങ്ങനെ നടപ്പിൽ വരുത്താം. അതു പറയൂ. പണം ഒരു പ്രശ്‌നമല്ല- ബാലുത്തമ്പി പറഞ്ഞു.
ജോഷിക്കു പെട്ടെന്നൊരുത്തരം പറയാൻ പറ്റിയില്ല. അവൻ ചിന്താമഗ്നനായി ഇരുന്നു. എല്ലാവരും അവന്‌റെ മുഖത്തേക്കു നോക്കിയിരുന്നു. കാവ്യ വർമയും രാഹുലും അങ്ങോട്ടുമിങ്ങോട്ടും നോക്കി കണ്ണുകൾ കൊണ്ട് എന്തോ ആംഗ്യം കാട്ടി. ഈ സ്റ്റുഡിയോക്കാർ പോരാ എന്നു പറയുന്നതു പോലെ.
ഷിജു ഒന്നു മുരടനക്കി. അതിപ്പോ തമ്പുരാട്ടീ, ബാലു സാറെ, കാവ്യ മാഡം, രാഹുൽ മോനെ..അവൻ അവന്‌റെ സ്ലാങ്ങിൽ പറഞ്ഞു തുടങ്ങി.
ഇപ്പോളത്തെ കാലത്ത് ഒത്തിരി സേവ് ദ ഡേറ്റ് എറങ്ങുന്നുണ്ടെന്നു ബാലുസാറു പറഞ്ഞതു നേരാ. അൽപം സെക്‌സിയായിട്ടുള്ള ഇന്‌റിമേറ്റായിട്ടുള്ള സേവ് ദ ഡേറ്റ് ഒക്കെയാണു വൈറലാകുന്നത്. ഷിജു അവന്‌റെ മൊബൈലിൽ അത്തരമൊരു പടം കാട്ടിക്കൊണ്ട് അവരോടു പറഞ്ഞു.
എക്‌സാക്റ്റ്‌ലി- രാഹുൽ പറഞ്ഞു. താൻ പറഞ്ഞത് ശരിയാ. ഇന്‌റിമേറ്റായിട്ടുള്ള സേവ് ദ ഡേറ്റിനു ഞാനും സ്മിതയും റെഡിയാണ്. പക്ഷേ ഒരുപാട് പേർ ഇറക്കിയതിനാൽ ഇനി അതും വൈറലാകുമോ എന്നാ എന്‌റെ പേടി. -രാഹുൽ പറഞ്ഞപ്പോൾ അവന്‌റെ കുടുംബാംഗങ്ങൾ എല്ലാവരും തലകുലുക്കി.
ജോഷിക്കു ദേഷ്യം വരുന്നുണ്ടായിരുന്നു. എന്തു ചെയ്താലും വൈറൽ ആകണമെന്നാണ് ഇപ്പോഴുള്ള എല്ലാവൻമാരുടെയും ആഗ്രഹം.
നമുക്ക് പക്ഷേ അൽപം വെറൈറ്റി കൊണ്ടുവരാം. ഷിജു വീണ്ടും പറഞ്ഞപ്പോൾ എല്ലാവരും താൽപര്യത്തോടെ അവനെ നോക്കി. ജോഷി അദ്ഭുതപ്പെട്ടിരിക്കുകയായിരുന്നു. ഇവനിത്രേം ബുദ്ധീം ആശയോമൊക്കെയുണ്ടോ. ഒരു മണ്ടൻ ആണെന്നാണു താനിതുവരെ വിചാരിച്ചിരുന്നത്.
എന്താ തന്‌റെ ആശയം കേൾക്കട്ടെ- കാവ്യ ചോദിച്ചു.
ഇപ്പോൾ സേവ് ദ ഡേറ്റ് എന്നു പറഞ്ഞാൽ കുറച്ചുപടങ്ങൾ, ഒരു വിഡിയോ എന്നിങ്ങനെയാണല്ലോ. നമ്മൾക്ക് അതിൽ ഒരു പുതുമ കൊണ്ടുവരാം.
ഇപ്പോൾ എല്ലാവരും യൂട്യൂബിനു പുറകേയാണല്ലോ. നമ്മൾ ഒരു യൂട്യൂബ് ചാനൽ അങ്ങു തുടങ്ങും. ഇനി ആറുമാസം സമയമുണ്ടല്ലോ. അതിനിടയിൽ നമ്മൾ കൃത്യമായ ഇടവേളകളിൽ കുറേ സേവ് ദ ഡേറ്റ് വിഡിയോ അക്കൗണ്ടിലേക്കിടും. സാധാരണ സേവ് ദ ഡേറ്റ് വിഡിയോയിൽ ചെക്കനും പെണ്ണും മാത്രമാണല്ലോ. ഇതിൽ അതു മാത്രമല്ല. ചെക്കന്‌റെ അമ്മ, അതായത് കാവ്യാമാഡം, അച്ഛമ്മ രാജമ്മ തമ്പുരാട്ടി, പിന്നെ ബാലുസാറ്. എല്ലാവരും ഇതിൽ അഭിനയിക്കും. ഒരു വെബ്‌സീരീസ് പോലെ. നിങ്ങളെയെല്ലാം കാണാൻ നല്ല സൗന്ദര്യമുള്ളവരായതോണ്ട് സംഭവം ക്ലിക്കാകുമെന്ന് ഉറപ്പുകാര്യമാണ്-ഷിജു പറഞ്ഞു കഴിഞ്ഞപ്പോൾ കാവ്യ വർമ കൈയടിച്ചു.
അടിപൊളി. സൂപ്പർ.ഇതു പൊളിക്കും.-രാഹുലും പറഞ്ഞു.
ജോഷി ഷിജുവിനെ നോക്കി. അവന്‌റെ തലയ്ക്കു ചുറ്റും ഒരു പ്രകാശവലയം ഉള്ളതായി അയാൾക്കു തോന്നി.എന്തോരം തെറിവിളിച്ചിരിക്കുന്നു താൻ. ഇവൻ

മാലാഖയാണ്. തന്നെ രക്ഷിക്കാൻ വന്ന മാലാഖ.
പക്ഷേ ഇത് ഏറ്റെടുത്താൽ ഞങ്ങൾ ഇതിന്‌റെ പിന്നാലെ ആറുമാസം നടക്കേണ്ടി വരും. ഞങ്ങൾക്ക് ആ സമയത്ത് വേറെ അസൈൻമെന്‌റ്‌സ് ഒന്നും എടുക്കാൻ പറ്റില്ല. അതുകൊണ്ട് ഇതിന്‌റെ ചെലവ് നന്നായി കൂടും-ജോഷി അതിന്‌റെ ഇടയിൽ കൂടി അൽപം മുണ്ടക്കയം കച്ചവടബുദ്ധി എറിഞ്ഞുകൊടുത്തു.
അക്കാര്യം പേടിക്കേണ്ട- തന്‌റെ ഭാരിച്ച കൊതങ്ങൾ സെറ്റിയിൽ നിന്നു പൊക്കി എഴുന്നേറ്റുകൊണ്ട് രാജമ്മ തങ്കച്ചി പറഞ്ഞു. അവരുടെ മുഖം നന്നായി തെളിഞ്ഞിരുന്നു.
അവർ സ്വീകരണമുറിയിലെ ഒരു വലിയ ചിത്രത്തിനു നേർക്കു നടന്നു. അവരുടെ കച്ചിത്തുറു പോലെയുള്ള കുണ്ടികൾ നടത്തത്തിനിടെ കിടന്ന് ഡിങ്കോഡാൽഫി കളിക്കുന്നത് കണ്ട് വീർപ്പടക്കി ജോഷിയും ഷിജുവും ഇരുന്നു.
ഇതെന്‌റെ ഭർത്താവ് മോഹനൻ തമ്പിയാണ്- ആ ചിത്രത്തിനു നേർക്ക് വിരൽചൂണ്ടി രാജമ്മ തങ്കച്ചി പറഞ്ഞു.ഗംഭീരമായ മുഖവും കനത്ത മീശയുമുള്ള ഒരു പുരുഷന്‌റെ ചിത്രമായിരുന്നു അത്.
തമ്പിയദ്ദേഹമെന്നാണ് നാട്ടുകാർ എന്‌റെ ഭർത്താവിനെ വിളിച്ചിരുന്നത്. അദ്ദേഹം ജീവനോടെയിരുന്ന കാലത്ത് തമ്പുരാട്ടിപുരം തറവാട് പ്രശസ്തമായിരുന്നു. അതിനു മുന്നും അതു തന്നെ. പണ്ടു രാജവാഴ്ചക്കാലത്ത് പൊന്നുതമ്പുരാൻ പോലും തമ്പുരാട്ടിപുരം തറവാട്ടിലെ കാരണവൻമാരോട് ചോദിച്ചിട്ടെ എന്തെങ്കിലും ചെയ്യുകയുള്ളായിരുന്നു.
ഇപ്പോൾ പ്രശസ്തിയില്ലെങ്കിലും പണം കുന്നുകൂടി കിടക്കുകയാണ്. ബാങ്കിലും വസ്തുക്കളിലും ഷെയറിലും ബിസിനസിലുമെല്ലാം എല്ലാം കുടുംബസ്വത്ത്. ദേ ഇവനും ഇവളും കൂടി യുഎസിൽ ഉണ്ടാക്കുന്നത് വേറെ. ഇതെല്ലാം പിള്ളേരടെ കാര്യങ്ങൾക്കല്ലേ. എത്രാ നിങ്ങടെ ഫീസെന്ന് ഞങ്ങൾ ചോദിക്കുന്നില്ല. അതെത്രയായാലും ഞങ്ങൾ തരും. കൂടുതലും. പക്ഷേ ഞങ്ങളുടെ തറവാട് വീണ്ടും പ്രശസ്തമാകണം.ഞങ്ങളുടെ ധനസ്ഥിതിയും പ്രൗഢിയുമൊക്കെ നാലാളറിയണം- രാജകീയമായ ചിരിയോടെ രാജമ്മ തങ്കച്ചി അതു പറഞ്ഞപ്പോൾ അവരുടെ മുഖത്ത് ഗാംഭീര്യം കളിയാടി നിന്നു.
അക്കാര്യം ഞങ്ങളേറ്റു തമ്പുരാട്ടീ, -ഷിജു അതു പറഞ്ഞു കഴിഞ്ഞപ്പോൾ ബാലുത്തമ്പി കാവ്യയുടെ ചെവിയിൽ എന്തോ പറഞ്ഞു. ഒന്നു തലകുലുക്കിയ ശേഷം തന്‌റെ ബോളിവുഡ് കുണ്ടികൾ ഇളക്കി അവർ അകത്തെ ഏതോ മുറിയിലേക്കു പോയി. തിരികെ വന്നത് ഒരു കവറുമായാണ്.
ആ കവർ അവർ ജോഷിയുടെ നേർക്കു നീട്ടി. ജോഷി അതു വാങ്ങി.
അഡ്വാൻസാണ്. അഞ്ചു ലക്ഷം രൂപയുണ്ട്, പോരെ- കാവ്യ വശ്യമായ ചിരിയോടെ ചോദിച്ചു.
ജോഷിയുടെ കിളിപാറി പോയി. അഞ്ചുലക്ഷം രൂപ അഡ്വാൻസ്. അപ്പോൾ ഫീസെത്രയായിരിക്കും ഇവർ തരാൻ പോകുന്നത്. വിചാരിച്ചതു പോലെ തന്നെ ശരിക്കും പുളിങ്കൊമ്പാണ്. അവൻ ഓർത്തു.
മതി മാഡം, താങ്ക്‌സ്- ആ കവർ വാങ്ങിക്കൊണ്ട് അവൻ പറഞ്ഞു.
അപ്പോ എങ്ങനെയാ നിങ്ങളുടെ പ്ലാൻ. ബാലുത്തമ്പി ചോദിച്ചു.
ആദ്യ എപ്പിസോഡിനു വേണ്ടി ഞങ്ങൾ ഉടൻ ഒരു സ്‌ക്രിപ്റ്റ് തയാറാക്കാം. അതുടനെ അറിയിക്കാം.
കൊള്ളാം, ഒരു സജഷനുണ്ട്. എല്ലാ എപ്പിസോഡും ഒരിടത്തു ഷൂട്ട് ചെയ്യേണ്ട. വിവിധ ലൊക്കേഷനിൽ ഷൂട്ട് ചെയ്താൽ പൊളിക്കും. കൈയുയർത്തി വശ്യമായ ആംഗ്യവിക്ഷേപത്തോടെ കാവ്യ പറഞ്ഞു.
അങ്ങനെ ചെയ്യാം മേഡം- തലകുലുക്കി ജോഷി പറഞ്ഞു.
അങ്ങനെയെങ്കിൽ ഞാനൊരു കാര്യം പറയാം. കല്യാണം കഴിയുന്നതു വരെ

നിങ്ങൾക്കു രണ്ടുപേർക്കും ഇവിടെ നിന്നൂടെ. മറ്റു കമ്മിറ്റ്‌മെന്‌റ്‌സ് ഒന്നുമില്ലെങ്കിൽ.അതാണെങ്കിൽ ഷൂട്ട് പ്ലാൻ ചെയ്യാനും മറ്റെല്ലാത്തിനുമൊക്കെ എളുപ്പമായിരിക്കും-ബാലു തമ്പി ചോദിച്ചു
ആക്കാര്യം ഞങ്ങൾ ആലോചിച്ചു പറയാം സാർ.-ജോഷി പറഞ്ഞു.
സാറെ ഞാനൊരു കാര്യം പറയാം. ആദ്യ എപ്പിസോഡ് തമ്പുരാട്ടിയെവച്ച് ഷൂട്ട് ചെയ്യാം. എന്തൊരൈശ്വര്യമാ ആ മുഖത്ത്. നല്ലൊരു തുടക്കമാരിക്കും-ഷിജു പറഞ്ഞു.

രാജമ്മ തങ്കച്ചിയെവച്ചുള്ള ആദ്യ ഷൂട്ടിനു തുടക്കമായി. ജോഷിയും ഷിജുവും ഉദ്ദേശിച്ച സ്‌ക്രിപ്റ്റ് ക്ഷേത്രദർശനമാണ്. കോട്ടയത്തിനു കിഴക്കായിട്ട് ഒരു വിജനമേഖലയുണ്ട്. ഒരു ഗ്രാമം. അവിടെ ഒരു പുരാതന ക്ഷേത്രവും. അവിടെ ആൾക്കാർ വരുന്നത് കുറവാണ്. നല്ല പ്രകൃതിരമണീയമായ സ്ഥലവും നല്ലൊരു അമ്പലക്കുളവും അവിടെയുണ്ട്. അവിടെ വച്ചു ഷൂട്ട് ചെയ്യാമെന്ന് വിചാരിച്ചു.
ഡാ പിള്ളേരെ ഞാൻ എന്തു വേഷമാ ധരിക്കുക-ഷൂട്ടിനു പുറപ്പെടുന്നതിനു മുൻപ് രാജമ്മ തങ്കച്ചി ചോദിച്ചു.
ഒടുവിൽ ഒട്ടേറെ ചർച്ചകൾക്കു ശേഷം ഒരു ചുവന്ന പട്ടുസാരിയും ചുവന്ന ബ്ലൗസും രാജമ്മ തങ്കച്ചി ധരിക്കട്ടെയെന്ന് എല്ലാവരും കൂടി തീരുമാനിച്ചു.ഷക്കീലയുടെ കട്ടുള്ള അവർക്ക് പട്ടുസാരി നന്നായി ഇണങ്ങുന്നുണ്ടായിരുന്നു. 65 വയസ്സ് പ്രായം ആയെങ്കിലും കൂടിപ്പോയാൽ 45 വയസ്സ് പ്രായം മാത്രമേ അവർക്കു തോന്നുകയുള്ളായിരുന്നു. ഒറ്റ മുടി പോലും നരച്ചിട്ടില്ല. തൊലിയിൽ പ്രകടമായ ഒരു ചുളിവു പോലുമില്ല. ഭയങ്കര സംഭവം തന്നെ.
ആദ്യ ഷോട്ടിനു പ്ലാനായി.
രാജമ്മ തങ്കച്ചിയുടെ ബെൻസ് ക്ഷേത്രമുറ്റത്തേക്ക് എത്തുന്നതായിരുന്നു അത്.ബെൻസ് ഓടി വന്നു ബ്രേക്കിടുന്ന രംഗം ആദ്യ ഷോട്ടിൽ തന്നെ റെഡിയായി. പട്ടുസാരി ധരിച്ച് ആഭരണങ്ങൾ അണിഞ്ഞ് തങ്കച്ചി കാറിൽ നിന്നിറങ്ങുന്ന രംഗം ജോഷി ഷൂട്ട് ചെയ്തു. അവർക്കു പിന്നിൽ ഡ്രൈവർ കുടപിടിച്ചുകൊണ്ടു നടന്നു. രാജമ്മ തങ്കച്ചിയുടെ ആ സ്ലോ മോഷൻ വരവ് നന്നായി ഷൂട്ട് ചെയ്തു.
പെർഫക്ട് -ജോഷി പറഞ്ഞു.
അതേ ചേട്ടാ, അതൊന്നുകൂടിയെടുത്താലോ.-ഷിജു ജോഷിയോടു ചോദിച്ചു.
എന്തിനാ ഇതു മതി, നന്നായി കിട്ടിയിട്ടുണ്ട്.
അതല്ല കുറച്ചുകൂടി ജനപ്രിയമായ രീതിയിൽ എടുത്താൽ നന്നായിരിക്കും -ഷിജു വിടാൻ ഉദ്ദേശമില്ല.
ഡാ, നീയെന്‌റെ അസിസ്റ്റന്‌റാ. നിന്‌റെ കാര്യം നോക്കിയാൽ മതി. ഞാനേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചതാ. എന്നെ തൽക്കാലം നീ പഠിപ്പിക്കാൻ വരണ്ട.- ജോഷി പറഞ്ഞു.
ഈ വാഗ്വാദം രാജമ്മ തങ്കച്ചി നോക്കിനിൽക്കുന്നുണ്ടായിരുന്നു. ഒടുവിൽ അവർ ഇടപെട്ടു.
എന്താ എന്താ പ്രശ്‌നം, എന്താ ഒരു വഴക്ക് ഇവിടെ- അവർ ജോഷിക്കും ഷിജുവിനും അരികിലേക്കു വന്നു ചോദിച്ചു.
ഷോട്ട് ഒരു തവണ കൂടിയെടുക്കണമെന്ന് ഇവൻ പറയുന്നു. പെർഫെക്ടാണെന്നാണ് എനിക്കു തോന്നുന്നത്- ജോഷി പറഞ്ഞു.
അതെന്താ നീയങ്ങനെ പറഞ്ഞത് ഷിജൂ- രാജമ്മ തങ്കച്ചി അവനോട് ചോദിച്ചു.
അത് , ഞാനെങ്ങനാ പറയാ- അവൻ നിന്നു പരുങ്ങി.
എന്തായാലും പറയെടാ.ഷൂട്ട് ചെയ്യാനല്ലേ നമ്മൾ ഇവിടെ വന്നത്. ഏറ്റവും നന്നായി

ഷൂട്ട് ചെയ്യണം.ജോഷിയെ പേടിക്കേണ്ട പറഞ്ഞോ.-അവർ ഷിജുവിനെ പ്രോത്സാഹിപ്പിച്ചു.
അതുപിന്നെ, തമ്പുരാട്ടിയുടെ ഏറ്റവും വലിയ സൗന്ദര്യം ശരീരസൗന്ദര്യമാ. ഈ പട്ടുസാരിയിൽ എല്ലാം പൊതിഞ്ഞു വരുന്നതിൽ ഒരപ്പീലില്ല. അൽപം ദേഹമൊക്കെ കാട്ടിയാൽ വിഡിയോ പൊളിക്കും.- ഷിജു അതു പറഞ്ഞപ്പോൾ ജോഷിയുടെ ഉള്ളിൽ ഇടിത്തീ വെട്ടി. ഈ വേട്ടാവളിയൻ എന്താണ് ഈ പറഞ്ഞത്. രാജമ്മ തങ്കച്ചി ഇപ്പോൾ സീനാകും. ഉള്ള ജോലീം പോയിക്കിട്ടി.അവൻ ഉറപ്പിച്ചു.
എന്നാൽ രാജമ്മ തങ്കച്ചി ഒന്നു ചിരിച്ചതേയുള്ളൂ. അങ്ങനെയായാൽ നന്നാകുമെന്ന് നിനക്കു തോന്നുന്നുണ്ടോ അവർ ഷിജുവിനോട് ചോദിച്ചു.
അം തോന്നുന്നുണ്ട്- അവൻ മറുപടി പറഞ്ഞു.
എങ്കിൽ അതങ്ങു പറഞ്ഞാൽ പോരെ. നിങ്ങൾക്കു തോന്നുന്നത് പറയണം.അതിൽ ഒരു മടിയും വേണ്ട. അവർ പറഞ്ഞു.
ജോഷക്കു ശ്വാസം നേരെ വീണു.
എന്തു ഡ്രസിടണമെന്നാ നിന്‌റെ അഭിപ്രായം.
അതു പിന്നെ പഴയകാലത്തെ പോലെ. മുലക്കച്ച. പിന്നെ ഒരൊറ്റമുണ്ട്. മാലയും അരഞ്ഞാണവും വളയും കാലിൽ സ്വർണ പാദസരവും ഷിജു പറഞ്ഞു.
കൊള്ളാം. നിന്‌റെ സൗന്ദര്യ സങ്കൽപം കൊള്ളാം. ആഭരണമൊക്കെ എന്‌റെ കൈയിലുണ്ട്. മുലക്കച്ചയ്ക്കും മുണ്ടിനും എവിടെ പോകും. -അവർ ചോദിച്ചു.
കൊച്ചമ്മേ ഇവിടുന്നു എട്ടുകിലോമീറ്റർ അപ്പുറത്ത് ഒരു ടൗൺ ഉണ്ട് .അവിടുന്നു വാങ്ങിക്കാം. ഞാൻ വേണേൽ പോയിട്ടുവരാം.-രാജമ്മ തങ്കച്ചിയുടെ ഡ്രൈവർ ശശാങ്കൻ പറഞ്ഞു.
എന്നാൽ അങ്ങനെ ആകട്ടെ ശശാങ്കാ പെട്ടെന്നു പോയി വാ. അവർ ഡ്രൈറോട് പറഞ്ഞു.അയാൾ പെട്ടെന്നു തന്നെ പോയി. കുറച്ചുസമയത്തിനുള്ളിൽ കൈയിൽ ഒരു പ്ലാസ്റ്റിക് കവറുമായി ഡ്രൈവർ തിരിച്ചെത്തി. ക്ഷേത്രത്തിന്‌റെ ഭാഗമായിട്ടുള്ള ഒരു ഓഫിസ് മുറിയിൽ വസ്ത്രം മാറാൻ സൗകര്യമുണ്ടായിരുന്നു.

കുറച്ചു സമയത്തിനുള്ളിൽ രാജമ്മ തങ്കച്ചി വസ്ത്രം മാറി തിരിച്ചിറങ്ങി. ജോഷിയും ഷിജുവും ഡ്രൈവർ ശശാങ്കനും വാ പൊളിച്ചു നോക്കി നിന്നു പോയി. അത്രയ്ക്കു ഗംഭീരമായിരുന്നു ആ വരവ്.
അവരുടെ ഫുട്‌ബോൾ പോലെയുള്ള ഉരുണ്ട മുലകളെ ചുറ്റിവരിഞ്ഞ് ഒരു മാർക്കച്ച. പൊട്ടിത്തെറിക്കാൻ പോകുന്നതു പോലെയുണ്ടായിരുന്നു അതിന്‌റെ നിൽപ്. ഏക്കറുകണക്കിനു പരന്നു കിടക്കുന്നത് പോലെ വിശാലമായ അണിവയർ. അതിൽ അവരുടെ ഒരു തുടം എണ്ണ കൊള്ളുന്ന വലിയ പൊക്കിൾ. അതിനും താഴെയായി വീതിയുള്ള സ്വർണ അരഞ്ഞാണം. താഴേക്ക് ഒരു മിനിസ്‌കർട്ടിന്‌റെ മാത്രം വലുപ്പമുള്ള അരമുണ്ട്. അതു സുതാര്യമായിരുന്നു. അവരുടെ ആനത്തുടകളുടെ പകുതിമാത്രമാണ് അതു മറച്ചിരുന്നത്. അവർ ഒരു ഗജവീരൻ നടന്നു വരുന്നതു പോലെ അടിവച്ചടിവച്ച് താളത്തിൽ നടന്നു വന്നു.
ഉഡുരാജ മുഖി മൃഗരാജ കടി ഗജരാജ വിരാജിത മന്ദഗതി.
ആ കവിതാശ്ലോകമാണ് അപ്പോൾ ജോഷിക്ക് ഉള്ളിൽ തോന്നിയത്. പ്രായം അറുപത്തിയഞ്ചായിട്ടും രാജമ്മ തങ്കച്ചി ഒരു റാണി തന്നെയാണ്. സമാനതകളില്ലാത്ത മദാലസറാണി.
എടാ നമ്മൾ സേവ് ദ ഡേറ്റാണോ എ പടമാണോ ഷൂട്ട് ചെയ്യാൻ പോകുന്നത്? ജോഷി ഷിജുവിനോടു ചോദിച്ചു.
എന്‌റെ പൊന്ന് ആശാനെ ഒന്നു മിണ്ടാതിരി, കേരളത്തിലെ സകല വാണങ്ങളും ഇപ്പോൾ യൂട്യൂബ് വ്‌ളോഗർമാരാ. അതിനിടയിൽ ഹിറ്റാകണമെങ്കിൽ അൽപം മസാലയൊക്കെ വേണം. അഭിനയിക്കുന്ന അവർക്കു കുഴപ്പമില്ലേൽ പിന്നെ ആശാന് എന്തോത്തിന്‌റെ കുണ്ണകടിയാ. -ഷിജു തിരിച്ചു ചോദിച്ചു.

ജോഷി മിണ്ടിയില്ല. ഷിജു പറഞ്ഞതിലും കാര്യമില്ലാതില്ലെന്നു അവനു തോന്നി.
ഇപ്പോ എങ്ങനെയുണ്ടെടാ, ഗംഭീരമായ ഒരു മന്ദസ്മിതത്തോടെ രാജമ്മ തങ്കച്ചി ഷിജുവിനോടു ചോദിച്ചു.
അടിപൊളിയെന്നു പറഞ്ഞാൽ പൊളിച്ചടി…തമ്പുരാട്ടി തകർത്തു. ഇതു നമ്മൾ ഗംഭീരമാക്കും. ഷിജുവിന്‌റെ മറുപടി കേട്ട് രാജമ്മ തങ്കച്ചി പൊട്ടിച്ചിരിച്ചു.
കാറിൽ വന്നിറങ്ങുന്ന സീൻ വീണ്ടും ഷൂട്ട് ചെയ്തു. ഓടി വന്നു പാർക്കു ചെയ്യുന്ന കാർ. ആ ദൃശ്യം മനോഹരമായി ജോഷി ഷൂട്ട് ചെയ്തു. കാർ വന്ന ശേഷം രണ്ടു സെക്കൻഡ് നിശ്ചലമായി കിടന്നു. പിന്നീട് കാറിന്‌റെ ഡ്രൈവർ ശശാങ്കൻ പുറത്തിറങ്ങി പുറകിലത്തെ ഡോർ തുറന്നു. രാജമ്മ തമ്പുരാട്ടി കാറിൽ നിന്നിറങ്ങുന്ന എൻട്രി ഷോട്ട് ജോഷി എടുത്തു. കനമേറിയ കാലുകൾ താഴെചവിട്ടി, കൈയിൽ പൂത്താലവുമായി തങ്കച്ചി ഇറങ്ങി നടന്നു. ശശാങ്കൻ കുടപിടിച്ചു പിന്നാലെയും. അതിന്‌റെ മുന്നിൽ നിന്നുള്ള ഷോട്ട് ജോഷി എടുത്തു.തങ്കച്ചി ആടിയുലഞ്ഞു മുന്നോട്ടു നടന്നു. പിന്നിൽ നിന്നുള്ള ഷോട്ട് എടുക്കാനായി ഷിജു ക്യാമറയുമായി പിന്നാലെയുണ്ടായിരുന്നു.
ചേട്ടാ കുടപിടിച്ചത് മതി മാറിക്കോ, തങ്കച്ചിയുടെ പിൻഭാഗദൃശ്യം ശശാങ്കൻ കാരണം മറയുന്നതിന്‌റെ ഈർഷ്യയിൽ ഷിജു വിളിച്ചു പറഞ്ഞു. അത്രയ്ക്കിഷ്ടപ്പെട്ടില്ലെങ്കിലും തങ്കച്ചിയെ പേടിച്ച് ശശാങ്കൻ മാറിക്കൊടുത്തു.ടൈറ്റായ അരമുണ്ടിൽ രാജമ്മ തങ്കച്ചിയുടെ ആനച്ചന്തികൾ പിന്നോട്ടു തെറിച്ചു നിന്നിരുന്നു. പണ്ടത്തെ ശ്രീവിദ്യയുടെയും ജയഭാരതിയുടെയുമൊക്കെ പെരുംകുണ്ടികൾ പോലെ.
തങ്കച്ചിയുടെ അരമുണ്ട് സുതാര്യമായിരുന്നു. അവരുടെ സ്വർണത്തുടകളുടെ ഏകദേശ ആയം ആ സുതാര്യമായ മുണ്ടിലൂടെ അറിയാമായിരുന്നു. അതുകൊണ്ട് തന്നെ സാരിമാറിയതിനിടയിൽ തന്‌റെ ഷഡ്ഡിയും ബ്രാസിയറും അവർ ഊരി മാറ്റിയിരുന്നു.
ക്ഷേത്രം അൽപം പൊക്കത്തിലായിരുന്നു. ഇരുപതു പടികളോളം കയറി വേണമായിരുന്നു മുകളിലെത്താൻ. തമ്പുരാട്ടി , പടികൾ മെല്ലെ കയറിയാൽ മതി, ബാക്ക്‌സൈഡ് അൽപം പിന്നിലേക്കു തള്ളിക്കയറിയാൽ നന്നായിരിക്കും -ഷിജു വിളിച്ചുപറഞ്ഞു.
അക്കാര്യം ഞാനേറ്റു, പിന്നെ ഡാ കൊച്ചനേ, എന്‌റെ ബാക്ക്‌സൈഡ് തള്ളിപ്പിടിക്കേണ്ട കാര്യമില്ല, എപ്പോഴും പിന്നേലേക്കു തള്ളിയാ ഇരിക്കുന്നേ- രാജമ്മ തമ്പുരാട്ടി പറഞ്ഞു.
തന്‌റെ പ്രശസ്തമായ ഗജരാജ നിതംബങ്ങൾ തള്ളിപ്പിടിക്കാൻ പറഞ്ഞത് രാജമ്മ തമ്പുരാട്ടിക്ക് അത്ര ഇഷ്ടമായില്ല. ചന്തികൾ ഇല്ലാത്ത പെണ്ണുങ്ങൾക്കല്ലേ തള്ളിപ്പിടിച്ചോണ്ട് നടക്കേണ്ട ഗതിയുള്ളൂ. തറവാടിന്‌റെ സുകൃതം മൂലമാകാം തന്‌റെ ചന്തികൾക്ക് ഒടുക്കത്തേ മുഴുപ്പും വലുപ്പവുമാണ്. ഇന്നും അതിനെ വെല്ലുന്ന ചന്തികൾ ഈ പ്രദേശത്തൊന്നുമില്ല. കറുകച്ചാലിലെ നാട്ടുഭാഷയിൽ തന്നെയുണ്ട് അത്. പണ്ട് മുതൽ തന്നെ കുടികിടപ്പു കിടക്കുന്ന തൊഴിലാളികൾ എന്തെങ്കിലും വലുപ്പമുള്ള സാധനം കണ്ടാൽ തന്‌റെ ചന്തികളുമായി ഉപമിക്കുമായിരുന്നു. പണ്ടൊരിക്കൽ പുതിയ മോഡൽ അംബാസിഡർ കാർ ആദ്യമായി കറുകച്ചാലിൽ എത്തിയപ്പോൾ എന്തൊരു വലുപ്പമാ ആ കാറിന്. രാജമ്മ കൊച്ചമ്മേടെ പെരുംകൊതം പോലുണ്ട് അതിന്‌റെ പിൻഭാഗം എന്ന് ഒരു കുടികിടപ്പുകാരൻ തൊഴിലാളി ആശ്ചര്യം കൂറുന്നത് തങ്കച്ചി നേരിട്ടു കേട്ടിട്ടുണ്ട്. ആദ്യമൊക്കെ ദേഷ്യം വന്നെങ്കിലും തന്‌റെ അഭൂതമായ വൻകുണ്ടികൾ എന്നും അവർക്ക് അഭിമാനചിഹ്നമായിരുന്നു. കൊമ്പനാനയുടെ കൊമ്പുകൾ പോലെ.
അയ്യോ തമ്പുരാട്ടീ, നല്ലപോലെ ഒരപ്പീൽ വരാൻ വേണ്ടിയാ -ഷിജു അബദ്ധം പറ്റിയ പോലെ പറഞ്ഞു.

ങൂം ങൂം തങ്കച്ചി ഒന്നമർത്തി മൂളി
രാജമ്മ തങ്കച്ചി പടികൾ കയറിത്തുടങ്ങി.പിന്നിൽ നിന്നു ഷിജു അവരുടെ ആ പടികയറ്റം തന്‌റെ ക്യാമറ ഉപയോഗിച്ച് ഷൂട്ടു ചെയ്തു.
ശ്രീവിദ്യയുടെ ചന്തികൾ പോലുള്ള വൻകുണ്ടികൾ പടികയറുന്നതിനിടെ കുലുങ്ങിത്തെറിച്ചു. ചന്തിപ്പന്തുകൾ മുകളിലോട്ടും വശങ്ങളിലേക്കും അരമുണ്ടിനുള്ളിൽ ഇളകിത്തെറിക്കുന്ന ദൗശ്യങ്ങൾ ഷിജുവിന്‌റെ ക്യാമറ ഒപ്പിയെടുത്തു. അപാരമായ സെക്‌സ് അപ്പീൽ ഉള്ള ദൃശ്യങ്ങളായിരുന്നു അവ.രാജമ്മ തങ്കച്ചി പടി കയറി മുകളിലെത്തി.
എങ്ങനെയുണ്ടെടാ. കമ്പിതമായ ചിരിയോടെ രാജമ്മ തങ്കച്ചി അവനോടു വശ്യമായ സ്വരത്തിൽ ചോദിച്ചു.
ഒന്നും പറയാനില്ല തമ്പുരാട്ടീ, പൊളിച്ചു. നമ്മുടെ ഈ വിഡിയോ ഈ ഒരൊറ്റ ഷൂട്ടു കാരണം വൈറലാകും- ഷിജു പറഞ്ഞു.
രാജമ്മ തങ്കച്ചി പൊട്ടിച്ചിരിച്ചു. പഴയ ചില ഷക്കീല തമ്പുരാട്ടി ചിത്രങ്ങളിൽ കാണുന്നതു പോലത്തെ കമ്പിച്ചിരി.
അപ്പോ ഇനി ക്ഷേത്രത്തിലേക്കു പോകാമല്ലേ- ജോഷി തങ്കച്ചിയോടും ഷിജുവിനോടും ചോദിച്ചു.
ക്ഷേത്രക്കുളത്തിൽ ഒരു ഷൂട്ട് കൂടിയായാലോ -ഷിജു ചോദിച്ചു.
അതു വേണോ ജോഷി ചോദിച്ചു.
അതു കൊള്ളാമല്ലോ, നല്ലതായിരിക്കും. നമുക്കത് എടുക്കാം രാജമ്മ തങ്കച്ചിക്കു സമ്മതമായിരുന്നു.
അത്രയ്ക്കു വേണോ തമ്പുരാട്ടീ, അത് ഓവർ ആകില്ലേ-ജോഷിക്ക് അതിലത്ര താൽപര്യമില്ലായിരുന്നു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പോയി പഠിച്ചതിന്‌റെ ഒരു ക്ലാസിക്കൽ ഫിലിംമേക്കിങ് മനസ്ഥിതി ഉള്ളതിനാലാകാം മസാലയും ആഘോഷവും കലർത്തുന്ന ഷിജുവിന്‌റെ രീതികൾ അവനത്ര പിടിത്തമല്ലായിരുന്നു.
ഡോ ജോഷീ താനൊരു അരസികൻ തന്നെ. ഇതൊക്കെ കലാപരമായി എടുക്കേണ്ടേ- രാജമ്മ തങ്കച്ചി അൽപം സ്വരമുയർത്തി ജോഷിയോടു ചോദിച്ചു.
ഹും കലാപരം. ടൺകണക്കിനു കുണ്ടിയും മുലയുമുള്ളത് ക്യാമറയ്ക്കു മുന്നിൽ പ്രദർശിപ്പിച്ച് ഇക്കിളി വീഡിയോ എടുക്കുന്നതാണോ കലാപരമെന്നു ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും ജോഷി അതു ചോദിച്ചില്ല. മിണ്ടാതെ നിന്നു. തനിക്കു വേണ്ടത് കാശാണ്. തമ്പുരാട്ടിപുരം തറവാട്ടിൽ ആവശ്യത്തിൽ കൂടുതൽ ഉള്ളതും കാശാണ്. ഉടമസ്ഥൻ പറയുന്നത് അനുസരിക്കുകയാണ് ഇപ്പോൾ വേണ്ടത്.
വൃത്തിയുള്ള കൽപടവുകളുള്ള ക്ഷേത്രക്കുളമായിരുന്നു അത്. അധികമാരും അവിടേക്കു വരാത്തതിനാൽ വെള്ളം നന്നായി തെളിഞ്ഞു കിടന്നു. സാധാരണ ക്ഷേത്രക്കുളങ്ങളിലേതു പോലെ പച്ചപ്പായൽ കുളത്തിലില്ലായിരുന്നത് പ്രത്യേകതയായിരുന്നു.
കൈയിലെ പൂത്താലം കൽപടവിൽ വച്ച് രാജമ്മ തങ്കച്ചി ക്ഷേത്രക്കുളത്തിലേക്ക് ഇറങ്ങി. അതിന്‌റെ ദൃശ്യങ്ങൾ ഷിജു ക്യാമറയിൽ പിടിച്ചു. സൈഡിൽ നിന്നായിരുന്നു അവൻ അത് പിടിച്ചത്.
തമ്പുരാട്ടീ, ഒന്നു മുങ്ങി നിവരാമോ- അവൻ വിളിച്ചു ചോദിച്ചു.

സൈഡിൽ നിന്നു കൽപടവിൽ തങ്കച്ചിക്ക് അഭിമുഖമായി അവൻ എത്തിയിരുന്നു.
പിന്നെന്താ ചെയ്യാമല്ലോ. -രാജമ്മ തങ്കച്ചി കുളത്തിലേക്കു മുങ്ങി. സെക്കൻഡുകൾ വെള്ളത്തിൽ അപ്രത്യക്ഷയായി നിന്ന ശേഷം വെള്ളത്തിൽ നിന്ന് അരവരെ പൊങ്ങി.
നേരിയ അവരുടെ മാർക്കച്ച വെള്ളം കയറിയതിനാൽ പൂർണമായും സുതാര്യമായിരുന്നു. അതിലൂടെ അവരുടെ വമ്പൻ മുലകളും അതിലെ വലിയ വിസ്തീർണമുള്ള മുലക്കണ്ണുകളും തെളിഞ്ഞുകാണാമായിരുന്നു. വെള്ളത്തിലെ തണുപ്പേറ്റാകണം അവരുടെ മുലക്കണ്ണുകൾ കൂർത്തു നിന്നിരുന്നു.ക്ഷേത്രക്കുളത്തിലെ ജലം അവരുടെ കഴുത്തിലും മാറിലും മുഖത്തും അരക്കെട്ടിലും ചെറിയ തുള്ളികളായി തെളിഞ്ഞു മിന്നിത്തിളങ്ങി നിന്നു.
തമ്പുരാട്ടി ഇനി കൽപടവിലേക്കു കയറിക്കോളൂ ഷിജു വിളിച്ചു പറഞ്ഞു.
രാജമ്മ തമ്പുരാട്ടി വെള്ളത്തിൽ നിന്നു കൽപടവിലേക്കു കയറുന്ന ദൃശ്യം മുന്നിൽ നിന്നുകൊണ്ടാണ് ഷിജു എടുത്തത്. സ്ലോ മോഷൻ മോഡിലായിരുന്നു അത്. വിജയകാന്തിന്‌റെ പഴയൊരു സിനിമയിൽ രമ്യാ കൃഷ്ണൻ കുളത്തിൽ നിന്നു കയറിവരുന്ന ഒരു സീനുണ്ട്. അതാണു ഷിജുവിന് ഓർമ വന്നത്. അവന്‌റെ ക്യാമറ അവരുടെ മുഖത്തു നിന്നും അവരുടെ നിറമാറിലേക്കു ഫോക്കസ് മാറ്റി. അരയിലൂടെ ഒരു യാത്രനടത്തി പൊക്കിളിൽ ഒരു നിമിഷം ഉടക്കി നിന്നു. കുഴിഞ്ഞ പൊക്കിളിനുള്ളിൽ ഒന്നു രണ്ട് വെള്ളത്തുള്ളികൾ തിളങ്ങുന്നുണ്ടായിരുന്നു. രാജമ്മ തങ്കച്ചി ഉടുത്ത നാമമാത്രമായ അരമുണ്ട് നേരത്തെ തന്നെ സുതാര്യമായിരുന്നു. ഇപ്പോൾ വെള്ളം കയറി നനഞ്ഞതിനാൽ അതു സുതാര്യമായി ശരീരത്തോട് ഒട്ടിക്കിടന്നു.ഷഡ്ഡിയും ബ്രായും ഇല്ലാത്തതിനാൽ ഏകദേശം പൂർണമായി അവരുടെ നഗ്നശരീരത്തിന്‌റെ ഒരു പ്രതീതി അതു സൃഷ്ടിച്ചു.
കൽപടവുകളിൽ കിടന്നുകൊണ്ട്, പടികയറുന്ന രാജമ്മ തങ്കച്ചിയുടെ പിൻഭാഗത്തിന്‌റെ ദൃശ്യങ്ങൾ ഷിജു പകർത്തി. പിൻഭാഗത്തെ അരമുണ്ടും നനഞ്ഞു സുതാര്യമായതിനാൽ അറബിക്കുതിരകളെ അനുസ്മരിക്കുന്ന അവരുടെ കൂറ്റൻചന്തികൾ മുണ്ടിനുള്ളിലൂടെ ദൃശ്യമായിരുന്നു.വെളുത്തു തുടുത്ത ചന്തിപ്പന്തുകൾ നാമമാത്രമായ ആ അരമുണ്ടിൽ കിടന്ന് ഓളം വെട്ടി. പൂർണനഗ്നമായി അവരുടെ ഒരു ഫോട്ടോഷൂട്ട് നടത്തണമെന്ന ആഗ്രഹം ഷിജുവിനുള്ളിൽ ഉടലെടുത്തെങ്കിലും അവനത് പ്രകടിപ്പിച്ചില്ല.
കൈയിൽ പൂത്താലവുമേന്തി ചന്തികളും മുലകളും വശ്യമായ താളത്തിൽ കുലുക്കി രാജകീയമായ നടത്തം നടന്ന് രാജമ്മ തങ്കച്ചി ക്ഷേത്ര കോവിലേക്ക് എത്തി. പകൽവെയിലിൽ അവരുടെ മാദകശരീരം എല്ലാ പ്രഭയോടെയും നിന്ന ദൃശ്യം ഷിജുവിന്‌റെ എച്ച്ഡി ക്യാമറ ഒരു മാത്ര പോലും പാഴാക്കാതെ പകർത്തിയെടുക്കുന്നുണ്ടായിരുന്നു.
പിന്നീടുള്ള ദൃശ്യങ്ങൾ സ്‌ക്രിപ്റ്റഡ് ആയിരുന്നു. ഈറനണിഞ്ഞ അൽപവസ്ത്രങ്ങൾ ധരിച്ച് രാജമ്മ തങ്കച്ചി കോവിലിനു മുന്നിൽ തൊഴുതു നിന്നു. വെയിലിൽ നനവ് വിട്ടുമാറിയ അവരുടെ നേരിയ ചെമ്പൻ മുടി കാറ്റേറ്റു പറക്കുന്നുണ്ടായിരുന്നു. ചേതോഹരമായ ദൃശ്യം. മലമുകളിലെ ഒരു പുരാതന ക്ഷേത്രത്തിനു മുന്നിൽ നിൽക്കുന്ന ആറടിയോളം നീളവും ആവോളം ആകാരസൗഷ്ടവവുമുള്ള ഒരു മാദകത്തിടമ്പ്.
കോവിലിൽ നിന്നു പൂജാരി വെളിയിലേക്കു വന്നു, വിഡിയോയിൽ അഭിനയിക്കാൻ നേരത്തെ തന്നെ പൂജാരിയെ ജോഷിയും ഷിജുവും ചട്ടംകെട്ടിയിരുന്നു. വൃദ്ധനായ ആ നമ്പൂതിരി ഇലച്ചീന്തിൽ പ്രസാദം രാജമ്മ

തങ്കച്ചിക്കു നേരെ നീട്ടി.അവരതു ഭക്തിപൂർവം വാങ്ങി.
ഒരു പുഷ്പാഞ്ജലിയും മാംഗല്യപൂജയും അവർ പൂജാരിയോട് പറഞ്ഞു.

എന്താ തമ്പുരാട്ടീ വിശേഷിച്ച് പൂജാരി തന്നെ പറഞ്ഞു പഠിപ്പിച്ച ഡയലോഗ് ചോദിച്ചു.
തിരുമേനി അറിഞ്ഞില്യേ. എന്‌റെ കൊച്ചുമകൻ, തമ്പുരാട്ടിപുരം തറവാട്ടിലെ രാഹുൽ തമ്പി വിവാഹിതനാകാൻ പോകുന്നു. 8 മാസം കഴിഞ്ഞാണു കല്യാണം. അടുത്ത സെപ്റ്റംബർ 11ന്. തിരുമേനി വരണം…രാജമ്മ തങ്കച്ചി പറഞ്ഞു.
തീർച്ചയായും പൂജാരി മറുപടി നൽകി
എന്നിട്ടു രാജമ്മ തങ്കച്ചി തിരിഞ്ഞു. എല്ലാവരും കേട്ടല്ലോ അടുത്ത വർഷം സെപ്റ്റംബർ 11. സേവ് ദ ഡേറ്റ്……അവർ അവസാന ഡയലോഗും പറഞ്ഞപ്പോൾ ജോഷി കട്ട് പറഞ്ഞു.
എന്‌റെ തമ്പുരാട്ടീ, അടിപൊളി, ഒരു റീടേക്കു പോലും വേണ്ടിവന്നില്ല ഭംഗിയായി ചെയ്തു. ഷിജു പറഞ്ഞു. രാജമ്മ തങ്കച്ചിയുടെ മുഖം അഭിമാനം കൊണ്ടു തുടുത്തു.
അപ്പോൾ എല്ലാം കഴിഞ്ഞോ, എന്തെങ്കിലും ബാക്കിയുണ്ടോ ഗാംഭീര്യം തുളുമ്പുന്ന ശബ്ദത്തിൽ തങ്കച്ചി ചോദിച്ചു.
എല്ലാം കഴിഞ്ഞു. ഇനി ക്ഷേത്രത്തിൽ നിന്നു പടികളിറങ്ങി കാറിലേക്കു നടന്നു പോകുന്ന രംഗങ്ങളും കൂടി ഷൂട്ടു ചെയ്താൽ നന്നായി.-ഷിജു പറഞ്ഞു.
അങ്ങനെയാകട്ടെ- തങ്കച്ചി പറഞ്ഞു. അവർ മുന്നോട്ടു നടന്നു. രാജമ്മ തങ്കച്ചിയുടെ തിരിച്ചുള്ള പടികളിറക്കത്തിന്‌റെയും കാറിനു സമീപത്തേക്കുള്ള നടത്തത്തിന്‌റെയുമൊക്കെ ദൃശ്യങ്ങൾ ഷിജു കമനീയമായി ക്യാമറയിലാക്കി.
വ്‌ളോഗിലേക്കുള്ള ആദ്യ സേവ് ദ ഡേറ്റ് വിഡിയോയുടെ ഷൂട്ടിങ് വിജയകരമായി സമാപിച്ചു.
—————————-
പിന്നീട് രണ്ടു ദിവസം ജോഷിക്കും ഷിജോയ്ക്കും പിടിപ്പതു പണിയായിരുന്നു. വിഡിയോ ദൃശ്യങ്ങളുടെ എഡിറ്റിങ് അവർ സ്റ്റുഡിയോയിൽ നടത്തി. രാജമ്മ തങ്കച്ചിയുടെ ചൂടൻ ദൃശ്യങ്ങൾ അവർക്കു മുന്നിലെ സ്‌ക്രീനിൽ തെളിഞ്ഞു. ഓരോ ഗ്ലാസുകളിൽ വിസ്‌കി നുണഞ്ഞുകൊണ്ടാണ് അവർ എഡിറ്റിങ് നടത്തിയത്.
ഹൊ എന്തൊരു ചരക്കാണ് ഈ തമ്പുരാട്ടി, ഇതു പോലൊരു മുതലിനെ ഞാൻ എന്‌റെ ജീവിതത്തിൽ കണ്ടിട്ടില്ല, ഈ പ്രായത്തിൽ ഇങ്ങനെയാണെങ്കിൽ പണ്ടെങ്ങനെയായിരിക്കും-ഷിജു പറഞ്ഞു.
ഡാ ചില സ്ത്രീകൾ ഇങ്ങനെയാണ്, പ്രായം കൂടുന്തോറും മദാലസകളായി മാറും. പഴയ സിനിമാനടി ഷീലയെ ഒക്കെ കണ്ടിട്ടില്ലേ. ഇത്രയും പ്രായമായിട്ടും അവർക്ക് പകരം വയ്ക്കാൻ സൗന്ദര്യമുള്ള ഒറ്റ നടി പോലും ഉണ്ടായിട്ടില്ല- ജോഷി പറഞ്ഞു.
സത്യമാ ആശാനെ- ഷിജു ജോഷി പറഞ്ഞതിനോടു യോജിച്ചു. വല്ലപ്പോഴുമേ അവർ എന്തെങ്കിലും കാര്യത്തിൽ യോജിക്കാറുള്ളൂ.
എന്താടാ, തമ്പുരാട്ടിയെ ഒന്നു പൂശണമെന്നു തോന്നുന്നുണ്ടോ- ജോഷി ചിരിയോടു ചോദിച്ചു.
ഓഹ് വേണ്ട ആശാനെ. ഇത്രയും വലിയ ഒരു കാട്ടുചരക്കിനെയൊന്നും തൃപ്തിപ്പെടുത്താൻ നമ്മളെക്കൊണ്ടൊന്നും പറ്റില്ല- ഷിജു പറഞ്ഞു.
ജോഷി ചിരിച്ചു. ഇതാണു താനുൾപ്പെടെയുള്ള പലപുരുഷൻമാരുടെയും കുഴപ്പം. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്ന കാലത്ത് സിനിമാ ഐഡിയോളജി ആൻഡ്

പൊളിറ്റിക്‌സ് എന്ന വിഷയത്തിൽ തങ്ങൾക്കു ക്ലാസ് എടുത്തിരുന്നത് അർപ്പിത മൽഹോത്ര എന്ന അസോസിയേറ്റ് പ്രഫസറായിരുന്നു. രാജമ്മ തങ്കച്ചിയെപ്പോലെ നല്ല ഉയരവും എടുത്താൽ പൊങ്ങാത്ത മുലകളും ടൺകണക്കിനു ചന്തികളുമൊക്കെയുള്ള ഒരു പഞ്ചാബി മദാലസ.ഇറക്കിവെട്ടിയ ബ്ലൗസുകളിലൂടെ വെളിവാകുന്ന അവരുടെ ആഴമുള്ള മുലച്ചാലുകളും ആലില പോലെ പരന്ന അണിവയറും പൊക്കിളും വോയിൽ സാരിയിൽ പൊതിഞ്ഞു പിന്നിലേക്കു തെറിച്ചു നിൽക്കുന്ന കുട്ടകം പോലെയുള്ള മുഴുത്ത പിൻഭാഗവുമൊക്കെ അന്നത്തെ വിദ്യാർഥികളിൽ ഹരം സൃഷ്ടിച്ചു.
വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമൊക്കെയായിരുന്നെങ്കിലും രതിയോട് അപാരമായ താൽപര്യമുള്ളവരായിരുന്നു അർപ്പിത. ഒന്നു ശ്രമിച്ചാൽ വിദ്യാർഥികൾക്കൊപ്പം പോലും കിടക്കാൻ മടിയില്ലാത്ത വല്ലാത്ത ഒരു വനിത.തികച്ചും ലിബറലായിരുന്നു അവരുടെ ചിന്താഗതികൾ.
എന്നാൽ അർപ്പിത മാമിനെ വായിനോക്കുന്നതിലും അൽപസ്വൽപം സൊള്ളിയടിക്കുന്നതിലും കഴിഞ്ഞു യാതൊരു മുന്നേറ്റവും നടത്താൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ കൊടികെട്ടിയ കോഴികൾക്കു പോലും ഭയമായിരുന്നു. അപാരമായ ആകാരസൗഷ്ടവമുള്ള അവരെ തൃപ്തിപ്പെടുത്താനും അവർക്ക് രതിമൂർച്ഛ വരുത്താനും തങ്ങൾക്ക് കഴിയുകയില്ലെന്നുള്ള ആത്മവിശ്വാസക്കുറവായിരുന്നു വിദ്യാർഥികളെ അതിൽ നിന്നു പിന്തിരിപ്പിച്ചത്. പല പുരുഷൻമാർക്കും ഗംഭീരയായ ഒരു സ്ത്രീയോടൊത്തു സംഭോഗത്തിൽ ഏർപെടാൻ ഭയമാണ്.
തളർച്ച തോന്നിയതിനാൽ ഷിജുവിനോട് എഡിറ്റിങ് പൂർത്തിയാക്കാൻ ആവശ്യപ്പെട്ടു ജോഷി വീട്ടിലേക്കു പോയി. പിറ്റേന്ന് അവനു നല്ല വയ്യായ്കയും തോന്നി. അതിനാൽ സ്റ്റുഡിയോയിലേക്ക് എത്തിയില്ല. അതിനു പിറ്റേന്നാണ് തമ്പുരാട്ടിപുരം തറവാട്ടിലെത്തി വിഡിയോ കാണിക്കേണ്ടിയിരുന്നത്. അന്നു രാവിലെ തന്നെ ജോഷി സ്റ്റുഡിയോയിലെത്തി. ഷിജു കംപ്യൂട്ടറിനു മുന്നിൽ ഇരിപ്പുണ്ടായിരുന്നു.
എടാ എല്ലാം കഴിഞ്ഞോ? ഇന്ന് രാവിലെ 11 മണിക്ക് അവരെ വിഡിയോ കാണിക്കാമെന്നു പറഞ്ഞിരുന്നു- ചെന്നപാടെ ഷിജു ചോദിച്ചു.
എല്ലാം റെഡി ആശാനെ. ഒന്നു കാണുന്നോ- ഷിജു ചോദിച്ചു.
പിന്നെ കാണണം. നീ എന്തൊക്കെയാ ചെയ്തു വച്ചേക്കുന്നതെന്ന് ഒന്നറിയണമല്ലോ- ജോഷി പറഞ്ഞു. സത്യത്തിൽ ഷിജു എടുത്ത എല്ലാ വിഡിയോ ദൃശ്യങ്ങളും അവൻ കണ്ടിരുന്നില്ല.
ഷിജു പ്രൊജക്ടറിൽ വിഡിയോ പ്ലേ ചെയ്തു തുടങ്ങി.ജോഷി കസേരയിൽ ഇരുന്നു.
തമ്പുരാട്ടിപുരം തറവാടിന്‌റെ വിവിധ ദൃശ്യങ്ങളായിരുന്നു ആദ്യം സ്‌ക്രീനിൽ തെളിഞ്ഞത്. തറവാടിന്‌റെ വലിയ കെട്ടിടവും മുറ്റത്തു നിൽക്കുന്ന കൊമ്പനാനയും. ചെണ്ടമേളത്തിന്‌റെ ബിജിഎമ്മോടെയുള്ള ആ ദൃശ്യങ്ങൾ പഴയ ദേവാസുരം, ആറാം തമ്പുരാൻ പോലുള്ള സിനിമകളുടെ ഒരു പ്രതീതി നൽകി.
കൊള്ളാം കൊള്ളാം തുടക്കം കൊള്ളാം- ജോഷി പറഞ്ഞു. ഷിജു അഭിമാന പുളകിതനായി ഇരുന്നു.
തുടർന്നുള്ള ദൃശ്യം ഒരു കാർ തെമ്പുരാട്ടിപുരം തറവാട്ടിൽ നിന്ന് ഒഴുകി വെളിയിലേക്കിറങ്ങുന്നതിന്‌റേതായിരുന്നു. കറുത്ത ബെൻസ് കാർ. രാജമ്മ

തങ്കച്ചിയുടെ കാർ.
പിന്നീട് കാണിക്കുന്നത് ക്ഷേത്രമാണ്. ക്ഷേത്രത്തിനു ചുറ്റുമുള്ള പരിസരഭംഗി മനോഹരമായി ഒപ്പിയെടുത്തിരിക്കുന്നു. ക്ഷേത്രമുറ്റത്തേക്ക് കാർ വന്നു നിൽക്കുന്ന ദൃശ്യം മനോഹരമായി എഡിറ്റ് ചെയ്തു ഷിജു എടുത്തിട്ടുണ്ടായിരുന്നു.
പിന്നീട് കാറിന്‌റെ ഡോർ ഡ്രൈവർ തുറക്കുന്നു. രാജമ്മ തങ്കച്ചി വെളിയിലേക്കിറങ്ങുന്നു. കെജിഎഫിന്‌റെ പശ്ചാത്തല സംഗീതം ദൃശ്യത്തിനു കൊടുത്തതിനാൽ ഒരു മാസ് അപ്പീൽ.ടംടം ടംടടംടങ്.. മുലക്കച്ചയിലും അരമുണ്ടിലും നാമമാത്രമായി പൊതിഞ്ഞ അവരുടെ രാജകീയ മാദകശരീരം സ്ലോമോഷനിൽ കൈയിൽ പൂത്താലവുമായി ക്ഷേത്രത്തിലേക്കു പ്രവേശിക്കുന്നു. അവരുടെ മുലകളിലും അരക്കെട്ടുകളിലും വലിയ തുടകളിലുമൊക്കെ ക്യാമറ ഒഴുകി നടക്കുന്നു.
പിന്നീടവരുടെ ക്ഷേത്രത്തിലേക്കുള്ള പടികയറ്റമാണ്. പടികയറ്റത്തിന്‌റെ കുലുക്കത്തിനൊപ്പം തുള്ളിത്തെറിക്കുന്ന അവരുടെ ദിനോസർ കുണ്ടികളാണു സ്‌ക്രീൻ നിറയെ.
അതിനു ശേഷം ദൃശ്യങ്ങൾ ക്ഷേത്രക്കുളത്തിലേക്കു നീളുന്നു. അവിടെ ഒരു നീലത്തിമിംഗലത്തെപ്പോലെ നീന്തിത്തുടിക്കുന്ന രാജമ്മ തങ്കച്ചി.വെള്ളം കയറി സുതാര്യമായ അവരുടെ അൽപവസ്ത്രത്തിൽ ഏകദേശം പൂർണനഗ്നമെന്നപോലെ അവരുടെ ശരീരം ദൃശ്യം.
എന്ത് അഹമ്മതിയാടാ നീയി കാണിച്ചുവച്ചിരിക്കുന്നത്- നെഞ്ചിൽ കൈവച്ചുകൊണ്ട് ജോഷി പറഞ്ഞു.
എന്താ ആശാനെ- ഞെട്ടിപ്പോയ ഷിജു ചോദിച്ചു.
സേവ് ദ ഡേറ്റ് എന്നു പറഞ്ഞിട്ട് ഇതൊരുമാതിരി കമ്പിപ്പടം ആയിപ്പോയല്ലോടാ, ഇതും കൊണ്ടെങ്ങനെ അങ്ങോട്ടു ചെല്ലും-ജോഷി ചോദിച്ചു.
അവർ സമ്മതിച്ചിട്ടല്ലേ ആശാനേ. ഇനിയിപ്പോ എന്താ കുഴപ്പം- ഷിജു ചോദ്യമുയർത്തി.
എടാ ഇതു കാണാൻ പോകുന്നത് അവരുടെ മകനും മരുമകളും കൊച്ചുമകനുമൊക്കെയാ. അവർ ഇതെങ്ങനെ എടുക്കും. നമ്മളെ അവർ ഇന്ന് കഴുത്തിനു പിടിച്ചു തള്ളും.-തലയ്ക്ക് കൈവച്ചിരുന്ന് ജോഷി പറഞ്ഞു. ഇതൊന്നു മാറ്റിയെടുക്കാൻ ഇനി സമയവുമില്ലല്ലോ-അവൻ കുണ്ഠിതപ്പെട്ടു.
ഷിജുവിനും പരിഭ്രാന്തിയായിരുന്നു. ആശാൻ പറയുന്നതിലും കാര്യമുണ്ട്. രാജമ്മ തങ്കച്ചി അങ്ങനെയൊക്കെ അഭിനയിച്ചെങ്കിലും വിഡിയോ വിചാരിച്ചതിലും വളരെയധികം സെക്‌സിയായിപ്പോയെന്നത് ഒരു യാഥാർഥ്യമാണ്. ചിലപ്പോൾ കുടുംബാംഗങ്ങൾ ഇതു വേണ്ടെന്നു വയ്ക്കാനും മതി. അങ്ങനെയെങ്കിൽ തന്‌റെയും ആശാന്‌റെയും കാര്യത്തിൽ ഒരു തീരുമാനമാകും.
അവൻ എഴുന്നേറ്റു ചെന്ന് ജോഷിയുടെ തോളിൽ കൈവച്ചു. എന്തായാലും ഇതു നമ്മൾക്ക് അവരെയൊന്നു കാണിക്കാം ആശാനേ, എന്തു പറയുമെന്നറിയാമല്ലോ-അവൻ ചോദിച്ചു.
ജോഷി ഉത്തരമൊന്നും പറഞ്ഞില്ല.
കൃത്യസമയത്ത് തന്നെ ഷിജുവും ജോഷിയും വിഡിയോ അടങ്ങിയ പെൻഡ്രൈവുമായി തമ്പുരാട്ടിപുരം തറവാട്ടിലെത്തി. കോളിങ് ബെല്ലടിച്ചപ്പോൾ തന്നെ വാതിൽ തുറന്നത് രാജമ്മ തങ്കച്ചിയായിരുന്നു. ചുവന്ന സാരിയും പച്ച ബ്ലൗസുമണിഞ്ഞായിരുന്നു അവരുടെ നിൽപ്. ചുവന്ന സാരിയിൽ ആ രതിമദാലസയുടെ സൗന്ദര്യം പതിൻമടങ്ങ് വർധിച്ചിരിക്കുന്നതുപോലെ ജോഷിക്കും ഷിജുവിനും തോന്നി. സാക്ഷാൽ ഷക്കീലാമ്മ മുന്നിൽ വന്നു നിന്നതുപോലെ.
പെട്ടെന്നു തന്നെ ഷിജു ഒരു നമ്പറിട്ടു. അവൻ നേരെ തങ്കച്ചിയുടെ കാലിലേക്കു

വീണു.
എന്തായിത് , എന്താ കാട്ടണത്- തങ്കച്ചി അമ്പരന്നുപോയി.
തമ്പുരാട്ടി അടിയനെ അനുഗ്രഹിക്കണം.ആദ്യമായുള്ള ജോലിയാണ്-ഷിജു പറഞ്ഞു.അവൻ അവരുടെ കാൽ തൊട്ടുവണങ്ങി.
അനുഗ്രഹിച്ചിരിക്കുന്നു. എഴുന്നേൽക്കൂ,കുനിഞ്ഞ് അവനെ പിടിച്ചുയർത്തിക്കൊണ്ട് അവർ പറഞ്ഞു. അവർ കുനിഞ്ഞപ്പോൾ ആ പാറ്റൺ ടാങ്ക് കുണ്ടികൾ വെളിയിലേക്കു തെറിച്ചുചാടിയത് കണ്ട് ജോഷിയുടെ കൺട്രോൾ പോയി.
ആഹ് നിങ്ങൾ എത്തിയോ.ബാലുത്തമ്പിയും ഭാര്യ കാവ്യയും മകൻ രാഹുലും അങ്ങോട്ടേക്കെത്തി. നമിതയുടെ ശരീരലക്ഷണവും മുഖലക്ഷണവുമുള്ള കാവ്യ അന്നും അൽപവസ്ത്രമാണു ധരിച്ചിരുന്നത്. പൊക്കിൾ കാട്ടുന്ന രീതിയിൽ ഒരു കൈയില്ലാത്ത ബനിയനും ഷഡിയേക്കാൾ അൽപം കൂടി വലുപ്പമുള്ള ഒരു ഡെനിം ഷോർട്‌സും. കനത്ത അവരുടെ ചന്തികളും മുലകളും ആ വസ്ത്രത്തിൽ പോരിനു നിൽക്കുന്നതു പോലെ പുറത്തേക്കു തുള്ളിത്തെറിച്ചു നിന്നു.
എങ്കിൽ സമയം കളയാതെ വിഡിയോ കാട്ടൂ, കാണാൻ തിടുക്കമായി- രാജമ്മ തങ്കച്ചി ഗംഭീരമായ സ്വരത്തിൽ ആജ്ഞാപിച്ചു.
വലിയ ഒരു ടിവി സ്‌ക്രീനായിരുന്നു അവിടെയുള്ളത്. ഒരു മിനി തീയറ്ററിന്‌റെയൊക്കെ വലുപ്പം വരുന്നത്. അതിലേക്കു താമസിയാതെ വിഡിയോ ലോഡ് ചെയ്തു. ജോഷിയുടെ ഇടനെഞ്ച് പടപടാന്നു മിടിക്കാൻ തോന്നി. അവൻ ബാലുതമ്പിയെയും രാഹുലിനെയും നോക്കി. നല്ല ആരോഗ്യമുള്ള ആമ്പിറന്നവൻമാരാണ്. മിക്കവാറും ഇന്ന് ഇവരുടെ ഇടി കൊണ്ട് താൻ ചാകും.
സ്‌ക്രീനിൽ ദൃശ്യങ്ങൾ ഓടിത്തുടങ്ങി. ആദ്യദൃശ്യങ്ങൾ കഴിഞ്ഞ് രാജമ്മ തങ്കച്ചി സ്‌ക്രീനിലെത്തുന്ന ഘട്ടമായി. ജോഷി ബാലുത്തമ്പിയുടെ മുഖത്തേക്കു നോക്കി. മുഖം മുറുകിയിട്ടുണ്ടോ. താമസിയാതെ വിഡിയോയിൽ കുളിസീനും കുണ്ടികൾ ഫോക്കസ് ചെയ്തുള്ള ദൃശ്യങ്ങളുമൊക്കെയെത്തി. ഒടുവിൽ സേവ് ദ ഡേറ്റ് എന്നെഴുതിക്കാണിക്കുന്നിടത്ത് വിഡിയോ അവസാനിച്ചു. ഹാളിൽ നിശബ്ദധ പരന്നു.
ബാലുത്തമ്പി കസേരയിൽ നിന്ന് എഴുന്നേറ്റു ജോഷിക്കരികിലേക്കു വന്നു. ഇപ്പോൾ ഇടി കിട്ടുമെന്നു ജോഷി പ്രതീക്ഷിച്ചിരുന്നു. ബാലു കൈയുയർത്തി എന്നിട്ടു ജോഷിയുടെ കൈ പിടിച്ചു കുലുക്കി.
വെൽഡൺ ജോഷി- അത്യാഹ്ലാദത്തോടെ അയാൾ ജോഷിയെ അഭിനന്ദിച്ചു. ജോഷിയുടെ കിളിപോയി. സ്വന്തം അമ്മയുടെ കമ്പിപ്പടം എടുത്തതിന് ആദ്യമായാകും ഒരു മകൻ വിഡിയോഗ്രാഫറെ അഭിനന്ദിക്കുന്നത്.
വളരെ കലാപരമായി എടുത്തു. ഇതു ഹിറ്റാകുമെന്ന് ഉറപ്പാണ്- അയാൾ വീണ്ടും പറഞ്ഞു. വിഡിയോ ഒരാവർത്തികൂടി കണ്ടശേഷം രാഹുലും കാവ്യയും രാജമ്മ തങ്കച്ചിയും അങ്ങോട്ടേക്കെത്തി.
അച്ഛമ്മ കലക്കി. ശരിക്കും ഒരു സിനിമാനടി പോലെയുണ്ട്- രാഹുൽ രാജമ്മ തങ്കച്ചിയെ അഭിനന്ദിച്ചു. അവർ അവന്‌റെ കവിളിൽ ഒരു പിച്ചു കൊടുത്തു.
അമ്മായി സൂപ്പറായിട്ടോ-കാവ്യയും തന്‌റെ തരളിതമായ സ്വരത്തിൽ പറഞ്ഞു.
ഞാൻ വിചാരിച്ചതിലും നന്നായി നിങ്ങൾ ഇതു ചെയ്തു-രാജമ്മ തങ്കച്ചി അവരോടു പറഞ്ഞു. എന്നിട്ട് അവർ അവരുടെ ആനക്കുണ്ടികൾ ഇളക്കി മുറിയിലേക്കു പോയി.തിരികെ വന്നത് ഒരു കെട്ടു നോട്ടുമായിട്ടാണ്. ഇതാ എന്‌റെയൊരു സമ്മാനം. അവരത് ജോഷിയെ ഏൽപിച്ചു.തൊഴുതുകൊണ്ട് ജോഷി അതു വാങ്ങി.
എല്ലാവർക്കും ഇഷ്ടമായ സ്ഥിതിക്ക് ഇതങ്ങു യൂട്യൂബിൽ അപ്ലോഡ് ചെയ്യട്ടേ- ഷിജു ചോദിച്ചു.
ആയിക്കോട്ടേ, എത്രയും പെട്ടെന്നു ചെയ്യൂ-കാവ്യയാണു മറുപടി പറഞ്ഞത്. അതേയതെ ജനങ്ങൾ എങ്ങനെ പ്രതികരിക്കുമെന്ന് അറിയാമല്ലോ-ബാലുവും അനുമതി നൽകി.
അന്നു രാത്രി തന്നെ ഷിജുവും ജോഷിയും യൂട്യൂബ് അക്കൗണ്ടുണ്ടാക്കി. തമ്പുരാട്ടിപുരം വ്‌ളോഗ് എന്നായിരുന്നു അതിന്‌റെ പേര്. രാത്രി തന്നെ ആദ്യവിഡിയോ അപ്ലോഡ് ചെയ്ത ശേഷം അവർ കിടന്നുറങ്ങി.
പിറ്റേന്നു രാവിലെ ഷിജുവിന്‌റെ കോളാണു ജോഷിയെ ഉണർത്തിയത്.
ആശാനെ ആകെ പ്രശ്‌നമായെന്നു തോന്നുന്നു- പേടിച്ചരണ്ട സ്വരത്തിൽ അവൻ അപ്പുറത്തു നിന്നു വിളിച്ചുപറഞ്ഞു.

-തുടരും

94022cookie-checkസേവ് ദ ഡേറ്റ് – Part 1

Leave a Reply

Your email address will not be published. Required fields are marked *