എന്റെ എല്ലാ നന്പൻ മാർക്കും ഒരുപാട് നന്ദി… അങ്ങനെ നിങ്ങള്ക്ക് നൽകിയ വാക്ക് പോലെ ഈ കഥയും ഇതാ പൂർണം ആക്കിയിരിക്കുന്നു…. നിങ്ങൾ നൽകിയ സപ്പോർട്ട് ആണ്.. എല്ലാം അതിനു എങ്ങനെ

ഞാൻ മുബീന. എന്റെ ഭർത്താവ് വിദേശത്താണ്. ഞങ്ങൾ ഭർത്താവിന്റെ കുടുംബവും ഒന്നിച്ചാണ് താമസം. എന്റെ ഭർത്താവ് ഒറ്റ മകനാണ് രണ്ടു പെൺകുട്ടികൾ ഉള്ളതിനെ കെട്ടിച്ചുവിട്ടു. ഭർത്താവിന്റെ ഉപ്പയും ആദ്യം വിദേശത്തായിരുന്നു രണ്ടു

നഗരത്തിലെ പ്രധാന ഷോപ്പിംഗ് മാൾ ആയ ഒബ്രിയോണിൽ സമയം കളയാനും തങ്ങൾ പെണ്ണുങ്ങൾക്ക് മാത്രമായുള്ള ചില കൂട്ടം സാധനങ്ങൾ വാങ്ങാനായി ഇറങ്ങിയതാണ് രാജി ഫിലിപ്പ് നഗരത്തിൽ നിന്ന് തിരിയാൻ കഴിയാത്ത വിധം

അർജ്ജുവിൻ്റെ ഫ്ലാറ്റ് : എട്ടരക്ക് കോളേജിൽ എത്തണമെങ്കിൽ ഏഴേ മുക്കാലിന് എങ്കിലും ഇറങ്ങണം. ഇപ്പോൾ സിംഗ് ആണെങ്കിൽ കുറച്ചു കൂടി നേരത്തെ ഇറങ്ങണം എന്ന് റിക്വസ്റ്റ് ചെയ്‌തിട്ടുണ്ട്‌. ഇന്ന് മുതൽ 7:30

അർജ്ജുവിൻ്റെ ഫ്ലാറ്റ് : പതിവിലും വൈകിയാണ് അർജ്ജു എഴുന്നേറ്റത്. കുറച്ചു നേരം കട്ടിലിൽ തന്നെ കിടന്നു. ജീവിയുടെയും അരുൺ സാറിൻ്റെയും ഒക്കെ അടുത്ത് ഈ പെണ്ണിൻ്റെ കേസ് പറഞ്ഞോണ്ടിനി ചെല്ലില്ല. ഇന്നൊരു

അർജ്ജുവിൻ്റെ ഫ്ലാറ്റിൽ: “ഡാ അർജ്ജു, നിനക്ക് എന്താ പറ്റിയത്. കുറച്ചു ദിവസമായി ശ്രദ്ധിക്കുന്നു. നീ ക്ലാസ്സിൽ ആരുടെ അടുത്തും സംസാരിക്കുന്നില്ല. ആ സുമേഷും ടോണയിമൊക്കെ പല പ്രാവിശ്യം നിൻ്റെ അടുത്ത് സംസാരിക്കാൻ

അർജ്ജുവും അന്നയും പോയതോടെ ജോസ് ഭയങ്കര ദേഷ്യത്തിലാണ്. അച്ചായൻ്റെ അടുത്തു എന്തു പറയും. “ജോസച്ചായൻ ഇപ്പോൾ എൻ്റെ കൂടെ വാ നമുക്ക് വീട്ടിൽ ചെന്നിട്ട് എന്താണ് വേണ്ടത് എന്ന് തീരുമാനിക്കാം. അവർ

ചില തിരക്കുകൾ മൂലം വിചാരിച്ച സമയത്തു ഈ ഭാഗം പ്രസിദ്ധീകരിക്കാൻ സാധിച്ചില്ല. അതിനാൽ ആദ്യമേ എല്ലാവരോടും ക്ഷമ ചോദിക്കുന്നു ചെന്നൈ: രാജയുടെ വീട്ടിൽ അദീലും ജാഫറും താമസം തുടങ്ങിയിട്ട് ഒരാഴ്ച്ച കഴിഞ്ഞിരിക്കുന്നു.

ക്ലാസ്സ് തീരുന്ന അവസാന ദിവസമാണ് ക്രിസ്മസ് സെലിബ്രേഷൻ. ഓണാഘോഷത്തിന് പറ്റിയ പോലത്തെ അബദ്ധം ഒന്നും പറ്റരുത്‌ എന്ന് അന്ന നേരത്തെ തന്നെ ഉറപ്പിച്ചു. എല്ലായിടത്തും ഉള്ളത് പോലെ സ്ലിപ് എഴുതിയിട്ടാണ് നർക്കെടുപ്പിലൂടെയാണ്

“നീ ചോദിച്ച അർജ്ജു എന്ന് പറഞ്ഞവൻ ഐ.ഐ.എം കൊൽക്കത്തയിൽ എൻ്റെ ജൂനിയർ ആയിരുന്നു 2018 ബാച്ച്.” “പിന്നെ അവൻ്റെ പേര് അർജ്ജുൻ എന്നല്ല ശിവ എന്നാണ്. മുഴുവൻ പെരുമറിയില്ല. രണ്ടാമത്തെ വർഷം