പ്രണയ കഥ 7

Posted on

“ഏതായാലും അരുന്ധതി പോയി….”

ആ രാത്രിയിലെ അവസാനത്തെ ഊക്കും കഴിഞ്ഞ് വസ്ത്രം ധരിക്കുന്നതിനിടയില്‍ മേനോന്‍ രേഷ്മയോട്‌ പറഞ്ഞു.

“ഞാനിപ്പം ഫ്രീ ആയി….എന്നാ ഞാന്‍ നിന്നെ കെട്ടട്ടേടീ?”

“കെട്ടതും കെട്ടാത്തതും സെയിം അല്ലെ മേനോന്‍ ചേട്ടാ?”

ഒരു സിഗരെറ്റ്‌ കത്തിച്ചുകൊണ്ട് രേഷ്മ ചോദിച്ചു.

“അതെന്നാടി അങ്ങനെ പറഞ്ഞെ?”
ഷര്‍ട്ടിന്‍റെ അവസാനത്തെ ബട്ടനും ഇട്ടുകഴിഞ്ഞ് അയാള്‍ ചോദിച്ചു.

“അതിപ്പം..”

പുകയൂതിപ്പറത്തി അവള്‍ പുഞ്ചിരിച്ചു.

“ചേട്ടന് എപ്പം വേണേലും എന്നെ ചെയ്യാല്ലോ…അതിനിപ്പം എന്തിനാണ് കല്യാണം എന്ന ചടങ്ങിന്‍റെ ആവശ്യം എന്നാ ഞാന്‍ ചോദിച്ചേ!”

“അതല്ലടീ!”

അവളുടെ തോളില്‍ കയ്യിട്ട് പുറത്തേക്ക് നടന്നുകൊണ്ട് മേനോന്‍ ചോദിച്ചു.

“ഒരാള് ഒഫീഷ്യലായി വീട്ടി വേണം. അല്ലേല്‍ തന്നെ ആയി എന്ന തോന്നലാ!”

“കുഴപ്പമില്ല…”

അവള്‍ ചിരിച്ചു.

“നമുക്ക് ആലോചിക്കാം. പിന്നെ അഥവാ കേട്ടുവാണേല്‍ എന്നെക്കൊന്നു കളഞ്ഞെക്കരുത് കെട്ടോ!”

“എഹ്?”

മേനോന്‍ അട്ഭുതപ്പെട്ടുകൊണ്ട് അവളെ നോക്കി.

“കൊല്ലരുതെന്നോ? ഞാന്‍ എന്തിനാടി നിന്നെ കൊല്ലുന്നേ?”

“അത് ശരി!”

അവള്‍ ചിരിച്ചു.

“എന്തിനാ ഋഷിടെ അമ്മയെ കൊന്നെ?”

മേനോന്‍ ഒന്ന് ഞെട്ടി.
അയാള്‍ ചകിതമായ ഭാവത്തോടെ അവളെ നോക്കി.

“എടീ എന്ന് വെച്ചാ നിന്നെ ഞാന്‍ അങ്ങനെ ചെയ്യുവോ മോളെ?”

“അതില്ല…”

അവള്‍ വീണ്ടും ചിരിച്ചു.

“ഹ! ഇത്ര സീരിയസ്സായി നോക്കല്ലേ മേനോന്‍ ചേട്ടാ. ഞാന്‍ ഒരു തമാശ പറഞ്ഞതല്ലേ!”

“തമാശ!”

അയാളുടെ ശബ്ദം ക്രുദ്ധമായി.

“തമാശ് എന്നല്ല പറയേണ്ടത്! വിശ്വാസമില്ലായ്മ! അവിശ്വാസം! നിന്നെപ്പോലെ ഞാന്‍ ആരെയും വിശ്വസിച്ചിട്ടില്ല. നിനക്ക് അറിയാത്തത് ആയിട്ട് എന്‍റെ ഒരു രഹസ്യം പോലും ബാക്കിയില്ല! എന്താ അതിനര്‍ത്ഥം? എന്‍റെ വിശ്വാസം! അല്ലെ? ഞാന്‍ നിന്നെപ്പോലെ ലോകത്ത് ആരേം വിശ്വസിക്കുന്നില്ല എന്നതിന് തെളിവല്ലേ അത്? എന്നിട്ട് നീയോ? എന്നെ തരിമ്പും വിശ്വാസമില്ല!”

എന്‍റെ മേനോന്‍ ചേട്ടാ ഒന്ന് വിട്!”

സിഗരെറ്റ്‌ കുത്തിക്കെടുത്തിക്കൊണ്ട് അവള്‍ പറഞ്ഞു.

“മേനോന്‍ ചേട്ടന്‍ ഒരു കാര്യം ചെയ്യ്‌! ഇപ്പ തന്നെ എന്നെ കെട്ടിക്കോ! അതിനുള്ള ഒരുക്കങ്ങള്‍ ചെയ്തോ!”

അത് കേട്ട് അയാളുടെ കോപം തണുത്ത് ഇല്ലാതായി എന്ന് മാത്രമല്ല, കണ്ണുകളില്‍ വന്യമായ തിളക്കവും വിടര്‍ന്നു.

“നേരാണോടീ?”

കണ്ണുകളിലെ തിളക്കം ഇരട്ടിയാക്കി അയാള്‍ ചോദിച്ചു.

“നുണ! ഒന്ന് പോ! നെരാന്നെ!”

അവള്‍ ചിരിച്ചു.
മേനോന്‍ അവളുടെ തോളില്‍ പിടിച്ചു.
തന്‍റെ കണ്ണുകളിലെ തിളക്കം എന്തിനു വേണ്ടിയുള്ളതാണ് എന്ന് അവള്‍ തിരിച്ചറിഞ്ഞത് മേനോന്‍ പകഷെ മനസ്സിലാക്കിയില്ല.

ഹെലന്‍ സ്പായില്‍ നിന്നും ഇറങ്ങുമ്പോള്‍ രണ്ടു മണി കഴിഞ്ഞിരുന്നു. ബഷീറിന് ശേഷം അധികം ദൂരമല്ലാത്ത സ്ഥലങ്ങളിലേക്ക് മാത്രമേ മേനോന്‍ സ്വയം ഡ്രൈവ് ചെയ്യാറുള്ളൂ.

ഇന്ന് കമ്പനിയിലെ ഡ്രൈവറിലൊരാള്‍ സോമനെ വിളിച്ചാണ് വന്നത്. പറഞ്ഞാല്‍ എന്തും ചെയ്യുന്നവന്‍.
രേഷ്മയുടെ അടുത്തേക്ക് പോകുമ്പോള്‍ അത്തരക്കാരല്ലങ്കില്‍ കാര്യം പുറത്തറിയും.
കോഴിക്കോട് എത്താറായി.
ഇനി അരമണിക്കൂര്‍ കൂടിയുണ്ട്.
ബാക്കില്‍ ചാഞ്ഞു കിടന്ന് ഉറങ്ങുന്നതിനിടയിലാണ് മേനോന്‍റെ ഫോണ്‍ ശബ്ദിച്ചത്.
അലോസരത്തോടെ അയാള്‍ ഫോണെടുത്തു.
ഇപ്പോള്‍ വരുന്ന ഫോണൊന്നും മിസ്സാക്കരുത്.
എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം.
അയാള്‍ ഫോണെടുത്തു.
തോമസ്‌ കുട്ടിയാണ്.
കെയര്‍ടേക്കര്‍.

“ആ എന്നാ തോമസ്‌ കുട്ടീ?”

“സാറേ നമ്മുടെ മോന്‍!”

തോമസ്‌ കുട്ടിയുടെ സ്വരത്തില്‍ പരിഭ്രമവും വിറയലും അയാള്‍ കേട്ടു.

“എന്താ?”

ഭയം കലര്‍ന്ന സ്വരത്തില്‍ അയാള്‍ ചോദിച്ചു.

“മോനെന്താ? എന്താ പറ്റിയെ?”

“നേരം വെളുക്കാന്‍ നേരത്ത് പത്ത് മിനിറ്റ് മുമ്പ് ഒച്ചകേട്ട് ഞാന്‍ മോന്‍റെ മുറീല്‍ ചെന്നതാ. ഋഷി നെലത്ത് വീണു കെടക്കുന്നു.. അമ്മ അമ്മ എന്നൊക്ക വിറച്ച് കൊണ്ട് പറയുന്നു….ഞാന്‍ അന്നേരം ഹോസ്പിറ്റലില്‍ കൊണ്ടുപോയി”

“ഏത് ഹോസ്പിറ്റലില്‍?”

“സിറ്റി ഹോസ്പിറ്റല്‍,”

മേനോന് ഒന്നും മനസ്സിലായില്ല.
ഈ ചെറുക്കന് എന്ത് പറ്റി?
ശതകോടിയോളം വരുന്ന തന്‍റെ സ്വത്തിന്‍റെ ഏക അവകാശിയാണ്.
ലണ്ടനിലോ അമേരിക്കയിലോ അയച്ച് പഠിപ്പിക്കാം എന്ന് പറഞ്ഞതാണ്. സമ്മതിക്കേണ്ടേ?
എന്നിട്ട് ചെന്നു പെട്ടതോ!
തന്നെ കുപ്പിയിലടയ്ക്കാന്‍ നോയമ്പ് നോറ്റ് കാത്തിരിക്കുന്ന ലീനയുടെ കയ്യിലേക്കും!

ഈ കേസും പുകിലും ഒക്കെ ഒന്നടങ്ങട്ടെ!
അവളെ ഭൂമിക്ക് വെളിയില്‍ വെച്ചുകൊണ്ടിരിക്കാന്‍ പാടില്ല!
അയാള്‍ തീര്‍ച്ചപ്പെടുത്തി.

********************************************************

ആശുപത്രിയില്‍ നിന്നും മേനോന്‍ പുറത്തേക്കിറങ്ങുമ്പോള്‍ മേനോന്‍റെ മൊബൈല്‍ റിംഗ് ചെയ്തു.
അസിസ്റ്റന്‍റ്റ് കമ്മീഷണര്‍ വിന്‍സെന്റ് ആണ്!

“ഹലോ..”

“നിങ്ങള് എവിടെയാ ഇപ്പോള്‍?”

എ സി പി ചോദിച്ചു.

“ഞാന്‍ ഇവിടെ സിറ്റി ഹോസ്പിറ്റലിലാ! എന്താ സാര്‍?”

“നിങ്ങടെ ഡ്രൈവര്‍ ബഷീറിനെ തപ്പാന്‍ ഇനി ഒരിടവും ബാക്കിയില്ല!”

എ സി പിയുടെ സ്വരം അയാള്‍ കേട്ടു.

“നിങ്ങടെ വീട്ടി അല്ലെ അയാടെ താമസം? അയാടെ മുറി ഒന്ന് ചെക്ക് ചെയ്യണം!”

അത് കേട്ട് മേനോന്‍റെ കണ്ണുകള്‍ തിളങ്ങി.
ഇന്നത്തോടെ ഈ തലവേദന തീരാന്‍ പോകുന്നു.
കുറ്റങ്ങള്‍ എല്ലാം ചെയ്തത് ബഷീര്‍ ആണ് എന്ന് സ്ഥാപിക്കപ്പെടാന്‍ പോകുന്നു.
താന്‍ എന്നെന്നേക്കുമായി ഇതില്‍നിന്നൊക്കെ മോചിതനാകുന്നു.

“ഓക്കേ!”

“ആ എന്നാ വേഗം വീട്ടിലേക്ക് വാ!”

“ശരി!”

മേനോന്‍ വേഗം തന്നെ ഡ്രൈവ് ചെയ്ത് വീട്ടിലേക്ക് ചെന്നു.
ഗേറ്റ് കടക്കുന്നതിനു മുമ്പ് തന്നെ അയാള്‍ കോമ്പൌണ്ടില്‍ പോലീസ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് കിടക്കുന്നത് കണ്ടു.
മുറ്റത്തേക്ക് കസേരകള്‍ എടുത്തിട്ടിരിക്കുന്നു.
അതിലൊന്നില്‍ എ സി പി വിന്‍സെന്റ് ഇരിക്കുന്നു.
മേനോന്‍ കാര്‍ ഗാരേജില്‍ പാര്‍ക്ക് ചെയ്ത് അവരെ സമീപിച്ചു.

“എന്താ?”

അയാള്‍ ചോദിച്ചു.

“നമുക്കാ ഡ്രൈവര്‍..എന്താ അയാടെ പേര്? അയാടെ റൂം ഒന്ന് സെര്‍ച്ച് ചെയ്യണം. അയാള് ഇവിടെ തന്നെയാണ് താമസം എന്നല്ലേ നിങ്ങള് പറഞ്ഞത്?”

“അതെ!”

പോലീസ് ഉദ്യോഗസ്ഥരെ മാറി മാറി നോക്കിക്കൊണ്ട് മേനോന്‍ പറഞ്ഞു.

“ഗ്യാരെജിന്റെ പിമ്പില്‍, ദാ അവിടെ ഒരു മുറിയുണ്ട്..അവിടെയാ!”

മേനോന്‍ ഗ്യാരെജിന്റെ പിമ്പിലേക്ക് വിരല്‍ ചൂണ്ടി.

“എന്നാ വാ!”

“ഒരു മിനിറ്റ്!”

അയാള്‍ അകത്തേക്ക് നോക്കി.

“തോമസ് കുട്ടി ബഷീറിന്റെ മുറി പൂട്ടിയ ആ കീ ഇങ്ങെടുത്തെ!”

“ശരി”

തോമസ്‌ കുട്ടി അകത്തേക്ക് പോയി.

“ബഷീര്‍ മുറി പൂട്ടി താക്കോല്‍ നിങ്ങളെ ഏല്‍പ്പിച്ചിട്ടാണോ ലാസ്റ്റ് പോയത്?”

എ സി പി ചോദിച്ചു.

“അത് ബഷീറിന്റെ താക്കോല്‍ അല്ല!”

മേനോന്‍ ചിരിച്ചു.

“ഇന്നലെ നോക്കുമ്പോള്‍ അയാടെ മുറി ചാരി ഇട്ടിട്ടേ ഒള്ളൂ. അയാള് മുറി പൂട്ടാതെ ആണ് പുറത്ത് പോയത്. വല്ല വിലപിടിപ്പുള്ള എന്തേലും കാണൂല്ലോ! ഞാന്‍ എപ്പഴും ഓഫീസില്‍ ഒക്കെ അല്ലെ? അതുകൊണ്ട് ഞാന്‍ ഒരു കീ എടുത്ത് അതങ്ങ് പൂട്ടിയിട്ടു!”

അപ്പോഴേക്കും തോമസ്‌ കുട്ടി താക്കോലുമായി വന്നു.

“ഓക്കേ! എന്നാ വാ!”

വിന്‍സെന്റ് എഴുന്നേറ്റു.
മേനോന്‍ ചൂണ്ടിക്കാണിച്ചിടത്തെക്ക് നീങ്ങി.
അദ്ദേഹത്തിന് പിന്നാലെ മറ്റു പോലീസ് ഉദ്യോഗസ്ഥന്മാരും നടന്നു.
അവര്‍ ബഷീര്‍ താമസിക്കുന്നിടത്ത് എത്തി.
മേനോന്‍ ബഷീറിന്റെ മുറി തുറന്നു.
എന്നിട്ട് കതക് സാവധാനം തള്ളി.

“ങ്ങ്ഹേ?”

മേനോന്‍ അദ്ഭുതതോടെ എ സി പിയേയും മറ്റ് പോലീസ് ഉദ്യോഗസ്ഥരെയും നോക്കി.

“എന്നാ കതക് തൊറന്നു വരുന്നില്ലേ?”

“ഇത്…”

ഡോര്‍ ഹാന്‍ഡിലില്‍ പിടിച്ച് വീണ്ടും അമര്‍ത്തിക്കൊണ്ട് മേനോന്‍ പറഞ്ഞു.

“ഈ ഡോര്‍ അകത്ത് നിന്നും ലോക്കാ!”

“അകത്ത് നിന്നും ലോക്കോ?”

വിന്‍സെന്റ് ഒന്നും മനസ്സിലാകാതെ ചുറ്റും നില്‍ക്കുന്നവരെ നോക്കി.

“എന്ന് വെച്ചാ?”

“എന്ന് വെച്ചാ സാര്‍, മുറി അകത്ത് നിന്നും പൂട്ടിയിരിക്കുന്നു!”

മേനോന്‍ പറഞ്ഞത് കേട്ട് അവര്‍ ചകിതമായ ഭാവത്തോടെ പരസ്പ്പരം നോക്കി.

“എന്ന് വെച്ചാ മുറിയില്‍ ആള്‍ ഉണ്ടെന്നോ?”

എ സി പി ചോദിച്ചു.

“അതിപ്പം…!”

മേനോന്‍ മുഖത്തെ വിയര്‍പ്പ് തുടച്ചു.

“അകത്ത് ആളോ? അതെങ്ങനെ…പക്ഷെ ഡോര്‍ അകത്ത് നിന്നും ലോക്ക് ആയ സ്ഥിതിക്ക്?”

മേനോന്‍ ചകിതമായ ഭാവത്തോടെ ഓരോരുത്തരെയും മാറി മാറി നോക്കി.

“അല്‍പ്പം ബലം കൊടുത്ത് ഒന്നുകൂടെ തള്ളിക്കെ,’

സംഘത്തിലെ സബ് ഇന്‍സ്പെക്റ്റര്‍ മോഹന്‍ പറഞ്ഞു.

“മാറ്! ഞാന്‍ തള്ളാം!”

അയാള്‍ മുമ്പോട്ട്‌ വന്ന് ഡോറില്‍ ബലമായി തള്ളി.

“സാര്‍!”

അദ്ഭുതം കൊണ്ട് കണ്ണ് തള്ളി മോഹന്‍ എ സി പിയെ നോക്കി.

“ഇത് അകത്ത് നിന്നും ലോക്കാണ്!

പോലീസ് സംഘം പരസ്പരം കണ്ണുകള്‍ മിഴിച്ച് നോക്കി.

‘പൊളിക്ക്!”

എ സി പി നിര്‍ദേശിച്ചു.

“കതക് ചവിട്ടിപ്പൊളിക്ക്!”

കോണ്‍സ്റ്റബിള്‍മാരില്‍ ഏറ്റവും കരുത്തനായ ഒരാള്‍ കതക് ആഞ്ഞു ചവിട്ടി.

വലിയ ശബ്ദത്തോടെ കതക് പൊട്ടിയടര്‍ന്ന് തുറന്നു.
അവരുടെ കണ്ണുകള്‍ മുറിയിലേക്ക് വേഗത്തില്‍ ഇഴഞ്ഞു.
അവരുടെ കണ്ണുകള്‍ മുകളിലേക്ക് നൊടിയിടയില്‍ ഉയര്‍ന്നു.

“അത്!!”

മേനോന്‍റെ ചൂണ്ടുവിരല്‍ മുകളിലേക്ക് പൊങ്ങി.

“ആ ലൈറ്റ് അങ്ങിട്ടെ!”

എ സിപി മേനോനോട് പറഞ്ഞു.
മേനോന്‍ ലൈറ്റിട്ടു.
മുറിയിലെ പ്രകാശത്തില്‍, സീലിംഗ് ഫാനില്‍ തൂങ്ങിക്കിടക്കുന്ന ബഷീറിന്റെ ദേഹം അവര്‍ കണ്ടു.

“ഈശ്വരാ!”

മേനോന്‍റെ ആത്മഗതം അവര്‍ കേട്ടു.
മുറി നിറയെ പത്ര മാസികകളും മരക്കസേരകളും ഒരു കട്ടിലുമുണ്ടായിരുന്നു.
ഒന്ന് രണ്ടു ഷര്‍ട്ടുകളും മറ്റും നിലത്ത് വീണു കിടന്നിരുന്നു.

“ഒന്ന് രണ്ടു പേരെ വിളിച്ചേ!”

ഹാറ്റ് തലയില്‍ നിന്നും മാറ്റിക്കൊണ്ട് മേനോന്‍ പറഞ്ഞു.

“ബോഡി അഴിച്ച് നിലത്തിറക്കണം…”

മേനോന്‍ പുറത്ത് നിന്ന തോമസ്‌ കുട്ടിയോട് എന്തൊക്കെയോ നിര്‍ദേശിച്ചു.
അല്‍പ്പം കഴിഞ്ഞപ്പോള്‍ കരുത്തന്‍മാരായ രണ്ടു ജോലിക്കാര്‍ അവിടേക്ക് വന്ന് ആജ്ഞ കാത്തു.
എ സി പിയുടെ നിര്‍ദേശപ്പ്രകാരം അവര്‍ ബഷീറിന്റെ ബോഡി സീലിംഗ് ഫാനില്‍നിന്നും അഴിച്ചു.
മുറിയുടെ മദ്ധ്യത്തില്‍ കിടന്നിരുന്ന മരക്കട്ടിലിലെക്ക് അത് വെച്ചു.

‘നോട്ട് എന്തെങ്കിലും ഉണ്ടോ എന്ന് നോക്ക്!”

മേനോന്‍റെ ഹൃദയം ഒന്ന് മിടിച്ചു.
അയാളുടെ കണ്ണുകള്‍ തിളങ്ങി.
മുഖത്തേക്ക് അറിച്ചുകയറിയ ആഹ്ലാദമടക്കാന്‍ അയാള്‍ നന്നേ ക്ലേശിച്ചു.
ഒരു കോണ്‍സ്റ്റബിള്‍ ആദ്യം അയാളുടെ പാന്‍സിന്റെ പോക്കറ്റ് പരിശോധിച്ചു.
പിന്നെ അയാളുടെ ഷര്‍ട്ടിന്റെ പോക്കറ്റുകളും.
വിരലുകളില്‍ കടലാസിന്‍റെ സ്പര്‍ശം അനുഭവപ്പെട്ടപ്പോള്‍ അയാള്‍ തിരിഞ്ഞ് എ സി പിയെ നോക്കി.
പിന്നെ പോക്കറ്റില്‍ നിന്നും ഒരു കടലാസ് വലിച്ചെടുത്തു.
എ സി പി വിന്‍സെന്റ് അത് അയാളുടെ കയ്യില്‍ നിന്നും വാങ്ങി.
അദ്ദേഹത്തിന്‍റെ കണ്ണുകള്‍ ആ കടലാസിലൂടെ താഴേക്ക് നീങ്ങുന്നത് അവര്‍ കണ്ടു.
വായിച്ച് കഴിഞ്ഞ് അദ്ദേഹം മേനോനെ നോക്കി.
പിന്നെ അദ്ദേഹം സബ് ഇന്സ്പെക്ര്‍ മോഹനെ നോക്കി.

“ടേക് ഹിം!”

മേനോന്‍റെ നേരെ കണ്ണു കാണിച്ച് അദ്ദേഹം ഉറച്ച ശബ്ദത്തില്‍ പറഞ്ഞു.

“എന്താ!!”

ഒന്നും മനസ്സിലാകാതെ, കഥകളിയിലെ കത്തിവേഷം പച്ചയുടെ ആട്ടവരവ് കണ്ടിട്ടെന്നത് പോലെ ഭയഗ്രസ്ത്നായി അവരെ നോക്കി.

“എന്നിട്ട് ബോഡിയുടെ പാന്‍സിന്റെ പോക്കറ്റ് ഒന്നുകൂടി പരിശോധിക്കുക!”

എസി പി പറഞ്ഞു.
ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയ കോണ്‍സ്റ്റബിള്‍ ബഷീറിന്റെ പാന്‍സിന്റെ പോക്കറ്റില്‍ വീണ്ടും പരിശോധിച്ചു.
ചെറിയ വലിപ്പമുള്ള വെളുത്ത രണ്ടു ഗുളികകള്‍ അയാള്‍ പോക്കറ്റില്‍ നിന്നുമെടുത്ത് എ സി പി യ്ക്ക് കൈമാറി.

“അറസ്റ്റ് ഹിം!”

എ സി പി വീണ്ടും മേനോനെ നോക്കി പറഞ്ഞു.

പോലീസ് ഉദ്യോഗസ്ഥര്‍ അയാളുടെ നേരെ കുതിച്ചു.

“നിങ്ങള്‍ കാര്യം പറയണം ഹേ!”

മേനോന്‍ എസി പിയുടെ നേരെ ചീറി.
മേനോന്‍ ബലം പ്രയോഗിച്ചെങ്കിലും പോലീസുദ്യോഗസ്ഥര്‍ അയാളുടെ കയ്യില്‍ വിലങ്ങണിയിച്ചിരുന്നു.

“തനിക്ക് കാര്യം അറിയണോ?”

എ സി പി മേനോനോട് ചോദിച്ചു.

“അറിയണോടോ?”

കാര്‍ക്കശ്യം നിറഞ്ഞ ആ ചോദ്യത്തിനു മുമ്പില്‍ മേനോന്‍ ഒന്ന് ഞെട്ടി.

“എന്നാ കേട്ടോ, ഞാന്‍ പറയാം!”

അദ്ദേഹം ആത്മഹത്യാക്കുറിപ്പ്‌ വീണ്ടും നിവര്‍ത്തി.

“ഞാന്‍ ആത്ഹത്യ ചെയ്യുന്നു…”

എ സി പി അത് വായിച്ചു

“…മേനോന്‍ എനിക്ക് രണ്ടു ഗുളിക തന്നു. ഞാന്‍ അത് കഴിച്ചില്ല. അത് കഴിച്ചാല്‍ ആത്മഹത്യ ചെയ്യാന്‍ തോന്നും എന്ന് എനിക്കറിയാം. അതിന്‍റെ സഹായമില്ലാതെ ആതഹത്യ ചെയ്യാന്‍ തീരുമാനിച്ച ആളാണ്‌ ഞാന്‍. എനിക്ക് ഗുളികകള്‍ തന്നു. എന്നിട്ട് എന്നോട് ഞാന്‍ ആത്ഹത്യ ചെയ്യാന്‍ പോവുകയാണ് എന്ന് നോട്ട് എഴുതാന്‍ പറഞ്ഞു. അയാള്‍ പറഞ്ഞു തന്നത് ഞാന്‍ എഴുതിയില്ല. പകരം ഇത് എഴുതുന്നു. ഇയാള്‍ ചെയ്ത കൊലപാതകങ്ങള്‍ ഒക്കെ ഞാന്‍ ആണ് ചെയ്തത് എന്നും അതില്‍ പശ്ചാത്തപിച്ച് ആണ് എന്‍റെ ആത്ഹത്യ എന്നും നോട്ടില്‍ എഴുതണം എന്ന് മേനോന്‍ പറഞ്ഞു. മേനോന്‍ എന്‍റെ അറിവില്‍ ആറു കൊലപാതകം ചെയ്തിട്ടുണ്ട്. സാമുവേല്‍ അലക്സ്, രാജീവ് പണിക്കര്‍, മഞ്ജരി, ആലീസ്, രേഖ, അരുന്ധതി എന്നിവരെ നേരിട്ട് കൊന്നിട്ടുള്ളത് കൂടാതെ മകളായ രേണുകയുടെ മരണത്തിനും എന്‍റെ ഭാര്യ ഖമറുന്നീസയുടെ മരണത്തിനും ഇയാളുടെ പങ്കു ചെറുതല്ല. ഈ കൊലപാതകങ്ങള്‍ ഒക്കെ തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ തൃശൂര്‍ ഒരു ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന രേഷ്മ അന്‍വറിന്‍റെ കൈയ്യില്‍ ഭദ്രമായുണ്ട്. ഞാന്‍ കയര്‍ കൊണ്ട് കുരുക്ക് ഉണ്ടാക്കുന്നതും ഫാനില്‍ കെട്ടുന്നതും കഴുത്തില്‍ കുരുക്ക് മുറുക്കുന്നതും എല്ലാം മേനോന്‍റെ മുമ്പില്‍ വെച്ച് അയാള്‍ പറഞ്ഞത് അനുസരിച്ചാണ്. ഗുളികകള്‍ എന്‍റെ പാന്‍സിന്റെ പോക്കറ്റില്‍ ഉണ്ട്. മേല്‍പ്പറഞ്ഞ മേനോന്‍റെ മുഴുവന്‍ പേര് വടക്കെപ്പാടത്ത് നാരായണ മേനോന്‍ എന്നാണു.”

വായിച്ച് കഴിഞ്ഞ് അയാള്‍ മേനോനെ നോക്കി.

“ഇപ്പം മനസിലായോ?”

കോപം കൊണ്ട് മേനോന്‍റെ മുഖം വലിഞ്ഞു മുറുകി വികൃതമായി.

“എടാ മൈരന്‍ ബഷീറേ!”

അയാള്‍ കാല്‍ ഉയര്‍ത്തി ബഷീറിന്റെ ദേഹത്തെ ചവിട്ടാന്‍ ആഞ്ഞു.

“അപ്പം നീയെന്നെ ആക്കി ചിരിച്ചത് തന്നെയാരുന്നല്ലേ! കുപ്പ തൊട്ടീന്ന്‍ എടുത്ത് നിന്നെ ഒക്കെ കൂട്ടത്തി കൊണ്ട് നടന്നതിനു എനിക്ക് ഇത് തന്നെ കിട്ടണം! നന്ദി വേണടാ പട്ടി നന്ദി!”

എ സി പി മൊബൈല്‍ എടുത്തു ഡയല്‍ ചെയ്തു.

“എസ് പി ഒഫീസല്ലേ? ആ എസ് പി സാറാണോ? ഞാന്‍ കോഴിക്കോട് എ സി പി..അതെ വിന്‍സെന്റ്‌ ആണ്..ആ അറസ്റ്റ് ചെയ്തു സാര്‍ ..ഒരു വന്‍ സ്രാവ് ആണ് ..നമ്മള്‍ സംശയിച്ച ആള്‍ തന്നെ. അതെ അയാള്‍ തന്നെ മേനോന്‍… സര്‍ പിന്നെ ആ ഹെലന്‍ സ്പാ ഇല്ലേ? അവുടുത്തെ ഓണര്‍ ഒരു രേഷ്മ അന്‍വര്‍ അവര് ഈ കേസില്‍ ഇന്‍വോള്‍വ്ഡ് ആണ്…അവര് കടന്നു കളയുന്നതിനു മുമ്പ് ഫോഴ്സിനെ അയച്ച് അവരെ പൊക്കണം ..ഓക്കേ സാര്‍ ..ശരി ..താങ്ക്സ് ….ബൈ…”

“അതേ, സാറേ!”

അഹങ്കാരം നിറഞ്ഞ ശബ്ദത്തില്‍ മേനോന്‍ വിളിച്ചു.

“ഞാനാ ഇത് ചെയ്തേന്ന്‍ നിങ്ങക്ക് അങ്ങനെ കൊണച്ച പ്രൂഫ്‌ ഒന്നും കിട്ടീട്ടില്ലല്ലോ! ഇവന്‍ എഴുതിയ ഈ മൈര് കടലാസ് അല്ലെ ഒള്ളൂ? അത് വെച്ച് എന്നാ കൊണയ്ക്കാനാ? എനിക്ക് എന്‍റെ വക്കീലിനെ വിളിക്കണം!”

എ സി പി വിന്‍സെന്റ് ചുറ്റും നോക്കി.

പെട്ടെന്ന് ശരവേഗത്തില്‍ കയ്യുയര്‍ത്തി മേനോന്‍റെ നേരെ തിരിഞ്ഞു.
ഉയര്‍ത്തിയ കൈ ചുരുട്ടിയ മുഷ്ടിയോടെ മേനോന്‍റെ ചുണ്ടുകള്‍ക്ക് മുകളില്‍ പതിഞ്ഞു.

“ഹോ!!”

അടുത്ത നിമിഷം അയാള്‍ നിലം പൊത്തി.
കൈകളില്‍ വിലങ്ങുണ്ടയിരുന്നതിനാല്‍ അയാള്‍ക്ക് മുഖം പൊത്താനായില്ല.
മുഖം നിറയെ ചോര പടര്‍ന്നു.
തുടര്‍ച്ചയായി ചുമച്ചുകൊണ്ട് അയാള്‍ തുപ്പി.
ചോരയില്‍ പുരണ്ട രണ്ടു പല്ലുകള്‍ നിലത്തേക്ക് വീണു.
വളരെ ആയാസപ്പെട്ട്‌ അയാള്‍ എഴുന്നേറ്റു നിന്നു.

“തനിക്കിപ്പം തന്നെ വേണോ വക്കീലിനെ?”

വീണ്ടും മുഷ്ടി ഉയര്‍ത്തി എ സി പി ചോദിച്ചു.
വിലങ്ങിട്ട കൈകളോടെ മേനോന്‍ മുഖത്തിന്‌ മുമ്പില്‍ പ്രതിരോധം തീര്‍ത്ത് എ സി പിയെ ദയനീയമായി നോക്കി.

“പിടിച്ച് വണ്ടിയെ കേറ്റ് മേനോന്‍ സാറിനെ!”

എ സി പി മറ്റുള്ളവരോട് പറഞ്ഞു.
അവര്‍ മേനോനെ പോലീസ് വാഹനത്തില്‍ കയറ്റി.
അഞ്ച് മിനിട്ടിനുള്ളില്‍ കമീഷണര്‍ ഓഫീസില്‍ വാഹനമെത്തി.

“അണ്‍ലോക്ക്”

അകത്തേക്ക് കയറവേ എ സി പി മറ്റുള്ളവരോട് പറഞ്ഞു.
അതിനിടയില്‍ പുറത്ത് വലിയൊരു മാധ്യമ സംഘം നിലയുറപ്പിച്ചിരുന്നു. പീരങ്കി മുഖങ്ങള്‍ പോലെ ക്യാമറകള്‍ ഓഫീസിനെ കേന്ദ്രീകരിച്ചു.
ഒരു കോണ്‍സ്റ്റബിള്‍ മേനോന്‍റെ വിലങ്ങഴിച്ചു.
വിലങ്ങ് അഴിഞ്ഞ നിമിഷം അയാള്‍ സര്‍വ്വ ശക്തിയുമെടുത്ത് പുറത്തേക്ക് കുതിച്ചു.
അപ്രതീക്ഷിത നീക്കമായതിനാല്‍ പോലീസിന് മിഴിച്ചുനോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളു.

“ക്യാച്ച് ദാറ്റ് ബാസ്റ്റാഡ്!”

എ സി പി അലറി.

അതിനിടെ അപ്പോള്‍ കമ്മീഷണറുടെ ഓഫീസിന് മുമ്പിലേക്ക് വന്ന ഒരാള്‍ തന്‍റെ ബൈക്ക് പാര്‍ക്ക് ചെയുന്നിടത്തെക്ക് മേനോന്‍ കുതിച്ചു.
അയാളുടെ കയ്യില്‍ നിന്നു കീ പിടിച്ചു വാങ്ങി അയാളെ തള്ളി നിലത്തിട്ട് മേനോന്‍ ബൈക്കില്‍ ചാടിക്കയറി.
പിന്നെ തിരിഞ്ഞ് തനിക്ക് നേരെ ഓടി വരുന്ന പോലീസ് സംഘത്തിന്‍റെ നേരെ നോക്കി നടുവിരല്‍ ഉയര്‍ത്തി അയാള്‍ ആക്രോശിച്ചു.

“പോയി നിന്‍റെ അമ്മേടെ കൊതത്തി പോയി തപ്പെടാ മൈരുകളെ!!”

പിന്നെ അതി ശീഘ്രം ബൈക്കോടിച്ചു.
*************************************************

ടിവിയില്‍ ആ ദൃശ്യങ്ങളത്രയും കണ്ട് സംഗീത ഭയപരവശയായി.

“ഇനി എന്നാ ചെയ്യും ലീനെ?”

അവള്‍ ലീനയോട് ചോദിച്ചു.

“എന്ത് ചെയ്യാന്‍?”

ദൃഡനിശ്ചയം തുളുമ്പുന്ന സ്വരത്തില്‍ ലീന പറഞ്ഞു.

“അയാടെ അന്ത്യം എന്‍റെ കൈ കൊണ്ടാ എന്ന് കര്‍ത്താവ് തീരുമാനിച്ചത് അങ്ങ് നടപ്പാകും!”

നാരായണ മേനോന്‍ കമ്മീഷണര്‍ ഓഫീസില്‍ നിന്നും പോലീസിനെ വെട്ടിച്ച് കടന്നുകളയുന്ന ദൃശ്യം തുടര്‍ച്ചയായി ടെലിവിഷനില്‍ കാണിച്ചുകൊണ്ടിരിക്കുകയായിരുന്നു.
കേസിനെപ്പറ്റിയുള്ള സകല വിശദാംശങ്ങളും തുടര്‍ച്ചയായി സംപ്രേഷണം ചെയ്തു കൊണ്ടിരുന്നു.

“പിള്ളേര് വിളിച്ചിട്ട് ഫോണും എടുക്കുന്നില്ല,”

സംഗീത വീണ്ടും വേവലാതിയോടെ പറഞ്ഞു.

“നീ മുമ്പേ വിളിച്ചത് അവരെ ആര്ന്നോ?”

“ആ! അതെ! അവരെയാ…എന്നാ നീ അങ്ങനെ ചോദിച്ചേ?”

“പിള്ളേരെ ആണേല്‍ ഒരു കൊഞ്ചലിന്റേം കോഴയലിന്റെം ആവശ്യമില്ല! അത് കൊണ്ട് ചോദിച്ചതാ!”

“ശ്യ!!”

സംഗീത ചുണ്ടത്ത് വിരല്‍ വെച്ച് ലീനയെ നോക്കി.
സന്ധ്യ അടുക്കള യിലേക്ക് പോയതാണ്.
എപ്പോള്‍ വേണമെങ്കിലും വരാം.

“നീയാ ടി വി അങ്ങോട്ട്‌ ഒഫാക്ക്!”

ലീന പറഞ്ഞു.

“മൂന്നാല് മണിക്കൂറായി ഇത് തന്നെ കാണുന്നത് എന്തിനാ ?”

“എടീ അയാള് പോലീസിനെ വെട്ടിച്ച് കടന്നത് നമ്മളെ അന്വേഷിച്ചാ…അയാള് വരും…ഇവടെ നമ്മളെ അന്വേഷിച്ച്…”

“വരട്ടെന്നെ!”

സ്വരത്തില്‍ ദൃഡനിശ്ചയ ഭാവം നില നിര്‍ത്തി ലീന വീണ്ടും പറഞ്ഞു.

“നീ പേടിക്കാതിരി!”

“മൂന്നാല് ഗ്ലാസ് ചായ എടുക്കാന്‍ ഇത്രേം താമസമോ?”

അടുക്കളയുടെ ഭാഗത്തേക്ക് നോക്കി സംഗീത അനിഷ്ട്ടത്തോടെ പിറുപിറുത്തു.

“ഇവളെന്നാ കിണറു കുഴിച്ച് വെള്ളം കണ്ടിട്ട് ചായ ഉണ്ടാക്കാന്‍ നോക്കുവാണോ?”

“അവള് പതിയെ കൊണ്ടുവരട്ടെ!”

ലീന അവളെ സമാശ്വസിപ്പിച്ചു.

“അതല്ലെടീ!”

സംഗീത പറഞ്ഞു.

“ടെന്‍ഷന്‍ കാരണമാ അവളോട്‌ ചായ ഉണ്ടാക്കാന്‍ പറഞ്ഞെ!”

സംഗീത എഴുന്നേറ്റു.

“ചെന്നു നോക്കട്ടെ! അവള് എന്നാ ചെയ്യുവാന്ന്!”

സംഗീത അകത്തേക്ക് പോയി.

ടി വിയില്‍ തുടരെ തുടരെ കാണിച്ചുകൊണ്ടിരിക്കുന്ന മേനോന്‍റെ ദൃശ്യങ്ങളിലേക്ക് സഹിക്കാനാവാത്ത ദേഷ്യത്തോടെ ലീന നോക്കി.
സംഗീതയും സന്ധ്യയും മടങ്ങിവരാന്‍ അല്‍പ്പ സമയം കൂടി അവള്‍ അവിടെ ഇരുന്നു.
പിന്നെ ലീന എഴുന്നേറ്റു.

“സംഗീതെ,”

അകത്തേക്ക് നോക്കി ലീന വിളിച്ചു.

“ഞാന്‍ പോകുവാ കേട്ടോ! എനിക്ക് ചായ എടുക്കണ്ട!”

അകത്ത് നിന്നും പക്ഷെ പ്രതികരണമുണ്ടായില്ല.

“എടീ ഞാന്‍ പോകുവാന്ന്!!”
ലീന വീണ്ടും വിളിച്ചു പറഞ്ഞു.
എന്നിട്ട് അവള്‍ പുറത്തേക്ക് നടന്നു.
മുറ്റത്തേക്ക് ഇറങ്ങി മുമ്പോട്ട്‌ നടക്കാന്‍ തുടങ്ങിയ ലീന എന്തോ ഓര്‍ത്ത് പെട്ടെന്ന് നിന്നു.

“ഈശോയെ!!”

സംഗീതയുടെ വീടിന് നേരെ നോക്കി അവള്‍ സംഭ്രമത്തോടെ മന്ത്രിച്ചു.
പിന്നെ അവള്‍ വിറയ്ക്കുന്ന കാല്‍വെപ്പുകളോടെ വീടിന് നേരെ നടന്നു.
ഹാളിലെത്തി, ചുറ്റും നോക്കി.
ശബ്ദം കേള്‍പ്പിക്കാതെ അവള്‍ ഇടനാഴിയിലൂടെ അടുക്കളയുടെ ഭാഗത്തേക്ക് നടന്നു.
മൊബൈല്‍ കയ്യില്‍ കരുതാതിരുന്നതിനെ ഓര്‍ത്ത് അവള്‍ സ്വയം പഴിച്ചു.
അവളുടെ ദേഹം വിയര്‍പ്പ് പുതഞ്ഞു.
അടുക്കളയോട് ചേര്‍ന്ന മുറിയുടെ അടുത്തെത്തിയപ്പോള്‍ അവള്‍ ഒന്ന്‍ നിന്നു.
അതിന്‍റെ കതക് പതിയെ കാറ്റില്‍ അനങ്ങുന്നു!
അവിടെ നിന്നും അവള്‍ അടുക്കളയിലേക്ക് പാളി നോക്കി.
അവിടെ ആരെയും കണ്ടില്ല.
പിന്നെ മിടിക്കുന്ന ഹൃദയത്തോടെ അനങ്ങുന്ന വാതിലിനടുത്തേക്ക് നീങ്ങി.
അവള്‍ പതിയെ കതക് തുറന്നു.
പെട്ടെന്ന് അകത്ത് നിന്നും രണ്ടു കൈകള്‍ അവളുടെ കഴുത്തിന് നേരെ നീണ്ടു വന്നു.

അതിന്‍റെ പിമ്പില്‍ പശാചികത അതിന്‍റെ പാരമ്യത്തിലെത്തിയ ഒരു മുഖവും.

“നാരായണ മേനോന്‍!”

അയാളുടെ കൈകള്‍ തന്‍റെ കഴുത്തിനെ മുറുക്കുമ്പോള്‍ അവള്‍ ഭയഭീതിയോടെ മന്ത്രിച്ചു.
അയാളുടെ പിടി കഴുത്തില്‍ മുറുകുമ്പോള്‍ അവളുടെ കണ്ണുകള്‍ മുറിയിലെ ദൃശ്യങ്ങളില്‍ തറഞ്ഞു.
വീതിയുള്ള സെലോടേപ്പിനാല്‍ വായ് ബന്ധിക്കപ്പെട്ട്‌ സന്ധ്യയും സംഗീതയും.
ഇരുവരെയും രണ്ടു കസേരകളില്‍ ഇരുത്തിയിരിക്കുന്നു.
കസേരയുടെ കൈകളില്‍ അവരുടെ കൈകള്‍ സെല്ലോടേപ്പിനാല്‍ ബന്ധിച്ചിരിക്കുന്നു!
മറ്റാരേയോ കാത്തിട്ടെന്നോണം നാലഞ്ചു കസേരകള്‍ കൂടി അവിടെ നിരയായി ഇട്ടിരുന്നു.
തന്‍റെ ബലിഷ്ടമായ കൈകളില്‍ അയാള്‍ ലീനയെ കസേരയില്‍ ഇരുത്തി.
സര്‍വ്വ ശകിതിയുമെടുത്ത് അവള്‍ കുതറാന്‍ നോക്കിയെങ്കിലും അയാളുടെ കരുത്തിനു മുമ്പില്‍ അവള്‍ തളര്‍ന്നു.
അല്‍പ്പ സമയത്തിനുള്ളില്‍ സന്ധ്യയേയും സംഗീതയേയും പോലെ ലീനയും കസേരയില്‍ ബന്ധിക്കപ്പെട്ടു.

“പൊന്നുമോളെ!”

ലീനയെ നോക്കി അയാള്‍ പറഞ്ഞു.

“നിന്നെ തേടിയല്ല ഞാന്‍ വന്നത്! വന്നത് ഈ രണ്ടു കൂത്തിച്ചികളെയും തേടിയാ!”

ലീനയുടെ അധരം കൈവിരലുകള്‍ക്കിടയില്‍ ഞെരിച്ചുകൊണ്ട് മേനോന്‍ പറഞ്ഞു.

“എന്തിന് അവരെ, വൃത്തികെട്ടവനെ!!”

ലീന ചീറി.

“അവരെയല്ലല്ലോ! നിനക്ക് വേണ്ടത് എന്നെയല്ലേ! അവരെ അഴിച്ച് വിട്!”

അത് കേട്ട് അയാള്‍ ഉറക്കെ ചിരിച്ചു.

“നിന്നെ വേണം എനിക്ക്! ജീവനോടെ തിന്നാനും പുഴുങ്ങി തിന്നാനും! അതിന് മുമ്പ് എനിക്ക് ഈ മൂന്ന്‍ ദിവസങ്ങള്‍കൊണ്ട് ഒരുപാട് നഷ്ടങ്ങള്‍ ഉണ്ടാക്കിയത് ഈ രണ്ടു കൂത്തിച്ചി …അല്ല കൂത്തിച്ചി ഒരു നല്ല തെറി അല്ല..ഇവളൊക്കെ ചെയ്ത പണിത്തരം വെച്ച് നല്ല സൈസ് തെറി തന്നെ പറയണം! ഏറ്റവും സൈസ് തെറി എന്ന് പറയുന്നത് പൂറി എന്നല്ലേ? അതില്‍ക്കൂടുതല്‍ വലിയ തെറി നിന്‍റെ അറിവില്‍ ഉണ്ടോടീ ലീനെ? ഉണ്ടേല്‍ പറ! ഞാന്‍ അവരെ അങ്ങനെ വിളിക്കാം!”

അത് പറഞ്ഞ് അയാള്‍ കലിപ്പോടെ സന്ധ്യയുടെ വായ്‌ മൂടിക്കെട്ടിയ സെല്ലോ ടേപ്പ് വലിച്ചു മാറ്റി.
പെട്ടെന്നുള്ള വലിച്ചിലില്‍ അവളുടെ മുഖം മുറിഞ്ഞു ചോര വന്നു.

“ഇവളില്ലേ ഈ പൂറി മോള്…”

സന്ധ്യയുടെ മുഖത്ത് ആഞ്ഞൊരു അടി കൊടുത്ത് കഴിഞ്ഞ് മേനോന്‍ പറഞ്ഞു.

“നിനക്കറിയില്ല ലീന ഈ രണ്ടു പൂറികളും എന്നതാ ഈ രണ്ടുമൂന്നു ദിവസമായിട്ട് എനിക്കിട്ടു ഒണ്ടാക്കിയത് എന്ന്! ഇവള്മാരെ ഞാന്‍ ചോദ്യം ചെയ്തപ്പം പറഞ്ഞതാ നെനക്ക് ഒന്നും അറീത്തില്ലന്ന്‍…”

ലീന ഒന്നും മനസ്സിലാകാതെ സന്ധ്യയേയും സംഗീതയേയും നോക്കി.

“തൊടങ്ങിയത് ഇവളാ!”

വീണ്ടും സന്ധ്യയുടെ മുഖത്ത് ആഞ്ഞടിച്ച് അയാള്‍ പറഞ്ഞു.
ലീന അത് കണ്ട് കസേരയില്‍ നിന്നും കുതറാന്‍ ശ്രമിച്ചു.

“വില്ലനാ ഞാന്‍!”

ലീനയുടെ മുഖത്തെ ഭാവം കണ്ടിട്ട് മേനോന്‍ പറഞ്ഞു.

“അപ്പം വയലന്‍സെ ഉണ്ടാവൂ. നല്ല ക്ലാസ്സ് വയലന്‍സ്! അതിന് ഡിസ്ക്ലൈമര്‍ വെക്കാനൊന്നും എന്നെ കിട്ടില്ല! ഈ സന്ധ്യ എന്‍റെ കമ്പനീല്‍ ഞാനില്ലാതെ കേറിപ്പറ്റി! അതും എന്‍റെ സെക്രട്ടറി ആയിട്ട്…എന്നിട്ട് എന്‍റെ മോളോട് അടുക്കാന്‍…”

മേനോന്‍ സന്ധ്യയെ നോക്കി.

“അല്ലേടീ?”

മുഷ്ടി ചുരുട്ടിക്കൊണ്ട് അയാള്‍ സന്ധ്യയോടു ചോദിച്ചു.
സന്ധ്യ ദയനീയമായി തലകുലുക്കി.
ലീന അദ്ഭുതത്തോടെ സന്ധ്യയെ നോക്കി.

“എന്തിന്? അതൊന്നു സത്യം സത്യമായി ഒന്ന് വിശദീകരിച്ചേ… ഡിസ്ക്ലൈമര്‍ വെക്കാത്ത എന്‍റെ ഇടിയ്ക്ക് നല്ല ഊക്കല്ലേ? അത് വേണ്ടെങ്കില്‍ പറ മോളെ!”

“രേണുകയോട് അടുക്കാന്‍,”

“എന്തിന്?”

അത് പറയാന്‍ ആള്‍ വിസമ്മതിച്ചു.

“എടീ.!!”

അലറിക്കൊണ്ട് അയാള്‍ കൈ ഉയര്‍ത്തി.

“അവളെ അടിക്കരുത് ഇനി!”

ലീന ശബ്ദമുയര്‍ത്തി.

“അടിക്കരുത് അവളെ!”

“ശരി അടിക്കുന്നില്ല! നീ അവളോട്‌ ഞാന്‍ ചോദിച്ചതിനു ഉത്തരം തരാന്‍ പറ!”

“പറ മോളെ! നീയെന്തിനാ ഇങ്ങനെ തല്ലു മേടിച്ച് കൂട്ടുന്നെ?”

സന്ധ്യ ലീനയെ ദയനീയമായി നോക്കി.

“ആന്‍റി അത്…”

“ഫ!!”

മുഷ്ടി ചുരുട്ടി മേനോന്‍ വീണ്ടും അലറി.

“അത് കുത് എന്നൊക്കെ പറയാതെ വേഗം പറ!”

“രേണുകയെ നിങ്ങടെ അടുത്ത് എത്തിക്കാന്‍…”

“എന്നിട്ട് എന്നെക്കൊണ്ട് ഊക്കിക്കാന്‍ അല്ലെ? അല്ലേടീ? ഊക്കി മോളെ! സൂപ്പറായി ഊക്കി! ജീവനോടെം അല്ലാതെം!”

അയാളുടെ വാക്കുകള്‍ കേട്ട് ലീനയ്ക്ക് ഓക്കാനം വന്നു.

“എന്തിനാടീ അങ്ങനെ ചെയ്യാന്‍ പ്ലാനിട്ടെ?”

മേനോന്‍ ചോദിച്ചു.

“പ്രതികാരം ചെയ്യാന്‍!”

“എന്തിന് നിന്‍റെ തന്തക്കഴുവേറീനെ ഞാന്‍ തട്ടിയതിനോ?”

സന്ധ്യ വീണ്ടും ദയനീയമായി തലയാട്ടി.
സന്ധ്യയില്‍ നിന്നും കേട്ട വാക്കുകള്‍ ലീനയെ അമ്പരപ്പെടുത്തി.
താന്‍ ആഗ്രഹിച്ച പ്രതികാരം, അത് നടപ്പാക്കുവാന്‍, തന്‍റെ ഉറ്റമിത്രം സംഗീതയും മകളും നേരത്തെ തന്നെ തുടങ്ങിയെന്നോ!
അവള്‍ അവിശ്വസനീയതോടെ, അലിവോടെ സംഗീതയേയും സന്ധ്യയേയും മാറി മാറി നോക്കി.
മേനോന്‍ സംഗീതയുടെ അടുത്തേക്ക് ചെന്ന് അവളുടെ വായ്‌ മൂടിയിരുന്ന സെല്ലോ ടേപ്പ് വലിച്ചൂരി.
ശക്തിയായി വലിച്ചതിനാല്‍ അവളുടെ ചുണ്ടുകളും മുഖവും മുറിഞ്ഞു.

“നിന്‍റെ ഐഡിയ ആണോടീ ഇത്?”

മുഷ്ടി ചുരുട്ടി അവളുടെ മുഖത്ത് സര്‍വ്വശക്തിയുമെടുത്ത് ഇടിച്ചു കൊണ്ട് മേനോന്‍ ചോദിച്ചു.
ഇടിയില്‍ സംഗീതയുടെ മുഖം ചുവന്നു തടിച്ചു.

“നിര്‍ത്ത്!!”

ആ കാഴ്ച്ച കണ്ട് മനസ്സ് തകര്‍ന്ന് ലീന നിലവിളിച്ചു.

“അവളെ അടിക്കരുത്. നിങ്ങള്‍ക്ക് വേണ്ടത് എന്നെയല്ലേ! എന്നെ എന്തും ചെയ്തോ! അവരെ ഉപദ്രവിക്കരുത്!”

“ആഹാ! എന്തും ചെയ്യാവോ? നിന്നെ എന്തും ചെയ്യാവോ? നേര്?”

മേനോന്‍ മുമ്പോട്ട് വന്ന് രണ്ടുകൈകളും കൊണ്ട് സാരിക്ക് പുറത്ത് കൂടി അവളുടെ ഇരുമുലകളും കശക്കി പിഴിഞ്ഞ് അവളെ ക്രൂരമായി നോക്കി.

“ആഅഹ്!! അമ്മെ!!”

അസഹ്യമായ വേദനയാല്‍ ലീന പുളഞ്ഞു.

“നിന്നെ ഉപദ്രവിക്കാതെ ഇരിക്കണേല്‍ ഞാന്‍ നിന്‍റെ കൂട്ടുകാരിയെ ഒന്ന് സ്നേഹിക്കുമ്പം നീ ഞാന്‍ ചോദിക്കുന്നതിനു മണി മണിപോലെ ഉത്തരം താടീ…”

സംഗീതയെ നോക്കി മേനോന്‍ പറഞ്ഞു.

“എന്തിനാടീ നീ നിന്‍റെ മോളെ പറഞ്ഞുവിട്ട് എന്‍റെ മോള്‍ രേണുകേനെ വശത്താക്കിച്ചേ?”

ലീനയുടെ ഒരു മുലയില്‍ നിന്നും കയ്യെടുക്കാതെ മറ്റെക്കൈകൊണ്ട് മുണ്ടിനുള്ളില്‍ നിന്നും തന്‍റെ ഉദ്ധരിച്ച ലിംഗമെടുത്ത് ലീനയുടെ കവിളില്‍ മുട്ടിച്ചുകൊണ്ട് മേനോന്‍ ചോദിച്ചു.

“നിന്‍റെ വായില്‍ ആണ് വെക്കേണ്ടത് മോളെ…”

ലീനയുടെ കവിളില്‍ വെച്ച് ലിംഗത്തിന്റെ മകുടം അമര്‍ത്തി ഉരച്ചുകൊണ്ട് മേനോന്‍ പറഞ്ഞു.

“പക്ഷെ നീയിപ്പം നല്ല കലിപ്പില്‍ നിക്കുവല്ലേ? എന്‍റെ കുണ്ണ കടിച്ച് മുറിക്കാന്‍ പാകത്തിലുള്ള കലിപ്പില്‍! അതുകൊണ്ട് തല്ക്കാലം നിന്‍റെ മൊഖത്ത് വെച്ച് ഞാന്‍ ഇച്ചിരെ കഴപ്പ് തീര്‍ത്തോളാം,”

“പറയെടീ”

സംഗീതയെ നോക്കി അയാള്‍ പറഞ്ഞു.

“നീയാണോ ഇവളെ, നിന്‍റെ മോളെ പറഞ്ഞു വിട്ടത്? നിന്‍റെ ഐഡിയ ആരുന്നോ അത്?”

“അതെ!”

“കാരണം എന്നാ?”

“കാരണം കൊറെ ഉണ്ട്!”

“തള്ളേം മോളും ഇങ്ങോട്ട് നോക്ക്!ഇവിടെ, ഞാനീ സാധനം നിങ്ങടെ ലീനെടെ മൊഖത്ത് ഇട്ട് ഇങ്ങനെ ഒരച്ച് ഒരച്ച് ഇച്ചിരെ കഴപ്പ് മാറ്റുമ്പം ഇതേന്ന് കണ്ണ്‍ മാറ്റല്ല്! നിങ്ങള് തള്ളേം മോളും പോലെ രണ്ടു തെരുവ് പൂറികള്‍ ഇങ്ങനെ നോക്കി നിക്കുമ്പം ഇവടെ മൊഖത്ത് ഇട്ടിത് ഒരക്കുമ്പം എന്നാ ഒരു ത്രില്ലാന്നു അറിയാവോ? കണ്ടോ ഈ വയലന്‍സിന്‍റെ ബാക്ക് ഗ്രൌണ്ടിലും എന്നാ കട്ടിയാ! ആ ഇവളുടെ സോഫ്റ്റ്‌ കവിളേല്‍ ഇട്ട് ഇങ്ങനെ ഞെക്കി ഒരയ്ക്കുമ്പം ഹാ ..ഹാ…”

അയാള്‍ നിര്‍വ്വചിക്കാനാകാത്ത സുഖ നിര്‍വൃതിയില്‍ ഒരു നിമിഷം കണ്ണുകള്‍ അടച്ചു.

“ആ പറഞ്ഞെ പറഞ്ഞെ …കാരണം പറഞ്ഞെ!”

കണ്ണുകള്‍ തുറന്നുകൊണ്ട് മേനോന്‍ പറഞ്ഞു.

“എന്നെ ഉപദ്രവിച്ചില്ലെ ഒരുപാട് നിങ്ങള്‍?”

സംഗീത കരഞ്ഞുകൊണ്ട് ചോദിച്ചു.

“പലര്‍ക്കും കൊണ്ടുപോയി വിറ്റില്ലേ? എന്നെ രക്ഷപ്പീടുത്തിയ സാമുവേല്‍ അച്ചായനെ നിങ്ങള്‍ കൊന്നില്ലേ? എന്‍റെ കുട്ടികളുടെ അച്ഛനെ കൊന്നില്ലേ? എന്‍റെ ലീനേനെ നിങ്ങള് കൊല്ലാന്‍ നോക്കീല്ലേ?”

“ഓഹോഹോ!!”

ഉദ്ധരിച്ച് കട്ടിയായ ലിംഗം ലീനയുടെ കവിളില്‍ കുത്തി അമര്‍ത്തിക്കൊണ്ട് അയാള്‍ പരിഹാസത്തോടെ ശബ്ദമിട്ടു.

“അപ്പം അതിന് പ്രതികാരം ചെയ്തതാ അല്ലെ?”

അയാള്‍ ഉറക്കെ ചിരിച്ചു.

“എങ്ങനെയാടീ നീ രേണുകയെ വളച്ചേ? നിന്‍റെ കൂട്ടത്തി കൂട്ടീത്?”

അയാള്‍ സന്ധ്യയെ നോക്കി.

“ഞാന്‍ പല ആവശ്യത്തിനും നിങ്ങടെ വീട്ടില്‍ വന്നിരുന്നു…”

സന്ധ്യ പറഞ്ഞു.

“ആദ്യമായി സംസരിച്ചപ്പം തന്നെ മനസ്സിലാക്കി രേണുകയ്ക്ക് ആണുങ്ങളോട് ഭയങ്കര ഇഷ്ടമാണ് എന്ന് ..എനിക്ക് നിങ്ങളെ നേരിട്ട് കൊല്ലണം എന്നേ

ഉണ്ടായിരുന്നുള്ളൂ…എന്‍റെ മമ്മീനേ ഉപദ്രവിച്ചതിന് എന്‍റെ പപ്പായെ കൊന്നതിന്, സാമുവല്‍ അങ്കിളിനെ കൊന്നതിന്…രേണുകയുടെ പ്രശ്നം മനസിലാക്കിയപ്പം എനിക്ക് മനസിലായി എനിക്ക് മറ്റൊരു രീതീല്‍ റിവഞ്ച് ചെയ്യാം എന്ന് …നിങ്ങളേം അവളേം വെച്ച് …”

സന്ധ്യ ഒന്ന് നിര്‍ത്തി അയാളെ നോക്കി.

“പിന്നെ വാട്ട്സ് ആപ്പിലൂടെ ഒക്കെ ചാറ്റ് ഒക്കെ ചെയ്ത് കൂടുതല്‍ അടുത്തു…”

അവള്‍ തുടര്‍ന്നു.

“സെക്സിനോടുള്ള രേണുകയുടെ ആര്‍ത്തി ഞാന്‍ ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചു. നിങ്ങള് സ്ഥിരം രേഷ്മേടെ അടുത്ത് പോകുന്ന ആളാണ്‌ ഞാന്‍ മനസിലക്കി. അങ്ങനെ അമ്മയുടെ കൂടെ ഞാന്‍ രേണുകയെ രേഷ്മേടെ അടുത്ത് വിട്ടു..

“അന്ന് നീ എങ്ങനെയാ അവളെ ചാടിച്ചേ?”

“ഞാന്‍ അന്ന് നിങ്ങടെ വീട്ടില്‍ വന്നിരുന്നു…”

സന്ധ്യ തുടര്‍ന്നു.

“നിങ്ങടെ ഭാര്യേടെ കൂടെ രേണുക അകത്ത് നില്‍ക്കുമ്പോള്‍ ഞാന്‍ പുറത്ത് ഉണ്ടായിരുന്നു. ഞാനാ അവളെ വീട്ടീന്ന് വിളിച്ച് കൊണ്ടുപോയെ,”

മേനോന്‍ ഒരു നിമിഷം എന്തോ ആലോചിച്ചു.

“ഞാന്‍ മംഗലാപുരം പോയ ദിവസമല്ലേ എന്‍റെ ഓഫീസില്‍ നീ ആദ്യമായി വന്നെ?”

ആലോചനയ്ക്ക് ശേഷം മേനോന്‍ ചോദിച്ചു.

“അന്ന് ആരുടെ കൂടെയാടീ നീ അവിടെ വന്നെ? ആരാരുന്നു ആ ചെറുക്കന്‍? അവന്‍ തന്നെയല്ലേ ഇന്നലെ രേഷ്മേടെ സ്പായില്‍ വന്ന് ഞാനും രേഷ്മേം പറഞ്ഞത് ഒക്കെ മൊബൈലില്‍ റിക്കോഡ്‌ ചെയ്തെ? ആരാരുന്നു അവന്‍? പറയെടീ ആരരുന്നു അവ …..”

പറഞ്ഞു തീരുന്നതിന് മുമ്പ് മേനോന്‍റെ മുഖമടച്ച് കൊക്കക്കോളയുടെ ഒരു ഫുള്‍ ബോട്ടില്‍ വന്ന് പതിച്ചു.
അയാള്‍ പിമ്പോട്ട് മലര്‍ന്ന് വീണു.

“ഇര്‍ഫാന്‍! ഇര്‍ഫാന്‍ ബഷീര്‍!”

മേനോന്‍ ചോദിച്ചതിനു ഉത്തരമെന്നോണം കടന്നുവന്ന ചെറുപ്പക്കാരന്‍ പറഞ്ഞു.
സംഗീതയുടെ മുഖത്ത് നിലാവ് ഉദിച്ചത് പോലെ പുഞ്ചിരി വിടര്‍ന്നു.

“നീ കാരണം ആത്മഹത്യ ചെയ്ത ഒരു സാധു സ്ത്രീയുടെ മകന്‍!”

അയാളുടെ മുഖത്ത് വിലങ്ങനെ ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടി ഇര്‍ഫാന്‍ പറഞ്ഞു.

“നീ ബ്രയിന്‍ വാഷ് ചെയ്ത് നരകപിശചാക്കിമാറ്റിയ ഒരു മനുഷ്യന്‍റെ മകന്‍!”

അടുത്ത കാലും അയാളുടെ മുഖത്ത് പതിഞ്ഞു .
മേനോന്‍റെ ചുണ്ടുകളും കവിളും പൊട്ടി, കണ്ണുകള്‍ കലങ്ങി. മുഖം ചുവന്നു പൊട്ടി ചൊര വന്ന് ഒഴുകാന്‍ തുടങ്ങി.
അയാള്‍ മലര്‍ന്ന് മലച്ച് അവന്‍റെ മുമ്പില്‍ക്കിടന്നു.
അവന്‍ പെട്ടെന്ന് ആദ്യം ലീനയുടെയും പിന്നെ സംഗീതയുടെയും സന്ധ്യയുടെയും കെട്ടുകള്‍ അഴിച്ചു.

“മേനോന്‍ ശരിക്കും പെരുമാറിയല്ലോ!”

സംഗീതയുടെ കവിളില്‍ തലോടി ഇര്‍ഫാന്‍ പറഞ്ഞു.

പിന്നേ അവന്‍ നിലത്ത് നിന്നു കൊക്കക്കോള പാനീയം നിറഞ്ഞ ബോട്ടില്‍ കൈയ്യിലെടുത്തു.

“സന്ധ്യേ!”
അവന്‍ അവളെ വിളിച്ചു.
സന്ധ്യ ഇര്‍ഫാനെ നോക്കി.

“നീ ആന്റമാരെ വിളിച്ചോണ്ട് അപ്പുറത്ത് പോ! എന്നിട്ട് മുറിവൊക്കെ വാഷ് ചെയ്ത് മരുന്ന് എന്തെങ്കിലും അപ്പ്ളൈ ചെയ്യ്‌!”

സന്ധ്യ അവരേയും കൂട്ടി അകത്തേക്ക് പോയി.
ഇര്‍ഫാന്‍ അയാളെ പിടിച്ച് എഴുന്നേല്‍പ്പിച്ചു.

“എന്‍റെ വാപ്പയെ നീ കൊന്ന രീതി ഒക്കെ ഞാന്‍ ടി വിയില്‍ കണ്ടു,”

അയാളുടെ കോളറിനു പിടിച്ച് ഉയര്‍ത്തി ഇര്‍ഫാന്‍ പറഞ്ഞു.

“അതില്‍ എനിക്ക് പരാതിയില്ല. നിന്‍റെ കൂട്ടത്തില്‍ ചേര്‍ന്ന് നിനക്ക് വേണ്ടി ഒരുപാട് ഹറാം പിറപ്പ്‌ കാണിച്ചതല്ലേ. പടച്ചോന്‍ കൊടുത്ത ശിക്ഷയായി ഞാനതങ്ങ് വരവ് വെക്കും! പക്ഷെ…”

അവന്‍ കൊക്കക്കോള ബോട്ടില്‍ ഉയര്‍ത്തി.

“എന്‍റെ ഉമ്മച്ചി …. ആ പാവത്തിനോട് നീ ചെയ്ത ഹറാം പിറപ്പ്‌ പടച്ചോന്‍ പൊറുത്താലും ഞാന്‍ പൊറുക്കില്ല!”

ഉയര്‍ന്ന ബോട്ടില്‍ ശക്തിയായി താഴേക്ക് പതിച്ചു. മേനോന്‍റെ അരക്കെട്ടില്‍. ലിംഗവും വൃഷണങ്ങളും കൂട്ടി ആഞ്ഞൊരടി!

“ആഹഹാഹ്!!”

ആ പരിസരം മുഴുവന്‍ അയാളുടെ നിലവിളിയാല്‍ മുഴങ്ങി.

“കരയല്ലേ!”

ഇര്‍ഫാന്‍ പറഞ്ഞു.

“നിന്‍റെ ഡ്യൂട്ടി കരച്ചില്‍ അല്ല; കരയിപ്പിക്കല്‍ അല്ലെ? അതിന്‍റെ ഉസ്താദ് അല്ലെ നീ!!”

ബോട്ടില്‍ വീണ്ടും വീണ്ടും ഉയര്‍ന്ന് താഴ്ന്നു.
മേനോന്‍റെ കസവ് മുണ്ടിന്റെ അരക്കെട്ടിന്റെ ഭാഗം ചോരയാല്‍ കുതിര്‍ന്നു.

“നിന്‍റെ അണ്ടി ഇനി വര്‍ക്ക് ചെയ്യില്ല…”

ഇര്‍ഫാന്‍ പറഞ്ഞു.

“ഇതല്ലാരുന്നോ നിന്‍റെ പ്രശ്നം? നിന്‍റെ അണ്ടീടെ ഒടുക്കത്തെ സ്റ്റാമിന അല്ലാരുന്നോ നിന്‍റെ പ്രശ്നം? ഗൂഗിളില്‍ ശരിക്കും സെര്‍ച്ച് ചെയ്തിട്ട് അണ്ടീടെ ഓവര്‍ ടൈം വര്‍ക്ക് കുറയ്ക്കുന്ന വിദ്യ ഞാന്‍ പഠിച്ചു മേന്‍നേ! രണ്ടു ലിറ്റര്‍ കൊക്കക്കോള നിറച്ച ഇമ്മാതിരി ഒരു ബോട്ടില്‍ കൊണ്ട് നാലടി അണ്ടിക്കിട്ടും ഉണ്ടയ്ക്കിട്ടും കൊടുത്താല്‍ ജീവിതകാലം മൊത്തം തലകീഴായി അണ്ടി തപസ്സ് ചെയ്തോളും എന്നാ വിക്കിപ്പീഡിയയില്‍ വാത്സ്യായന മുനി എഴുതി വെച്ചിരിക്കുന്നെ. നാലിന് പകരം എട്ടടിയാണ് ഞാന്‍ തന്നിരിക്കുന്നത്. എണ്ണം തെറ്റാതെ എട്ടടി! എപ്പടി?”

വേദനയാല്‍ പുളഞ്ഞ് മേനോന്‍ ദീനദീനം കരയുകയാണ്.

അല്‍പ്പം കഴിഞ്ഞ് അയാള്‍ ബോധരഹിതനായി നിലം പൊത്തി.
ഇര്‍ഫാന്‍ ലീനയുടെയും സംഗീതയുടെയും സന്ധ്യയുടെയും അടുത്തേക്ക് പോയി.
അപ്പോഴേക്കും ലീന രണ്ടുപേരുടെയും മുറിവ് ശരിക്കും കഴുകി മരുന്ന് വെച്ചു കെട്ടിയിരുന്നു.

“ഇര്‍ഫാനെ അയാള്‍ എന്ത്യേ?”

സംഗീത അവന്‍ വരുന്നത് കണ്ട് ചോദിച്ചു.

“അയാള്ക്ക് കുഴപ്പമില്ല…”

ഇര്‍ഫാന്‍ പറഞ്ഞു.

“പോലീസിനെ അറിയ്ക്കണ്ടേ?”

ലീന ചോദിച്ചു.

“വേണം!”

ഇര്‍ഫാന്‍ പറഞ്ഞു.

“ലോ കോളേജില്‍ ഇതുവരെ പോകാത്ത ഏത് മണ്ടന്‍ ജഡ്ജിക്കും കണ്ണും അടച്ച് തൂക്ക് കയര്‍ വിധിക്കാന്‍ പാകത്തിലുള്ള ക്രൈം അയാള് ചെയ്തിട്ടുണ്ട്…മീഡിയയുടെ മുമ്പില്‍ വെച്ചാണ്‌ അയാള്‍ ചാടിപ്പോയത്. മീഡിയ തന്നെ സാക്ഷി…പിന്നെ രേഷ്മയെ പൊക്കി…അവളുടെ കയ്യിലാണ് മേനോന്‍ സര്‍വ്വ തെളിവും സൂക്ഷിച്ചിരുന്നത്…അതടക്കം..മാത്രമല്ല കുറെ മണിലോണ്ടറിങ്ങും മറ്റ് അധോലോക പ്രവര്‍ത്തനോം ഒക്കെയായി കൊറേ കാലമായി പോലീസ് അയാടെ പിറകെ തന്നെയുണ്ട്…ഇവനെ പൂട്ടാന്‍ വേണ്ടി നടക്കുവാരുന്നു പോലീസ് ….ഇവനും രേഷ്മേം കൂടി എത്ര പെമ്പിള്ളേരുടെ ലൈഫാ കുട്ടിച്ചോറാക്കിയിരിക്കുന്നെന്ന് വല്ല പിടീം ഒണ്ടോ? സിറിയേക്കും ഇസ്രയേലിലേക്കും ഒക്കെ നീളുന്ന സെക്സ് ട്രാഫിക്കിന്റെ കിംഗ്‌ പിന്‍ ആണ് ഇയാളും രേഷ്മേം…”

ഇര്‍ഫാന്‍ നോക്കുമ്പോള്‍ ലീനയുടെ കണ്ണുകള്‍ സംഗീതയുടെ മുഖത്താണ്.
അതില്‍ നിറയെ കൃതജ്ഞതയും സ്നേഹവും.

“എന്താടി?”

അത് കണ്ട് സംഗീത വാത്സല്യത്തോടെ ചോദിച്ചു.

“എന്നാലും മോളെ….”

ലീന പറഞ്ഞു.

“നീ ഞാനറിയാതെ അയാളെ പിടിക്കാന്‍…”

“അമ്മ മാത്രമല്ല…”

സന്ധ്യ ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഞാനും ഉണ്ട് ….”

ലീന വാത്സല്യത്തോടെ അവളുടെ തലമുടി തഴുകി.

“ഞാന്‍ എങ്ങനെ അയാളെ വകവരുത്താന്‍ ശ്രമിക്കതിരിക്കും ലീനെ?”

സംഗീത ചോദിച്ചു.

“നിന്‍റെ അച്ചായനും നീയും ഉള്ളത് കൊണ്ടുമാത്രം ജീവനോടെ ഇരിക്കുന്നയാളാണ് ഞാന്‍..അതിന് ഇത്രയൊന്നും ചെയ്താല്‍ പോര!”

“എടീ പിള്ളേര് എന്നാ വരാത്തെ?”

ലീന ചോദിച്ചു.
ആ നിമിഷം ഗേറ്റില്‍ ഒരു ഓട്ടോറിക്ഷാ വന്ന് നിന്നു.
അതില്‍ നിന്നും ശ്യാമും ഡെന്നീസും ചാടിയിറങ്ങി വീടിന് നേരെ തിടുക്കത്തില്‍ വരുന്നത് അവര്‍ കണ്ടു.
അവരെ കണ്ട് എല്ലാവരും എഴുന്നേറ്റു.

“ഇതെന്താ മമ്മി? എന്താ ഇങ്ങനെ?”

സന്ധ്യയുടെയും സംഗീതയുടെയും മുഖത്തെ മുറിവുകള്‍ കണ്ട് അവര്‍ ചോദിച്ചു.
ഉണ്ടായതൊക്കെ മൂന്ന്‍ സ്ത്രീകളും മാറി മാറി പറഞ്ഞു.
എല്ലാം കേട്ട് കഴിഞ്ഞ് ഡെന്നീസും ശ്യാമും നന്ദിയോടെ ഇര്‍ഫാനെ നോക്കി.

“താങ്ക്സ് ബഡി!!”

അവര്‍ ഇരുവരും അവനെ ആലിംഗനം ചെയ്തു.

“എനിക്ക് ഇതൊക്കെ ചെയ്യാന്‍ വേറെ ആരാടാ ഉള്ളത്…”

ഇര്‍ഫാന്‍ കണ്ണുനീരോടെ പറഞ്ഞു.

“ഉമ്മച്ചി നഷ്ട്ടപ്പെട്ടെപ്പിന്നെ തെരുവില്‍ തെണ്ടി നടന്ന എന്നെ കണ്ടുപിടിച്ച് യത്തീം ഖാനേല്‍ ചേര്‍ത്ത് ..എന്‍റെ ലൈഫിന് വേണ്ടതൊക്കെ തന്ന് വിദ്യാഭ്യാസം ചെയ്യിച്ച് …. അതൊക്കെ നിന്‍റെ മമ്മീം നീയും ഒക്കെയല്ലേ….അതൊക്കെ നോക്കുമ്പം ഞാന്‍ ചെയ്തതൊക്കെ എന്ത്?”

“ഏതായാലും അ മഹാനെ ഒന്ന് ഞങ്ങള്‍ കൂടി ഒന്ന് കാണട്ടെ!”

അത് പറഞ്ഞ് ശ്യാമിനോടൊപ്പം ഡെന്നീസ് അകത്തേക്ക് തിരിഞ്ഞു.
അങ്ങോട്ട്‌ തിരിഞ്ഞതും ഷോക്കടിച്ചത് പോലെ അവര്‍ നിശ്ചലം നിന്നു.
മറ്റുള്ളവരും.
ചോരയില്‍ കുളിച്ച മുണ്ടും വാരിപ്പിടിച്ച് മറ്റേക്കൈയില്‍ തോക്കുമായി നില്‍ക്കാന്‍ ആയാസപ്പെട്ട്‌ മേനോന്‍!

“ഹഹഹ!!”

വേദനകൊണ്ട് പുളയുന്നതിനിടയിലും മേനോന്‍ ചിരിച്ചു.

“കളി ..കളിക്കുന്നത് ..മേന്‍ മെനോനോടാ മക്കളെ! മേനോന്‍ തോ ..തോറ്റിട്ടില്ല ഇന്ന് ..ഇന്ന് വരെ…”

അത് പറഞ്ഞതും അയാളുടെ തോക്ക് വെടിപൊട്ടിച്ചതും ഒരേ സമയം.

വെടിയേറ്റത് ലീനയുടെ കാലില്‍!

“എടാ!”

അലറിക്കൊണ്ട് ടെന്നീസ് മുമ്പോട്ട്‌ കുതിച്ചു.

അടുത്ത വെടി പൊട്ടി.

“ആഹ്ഹ്ഹ!!”

വെടിയേറ്റയാള്‍ നിലംപൊത്തി.
അതാരാണ് എന്നറിയാന്‍ എല്ലാവരും നോക്കി.

“ഋഷി!!”

മേനോന്‍ മന്ത്രിച്ചു.
അവന്‍റെ തുടയിലാണ് വെടിയേറ്റത്.
ആ ബഹളത്തിനിടയില്‍ ഋഷിയുടെ കാര്‍ മുറ്റത്ത് വന്ന് നിര്‍ത്തിയതും അവന്‍ ചാടിയിറങ്ങി അങ്ങോട്ട്‌ കുതിച്ചെത്തിയതും ആരും കണ്ടിരുന്നില്ല.
തന്‍റെ നേരെ കുതിക്കുന്നവരുടെ നേരെ മേനോന്‍ വീണ്ടും നിറയൊഴിക്കാന്‍ മുതിര്‍ന്നു.
അപ്പോള്‍ വെടി പൊട്ടി.
മേനോന്‍റെ തോക്കില്‍ നിന്നല്ല.
എ സി പി വിന്‍സെന്റിന്റെ തോക്കില്‍ നിന്നും.
രേഷ്മ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അവിടെ എത്തിയതായിരുന്നു എ സി പിയും പോലീസ് സംഘവും.

കാല്‍ മുട്ടില്‍ വെടിയേറ്റ മേനോന്‍ നിലംപതിച്ചു.

“ടേക് ഹിം!”

എ സി പി ഗര്‍ജ്ജിച്ചു.
****************************************

തൃശൂര്‍ ജില്ലയുടെ മഴക്കാട് എന്നറിയപ്പടുന്ന ഭാഗമാണ് വെള്ളിമാന്‍കാട്.
നിബിഡ വനമാണ്!
കാടിനുള്ളിലെ കുളം ലീനയുടെയും ഡെന്നീസിന്‍റെയും സംഗീതയുടെയും ശ്യാമിന്റെയും സന്ധ്യയുടെയും പ്രിയപ്പെട്ട താവളമായിരുന്നു.
പ്രത്യേകിച്ച് വേനല്‍ക്കാലങ്ങളില്‍.
എല്ലാവര്‍ക്കും നാലഞ്ചു ദിവസം അവധികിട്ടുമ്പോള്‍ കാടിന്‍റെ ദുര്‍ഗ്രാഹ്യതയിലും പച്ച നിറത്തിന്റെ വിസ്മിത സങ്കീര്‍ണ്ണതകളിലും ദിവസങ്ങളോളം പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാതെ അവര്‍ ചുറ്റിക്കറങ്ങുമായിരുന്നു.
വെളുപ്പിന് തന്നെ അവര്‍ കറക്കം തുടങ്ങും.
കഴിക്കാന്‍ യാതൊന്നും കരുതുകയില്ല.
നിബിഡമായി വളര്‍ന്നു നില്‍ക്കുന്ന മുളങ്കാടുകളുടെ തണലില്‍, തടാകത്തില്‍ നിന്ന് വീശുന്ന കുളിര്‍മ്മയുള്ള കാറ്റില്‍, പാട്ടുകള്‍ പാടിയും കുട്ടികള്‍ കേള്‍ക്കുന്നുണ്ടെങ്കിലും അവര്‍ കൂട്ടുകാരെപ്പോലെയായതിനാല്‍ ലീനയും സംഗീതയും തങ്ങളുടെ യൌവ്വനത്തിന്റെ വന്യമായ നാളുകളിലെ കഥകള്‍ പറഞ്ഞും മണിക്കൂറുകളോളം ഉറങ്ങിയും അവര്‍ സമയം പിന്നിടും.
സാമുവേലും രാജീവനുമുള്ള കാലം മുതല്‍ക്ക് തുടങ്ങിയ ഒരു പരിപാടിയാണ് അത്.
കാട്ടില്‍ പോകുമ്പോഴൊക്കെ അവര്‍ ആ തടാകത്തിലേക്ക് പോകുമായിരുന്നു.
വേനലിന്‍റെ അസഹീനമായ ഉഷ്ണം ഒരിക്കലും തടാകത്തിന്റെ പരിസരങ്ങളിലേക്ക് കടന്നു വന്നിരുന്നില്ല.
പരിസരങ്ങള്‍ നിറയെ പച്ചയുടെയും നീലയുടെയും നിറഭേദങ്ങളില്‍ കുതിര്‍ന്നു കിടന്നു.
തടാകത്തിന്റെ വിശാലമായ പരപ്പും അതിന് ചുറ്റുമുള്ള മുളങ്കാടുകളുടെ നിബിഡതയും അതിനുമപ്പുറത്തെ വനഗഹനതയും മുകളിലെ മേഘങ്ങളില്ലാത്ത ആകാശവും എപ്പോഴും പച്ചയിലും നീലയിലും മുങ്ങിക്കുതിര്‍ന്നു കിടന്നു.
പക്ഷികളുടെ ശബ്ദവും കാറ്റിലുലഞ്ഞു നൃത്തം ചെയ്യുന്ന മുളങ്കാടുകളുടെ മര്‍മ്മരങ്ങളും തടാകത്തിന്റെ പരിസരങ്ങള്‍ക്ക് അഭൌമവും നിഗൂഡാത്മകതയും നല്‍കിയിരുന്നു.
അന്ന് സംഗീതയും ഇര്‍ഫാനും ലീനയും ഋഷിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഡെന്നീസും ശ്യാമും സന്ധ്യയും അവരെ തനിച്ചു വിട്ടു.
അവര്‍ തമിലുള്ള ബന്ധം അല്‍പ്പം കൂടി പുഷ്പ്പിക്കണമെങ്കില്‍ അതാണ്‌ നല്ലതെന്ന് മൂവരും തീരുമാനിക്കുകയായിരുന്നു.
തടാകത്തിന്റെ മുമ്പില്‍ നില്‍ക്കുന്ന ലീനയെ കണ്ടപ്പോള്‍ ഋഷിയുടെ അനിയന്ത്രിതമായ പ്രലോഭനം കീഴടക്കി.
മദാലസയായ വനമോഹിനിയുടെ രൂപമാണവള്‍ക്ക് അപ്പോഴെന്ന് അവന് തോന്നി.
വെള്ളിമാന്‍കാട്ടിലെ മദ്ധ്യത്തിലുള്ള തടാകക്കരയില്‍, പച്ച ചുരിദാറില്‍ നിറഞ്ഞുനിന്ന അവളുടെ സൌന്ദര്യം തനിക്ക് അപ്രാപ്യമായതാണെന്ന് അപ്പോഴവന് തോന്നി.
പ്രകൃതിയുടെ വന്യ സൌന്ദര്യത്തിന്‍റെ മടിത്തട്ടില്‍, ദേഹകാന്തികതയുടെ വശ്യഗന്ധവും ജലനിര്‍ജ്ജരിപോലെ ഇടതൂര്‍ന്ന തലമുടിയില്‍ നിന്ന് മോഹനമായ വെളിച്ചെണ്ണയുടെ സുഗന്ധവും ബഹിര്‍ഗ്ഗമിപ്പിച്ച് അവള്‍ നിന്നു.
നീണ്ട മിഴികളിലെ കാന്തികതയും തുടിപ്പ് മാറാത്ത കവിളുകളും ആകൃതിയൊത്ത മൂക്കും തടിച്ച അധരവും അവനെ ഭ്രാന്തമായി ഉണര്‍ത്തി.
ഷാളിന്‍റെ മറയില്ലാതെ, ചുരിദാര്‍ ടോപ്പിനുള്ളില്‍ തിങ്ങിനിറഞ്ഞിരിക്കുന്ന

ഉരുണ്ട് കൊഴുത്ത മുലകളും വെള്ളം നനഞ്ഞ് ഒതുങ്ങിയ വയറിന് താഴെ കാണപ്പെടുന്ന പൊക്കിള്‍ക്കൊടിയും വലിയ വിടര്‍ന്ന നിതംബങ്ങളും അവനെ കാമ വിവശനാക്കുകയും ഇര്‍ഫാനും സംഗീതയും അറിയാതെ പലകോണില്‍ നിന്നും അവളെ നോക്കുകയും ചെയ്തു.
എന്നാണു ഞാന്‍ അവളെ അവസാനമായി അറിഞ്ഞത്, തന്‍റെ സ്വപ്നത്തില്‍?
എന്നും.
എന്നും സ്വപ്നത്തില്‍ അവളുടെ ശരീരത്തിന്‍റെ വിശുദ്ധ വിസ്മയങ്ങളിലേക്ക് താന്‍ നടത്തിയ തീര്‍ഥയാത്ര ചെയ്യാറുണ്ട്.

“ഋഷി, വാ”

ഇര്‍ഫാന്‍റെ ശബ്ദം അവനെ ഉണര്‍ത്തി.
ഇര്‍ഫാന്‍ തടാകത്തിലിറങ്ങിക്കഴിഞ്ഞു.
അവന്‍ ഇരുകൈകളുമുയര്‍ത്തി സംഗീതയേയും ഋഷിയേയും വിളിച്ചു.
ലീന നേരത്തെ തന്നെ വെള്ളത്തില്‍ ഇറങ്ങിക്കഴിഞ്ഞിരുന്നു.

“വാ, വാന്നേ! ഇവിടെ എന്നാ തണുപ്പാണ് എന്നറിയാവോ? വാ! വാ,”

ഋഷി മുമ്പോട്ട്‌ വന്ന് ലീനയുടെ കൈയ്യില്‍ പിടിച്ചു.

“വാ! ഇര്‍ഫാന്‍റെയും സംഗീത ആന്റിയുടെയും അടുത്തേക്ക് പോകാ ,”

ലീന അവന്‍റെ പിന്നാലെ ചെന്നു.
അവന്റെ കൈയില്‍ നിന്ന് പ്രവഹിക്കുന്ന ചൂട് എന്തിന്റെയാണെന്ന് അവള്‍ തിരിച്ചറിഞ്ഞു.
ഉരുകുന്ന വേനലില്‍ തടാകത്തിന്റെ കുളിര്‍മ്മയില്‍ നില്‍ക്കുന്നത് എത്രമാത്രം സുഖകരമാണെന്ന്‍ അവള്‍ അറിഞ്ഞിരുന്നു.
എല്ലാ വര്‍ഷവും ഈ സമയത്ത് കാട്ടിലും ഈ തടാകത്തിലും വരാറുണ്ടായിരുന്നെങ്കിലും ഇത്തവണത്തെ പ്രത്യേകത ലീന അറിഞ്ഞിരുന്നു.
ഋഷി കൂടെയുണ്ട്.
പ്രായവും ഭൂതകാലവും മറന്ന് താന്‍ പ്രണയിക്കുന്ന പുരുഷന്‍.
ആശുപത്രിക്കിടക്കയില്‍ ആ ഒരു വാഗ്ദത്തമാണ് ഋഷിയെ ജീവിതത്തിലേക്ക് തിരികെകൊണ്ടുവന്നത്.
അബോധത്തിനും ജ്വരസങ്കീര്‍ണ്ണതകള്‍ക്കുമിടയിലും ജീവന്‍റെ മേല്‍ വന്‍ സുഷിരങ്ങള്‍ വീണപ്പോള്‍ ഡോക്റ്റര്‍ സുഹ്റയാണ് പറഞ്ഞത്.

“സ്ട്രേഞ്ച് ആയി തോന്നാം..”

സുഹ്റ പറഞ്ഞു.

“മെഡിക്കല്‍ കോളേജിലെ സൈക്യാട്രി ഹെഡ് വര്‍ഗ്ഗീസ് തരകന്‍ പറയുന്നത് അപ്പൊടെംനോഫോബിയ സിന്‍ഡ്രോം ആണ് ഋഷിയുടെ പ്രശ്നം എന്നാണ്….അവന്‍റെ മനസ്സില്‍ ഒരാള് പതിഞ്ഞു കിടക്കുന്നുണ്ട് ..അയാള്‍ അമ്മയാണ് എങ്കിലും ഇപോഴവന് ഒരു ലവ് സെക്സ് ഒക്കെ അതില്‍ മിങ്കിള്‍ ആയി കിടക്കുവാണ്… ആ ഒരാള്‍ ആരാണ് എന്ന് കണ്ടെത്തണം…അയാളെ ഇവന്റെ ലൈഫ് പാര്‍ട്ണര്‍ ആക്കണം .അല്ലെങ്കില്‍ ലൈഫ് ലോങ്ങ്‌ ഋഷി രക്ഷപ്പെടില്ല,”

ഭയന്ന് പോയ ലീന ഋഷിക്ക് തന്നോടുള്ള ഇഷ്ടം ഡോക്റ്റര്‍ സുഹ്റയെ അറിയിച്ചു.

എല്ലാം കേട്ട് കഴിഞ്ഞ് ഡോക്റ്റര്‍ പുഞ്ചിരിച്ചു.

“നീ പേടിക്കണ്ട മോളെ,’

അവള്‍ ലീനയോട് പറഞ്ഞു.

“റിലേഷന്‍ഷിപ്പിനെ പറ്റിയുള്ള പഴയ ധാരണ ഒക്കെ ഒന്ന് മാറ്റിവെച്ചാല്‍ തീരാവുന്ന പ്രോബ്ലമേ ഇപ്പോഴുള്ളൂ…അവനെക്കാള്‍ പത്തു പതിനെട്ട് വയസ്സല്ലേ

നിനക്ക് കൂടുതല്‍ ഉള്ളൂ …അക്സെപ്റ്റ് ഹിം ആസ് യുവര്‍ മാന്‍!”

സുഹ്റ അക്കാര്യം സംഗീതയോടും സന്ധ്യയോടും ഡെന്നീസിനോടും സംസാരിച്ചു.
ഡെന്നീസിന് അത് നേരത്തെ തന്നെ സമ്മതമായിരുന്നു.
സംഗീതയും സന്ധ്യയും രണ്ടാമതൊന്ന് ആലോചിക്കാതെ സന്തോഷത്തോടെ സമ്മതം മൂളി.
സുഖകരമായ നീല ജലാശയത്തില്‍ നിന്ന് ലീന പിമ്പിലൂടെ ഋഷിയെ ആലിംഗനം ചെയ്തു.
അവളുടെ മുഴുത്ത തുറിച്ച മാറിടം അവന്‍റെ പുറത്ത് അമര്‍ത്തി നിന്നപ്പോള്‍ തന്‍റെ ദേഹം ചൂട് പിടിച്ച് തപിക്കുന്നത് ലീന അറിഞ്ഞു.
ലീനയുടെ വിതുമ്പല്‍ ഋഷി കേട്ടു.

“എന്നാ ആന്റി?”

തിരിഞ്ഞു നോക്കാതെ അവന്‍ ചോദിച്ചു.

“എന്നാ പറ്റി?”

അവളുടെ ആലിംഗനം മുറുകി.
അവള്‍ അവനെ തനിക്ക് അഭിമുഖമായി നിര്‍ത്തി.
പിന്നെ അവന്‍റെ കണ്‍പോളകളിലും കവിളിലും തലമുടിയിലും ഉമ്മവെച്ചു. ലീന എന്ത് കൊണ്ടാണ് പെട്ടെന്ന്‍ വിഷാദമുഖിയായതെന്ന് ഋഷി അറിഞ്ഞു.
അവള്‍ സാമുവേലിനെ ഓര്‍ത്തിരിക്കുന്നു.

“അച്ചായനെ നമുക്ക് നഷ്ട്ടപ്പെട്ടില്ല ആന്‍റി…”

അവളെ ചേര്‍ത്ത് പിടിച്ച് ഋഷി പറഞ്ഞു.

“നമുക്ക് കൂടുതല്‍ സന്തോഷത്തോടെ തിരിച്ചു കിട്ടിയിരിക്കുകയാണ് അച്ചായനെ ഇപ്പോള്‍.”

അത് പറഞ്ഞ് അവന്‍ അവളെ ചേര്‍ത്ത് പിടിച്ച് ആകാശത്തേക്ക് നോക്കി.
അവിടെ ചിത്ര ശലഭങ്ങള്‍ പറന്നുയരുകയാണ്.
ലീന സാമുവേലിന്റെ സാന്നിധ്യം അറിഞ്ഞു.
ഉണ്ട്.
തന്നെ അനുഗ്രഹിച്ചിരിക്കുന്നു.
ഇനി നീ ഇവന്‍റെ സുരക്ഷിതത്തില്‍ ജീവിക്കൂ ലീന….
അച്ചായന്‍ മന്ത്രിക്കുന്നു.

അസഭ്യമായതും അപ്രസന്നമായതും അസഹ്യമായതെല്ലാം നീ മറക്കാന്‍ പോകുന്നു.
ഇവന്‍റെ സാമീപ്യത്തില്‍.

സമീപത്ത് സംഗീതയും ഇര്‍ഫാനും നില്‍ക്കുന്നുണ്ട്.
അവര്‍ രസകരമായതെന്തോ പറഞ്ഞു പൊട്ടിച്ചിരിക്കുന്നു.
അവരുടെ സാനിധ്യത്തില്‍ ആലിംഗനബദ്ധരായി നില്‍ക്കുന്നതില്‍ അവള്‍ക്ക് ലജ്ജ തോന്നിയില്ല.

“ആന്റി,”

അവന്‍ വിളിച്ചു.

“ഇനി സങ്കടം കൊണ്ട് ഈ കണ്ണുകള്‍ നിറയരുത്,”

ലീന തല കുലുക്കി.
അവന്‍ അവളുടെ കൈയ്യെടുത്ത് അവന്‍റെ ശിരസ്സിന്മേല്‍ വെച്ചു.

“വാക്ക് താ,”

“വാക്ക്,”

തനിക്ക് ചിറകുകള്‍ മുളയ്ക്കുന്നതും താന്‍ അപാരമായ ഹര്‍ഷോന്‍മാദത്തില്‍ മുകളിലേക്കുയര്‍ത്തപ്പെടുന്നതായും ഋഷിക്ക് തോന്നി.
അവന്‍ ലീനയെ തിരിച്ചു നിര്‍ത്തി അവളുടെ കവിളില്‍ ഉമ്മവെച്ചു.
ആലിംഗനം ചെയ്തു.
പിന്നെ തിരിഞ്ഞ് ഇര്‍ഫാനെയും സംഗീതയേയും ലജ്ജയോടെ നോക്കി.
അവര്‍ ആലിംഗനബദ്ധരായി നല്‍ക്കുന്നത് നിറഞ്ഞ കണ്ണുകളോടെ നോക്കി നില്‍ക്കുകയാണവര്‍.

“എന്ത് രസമാ നിങ്ങള് രണ്ടാളെയും ഇങ്ങനെ കാണാന്‍!”

ഇര്‍ഫാന്‍ പറഞ്ഞു.

“പക്ഷെ സ്വന്തം കാമുകിയെ, ഭാര്യയെ ആന്‍റി എന്ന് വിളിക്കുന്നത് മാത്രം മാച്ച് ആകുന്നില്ല,”

സംഗീതയും അത് കേട്ട് ചിരിച്ചു.

“അത് നാവില്‍ അങ്ങ് പറ്റിപ്പിടിച്ച് കിടക്കുവാ സംഗീത ആന്‍റി,”

ലജ്ജയോടെ ഋഷി പറഞ്ഞു.

“അത് അങ്ങനെ തന്നെ കിടക്കട്ടെ!”

ആത്മാവിന് കുളിര്‍മ്മ നല്‍കുന്ന ജലരാശിയില്‍ അവര്‍ നാലു പേരും ചേര്‍ന്നു നിന്നു.
പിന്നെ ഋഷി പെട്ടെന്ന് അവരില്‍ നിന്നുമകന്നു.
ദൂരേയ്ക്ക് നീന്തിക്കൊണ്ട് വിളിച്ചു പറഞ്ഞു.

“ആന്റി വാ! എന്നെപ്പിടിക്കാന്‍ പറ്റുവോന്ന്‍ നോക്കിക്കേ,”

“പിന്നെ പറ്റാതെ?”

വിളിച്ചു പറഞ്ഞുകൊണ്ട് ലീന അവന്‍റെ നേരെ നീന്തി.
തടാകത്തിന്റെ നീലിമയില്‍ ഒരു അരയന്നത്തെപ്പോലെ നീന്തുന്ന ലീനയെ ഇര്‍ഫാനും സംഗീതയും നോക്കി നിന്നു.
അര്‍ദ്ധവൃത്താകൃതിയില്‍ നീന്തിയ ശേഷം ഋഷി അവരെ നോക്കി ഉച്ചത്തില്‍ ചിരിച്ചു.
ലീനയ്ക്ക് പിടി കൊടുക്കാതിരികാന്‍ അവന്‍ സംഗീതയുടെയും ഇര്‍ഫാന്‍റെയും നേരേ സമീപിച്ചു.
ലീന നീന്തി ഋഷിയുടെയടുത്തെത്തി.
പെട്ടെന്ന് അവന്‍ ലീന തൊടാതിരിക്കാന്‍ സംഗീതയുടെ പിമ്പിലെക്ക് മാറി.

“അവിടുന്ന് മാറ്!”

ലീന സംഗീതയോട് പറഞ്ഞു.
സംഗീത മാറി.
ഋഷി പിന്നെയും ഇര്‍ഫാന്‍റെ പിമ്പില്‍ നിന്നു.
ഇര്‍ഫാന്‍റെ പിമ്പില്‍ നിന്ന് ഋഷി അവളുടെ രൂപ വശ്യതയിലേക്ക് നോക്കി.
തലമുടിയും ചുരിദാര്‍ ടോപ്പും നനഞ്ഞ് മുലകളും തുടകളും നിതംബവും പുറത്തേക്ക് കണ്ടു.
അങ്ങോട്ട്‌ നോക്കി ഋഷി കണ്ണിറുക്കിയപ്പോള്‍ കൃത്രിമമായ ദേഷ്യത്തോടെ നോട്ടം കൊണ്ട് അവള്‍ അവനെ ശാസിച്ചു.

“നിങ്ങളല്ലേ പറഞ്ഞെ ഈ കൊളം മൊത്തം ആത്മാവ് ആണെന്ന്! എന്നിട്ടൊന്നിനെപ്പോലും കാണുന്നില്ലല്ലോ!”

ഋഷി സംഗീതയോട് ചോദിച്ചു.

“അങ്ങനെ പറഞ്ഞ് അവരെ ദേഷ്യം പിടിപ്പിക്കരുത്!”

സംഗീത പറഞ്ഞു.

“ഇന്ന്‍ രാത്രീല്‍ ഒറങ്ങിക്കെടക്കുമ്പം വരും ഓരോന്നായി. ങ്ങ്ഹാ! പറഞ്ഞേക്കാം!”

” കൊല്ലുവോ അവര് ആന്‍റ”?”

“ഇല്ലടാ കുട്ടാപ്പീ”

ലീന അടുത്തെത്തി അവന്‍റെ തലമുടിയില്‍ തഴുകിക്കൊണ്ട് പറഞ്ഞു.

“ആത്മാവിന് നിന്‍റെ ആന്റിയെപ്പോലെയുള്ള സുന്ദരികളെയാ പ്രിയം!”

സംഗീത ഋഷിയോട് പറഞ്ഞു.

“അതെന്നാ ആത്മാവ് എന്‍റെ അടുത്ത് മാത്രം വരുന്നേ?”

ലീന ചോദിച്ചു.

“ആത്മാക്കള്‍ക്ക് സുന്ദരിപ്പെണ്ണുങ്ങടെ മേത്ത് താമസിക്കാനാ ഇഷ്ടം,”

ലീനയുടെ മുഖം ലജ്ജയില്‍ കുതിര്‍ന്നു.

“നോക്ക്യേ ഋഷി ! നിന്‍റെ ആന്‍റിപ്പെണ്ണ്‍ നാണിക്കുന്നത് കണ്ടോ! നോക്ക്യേ എന്ത് സുന്ദരിയാ ആന്‍റിപ്പെണ്ണ്‍ അന്നേരം! ഹോ!”

ഋഷി അവളുടെ പിമ്പിലെക്ക് ചെന്നു.
അവളെ പിമ്പില്‍ നിന്ന് കെട്ടിപ്പിടിച്ചു.
ചുണ്ടുകള്‍ അവളുടെ കഴുത്തിന്‌ താഴെ പുറത്ത് അമര്‍ത്തി.

“നേരായിട്ടും നിന്‍റെ ആന്‍റിപ്പെണ്ണ്‍ സുന്ദരിയാണോ മുത്തേ?”

കൈകള്‍ പിമ്പോട്ടിട്ട് അവന്‍റെ കവിളില്‍ തലോടിക്കൊണ്ട് അവള്‍ ചോദിച്ചു.

ഋഷി അവളുടെ മുമ്പിലേക്ക് വന്നു.
ലീന അവനെ കുസൃതിയോടെ നോക്കി.

“അയ്യേ..സോറി ആന്റിപ്പെണ്ണേ ! എനിക്ക് മിസ്റ്റേക്ക് പറ്റി!”

അവന്‍ പെട്ടെന്ന് അവളില്‍ നിന്നും നീന്തി മാറി.
അല്‍പ്പം അകലെ മാറിനിന്നിട്ട് അവന്‍ ഉറക്കെ ചിരിച്ചു.

158110cookie-checkപ്രണയ കഥ 7

Leave a Reply

Your email address will not be published. Required fields are marked *