” കിച്ചാ…. വണ്ടി അങ്ങോടൊന്നു ഒതുക്കെടാ… ” റോഡിന്റെ ഒരു വശത്തു കാണുന്ന ബേക്കറിയിലെക്ക് നോക്കികൊണ്ട് ആയുർദേവ് പറഞ്ഞു.
“ഇനി അധികം ദൂരമില്ലന്ന് തോന്നണു..സമ്മുനോടു ചോദിക്കണോ…” വണ്ടി ബേക്കറിയുടെ ഫ്രണ്ടിലേക്കു ഒതുക്കികൊണ്ട് അച്ചു ചോദിച്ചു.
“അവരുറങ്ങിക്കോട്ടെടാ… വിളിക്കണ്ട നമുക്കാ കടയിൽ ചോദിക്കാം.. വെള്ളവും മേടിക്കാം.. കൈയിലുള്ള ബോട്ടിൽ തീർന്നു….”
“മ്മ് എന്നാ വാ….”
അച്ചുവും കിച്ചുവും കടയിലേക്ക് കേറി…
വാമനപുരം എന്ന ആ ഗ്രാമത്തിലെ ഏക ബേക്കറി ആണ് നാരായണേട്ടന്റെ കിങ്ങിണീസ് ബേക്കറി കിങ്ങിണി നാരായണേട്ടന്റെ കൊച്ചു മകളാണ് പണ്ട് ചായക്കടയായിരുന്ന ആ കട വാമനപുരം എന്ന പരിഷ്കാരം തോട്ടു തീണ്ടാത്ത ഗ്രാമത്തിന്റെ അൽപ പരിഷ്കാരത്തോടൊപ്പം പരിഷകരിച്ചെടുത്തതാണു ഇന്നത്തെ കിങ്ങിണീസ് ബേക്കറി.
പല നാടുകളിലെയും ചൂടുള്ള വാർത്തകളുടെ വിതരണ കേന്ദ്രം പോലെ ഈ നാട്ടിലെ വിതരണ കേന്ദ്രമാണ് ഈ ബേക്കറി.
കണ്ടു പരിചയമില്ലാത്ത കണ്ടാൽ സ്വന്തം അമ്മമാർക്ക് പോലും തിരിച്ചറിയാൻ സാധിക്കാത്തവിധം സാമ്യമുള്ള അച്ചുവിനേം കിച്ചുവിനേം കണ്ടപ്പോൾ ചായ കുടിച്ചും പരദൂഷണം പറഞ്ഞുമിരുന്നിരുന്ന എല്ലാവരുടെയും ശ്രദ്ധ അവരിലേക്കായ്.
നാരായണേട്ടനും അച്ചുവിനേം കിച്ചുവിനേം മാറി മാറി നോക്കി.
“ചേട്ടാ ഒരു മിനറൽ വാട്ടർ..”അച്ചു മിനറൽ വാട്ടർ വാങ്ങി പുറത്തേക്കിറങ്ങി മുഖമൊന്നു കഴുകി പിന്നെ അല്പം വെള്ളം കുടിച്ചു.
“7 അപ്പ് വേണോടാ അച്ചുവേ…”
“മ്മ് വാങ്ങിക്കോ..”
“ചേട്ടാ രണ്ടു 7 അപ്പ് കൂടി ”
ഈ സംഭവമൊക്കെ നടക്കുമ്പോഴും തൈകിളവന്മാരൊക്കെ അച്ചുവിനേം കിച്ചുവിനേം തുറിച്ചു നോക്കിയിരിക്കുവാ കാരണം ആദ്യമായിട്ടാണ് വാമനപുരത്തു അവരെ കാണുന്നത് അതും കോപ്പി പേസ്റ്റ് ചെയ്ത പോലെ രണ്ടെണ്ണം.
” ചേട്ടാ ഈ പാലോട്ടുമംഗലത്തേക്കുള്ള വഴി. ”
” ആഹാ പാലോട്ടേക്ക… അവിടെ ആരെ കാണാനാ? ” നാരായണേട്ടൻ ഉഷാറായി.
“ആരേം കാണാനല്ല ചേട്ടാ ഞങ്ങള് പാലോട്ടു മംഗലത്തെയാ..” അവിടെയിരുന്നവരൊക്കെ ഒന്ന് ഞെട്ടി.
“പാലോട്ടുമംഗലത്തെ എന്ന് പറയുമ്പോ ആരായിട്ടു വരും?”
“പാലോട്ടുമംഗലത്തെ ദേവരാജ വർമ്മയുടെ കൊച്ചുമ്മക്കളായിട്ടു വരും ചേട്ടൻ അറിയുവോ?” കിച്ചു അച്ചുവിനെ നോക്കി സംഭവം എന്താന്ന് വച്ചാൽ സംസാരം തുടങ്ങിയപ്പോ നാരായണേട്ടൻ മാത്രമായിരുന്നെങ്കിൽ ഇപ്പോൾ അവിടിരുന്നോരെല്ലാം ചുറ്റിനും കൂടിട്ടുണ്ട്.
“കൊച്ചുമക്കളെന്നു പറയുമ്പോ അമേരിക്കയിലുള്ള…..?”
“അതെ ചേട്ടാ അമേരിക്കയിലുള്ള സമീക്ഷാ വർമ്മയുടേം സമീരാ വർമ്മയുടേം മക്കൾ ആണ് ഞങ്ങൾ…”
“അമ്പെടാ മനമേ അങ്ങനെ വരട്ടെ….അതല്ലേ ഇന്നാട്ടിൽ ഇങ്ങനെ കോപ്പി അടിച്ച മാതിരി രണ്ടു പേരുള്ളത് നമ്മുടെ സമീക്ഷ കുഞ്ഞും സമീര കുഞ്ഞുമല്ലേ അപ്പൊ അവരുടെ മക്കൾ ഇങ്ങാനായില്ലെങ്കിലല്ലേ അത്ഭുതം.. ആട്ടെ മക്കള് സമീക്ഷ കുഞ്ഞിന്റെ പിള്ളേരാന്നോ അതോ സമീര കുഞ്ഞിന്റെയോ..”
“ഞാൻ സമീക്ഷ വർമ്മയുടെ മകൻ അഗ്നിദേവ് കിച്ചുന്നു വിളിക്കും ഇത് സമീരാ വർമ്മയുടെ മകൻ ആയുർദേവ് അച്ചുന്നു വിളിക്കും…” കിച്ചു തങ്ങളെ പരിചയപ്പെടുത്തി പക്ഷെ കൂടി നിന്നവർക്കു പിന്നേം കൺഫ്യൂഷൻ ആയി രണ്ടു അമ്മമാർക്ക് ഇത്രേം സാമ്യം മുള്ള മക്കളോ അതെങ്ങനെ?
“ചേട്ടാ ആ വഴിയൊന്നു പറഞ്ഞു തന്നിരുന്നെങ്കിൽ…?” അച്ചു വിനയാൻവിതനായി.
“ആ പാലോട്ടെ മക്കള് ഞങ്ങടേം മക്കളെപോലെയാ എടാ സുധി കുട്ടികൾക്ക് വഴി ഒന്ന് കാണിച്ചു കൊടുത്തിട്ടു വാടാ.. “പരദൂഷണ കമ്മറ്റിയിൽ ഏറ്റവും പ്രായം കുറഞ്ഞവനെ നാരായണേട്ടൻ വിളിച്ചു.
പാലോട്ടുമംഗലത്തെ ഇളമുറതമ്ബ്രാക്കന്മാർക്ക് വഴി കാണിച്ചു കൊടുക്കാൻ സുധി റെഡി ആയിറങ്ങി.
“മക്കളെ അമ്മമാരു വന്നിട്ടില്ലേ?വർഷം കുറെ ആയി സമീക്ഷ കുഞ്ഞിനേം സമീര കുഞ്ഞിനേം കണ്ടിട്ട്. നാരായണേട്ടനെ ഓക്കേ ഓർമയുണ്ടാവുമോ എന്തോ?”
“വണ്ടിയിലുണ്ട് ചേട്ടാ… ഉറക്കമാ രണ്ടുപേരും…ശരി ചേട്ടാ വിശദമായി നമുക്ക് പരിചയപ്പെടം ഞങ്ങളിനി ഇവിടെ തന്നുണ്ടാവും…”
“ശരി മക്കളെ അമ്മമാരെ പിന്നീട് കാണാം. സുധി വഴി കാട്ടി കൊടുത്തിട്ടു വാ..”
അച്ചുവും കിച്ചുവും വണ്ടിയിലേക്ക് കേറി. സുധി ഫോളോ മീ പറഞ്ഞു അവന്റെ ബൈക്കിലേക്കും.
” എന്നാലും എന്റെ നാരായണേട്ടാ ഇങ്ങനേം ഉണ്ടോ ഒരു സാമ്യം. അച്ചടിച്ച പോലെ രണ്ടെണ്ണം പണ്ട് സമീര മോളും സമീക്ഷ മോളും ഇങ്ങനെ തന്നല്ലാരുന്നോ. കണ്ടാൽ ആർക്കേലും തിരിച്ചറിയാൻ പറ്റുവോ അതിലേതാ സമീരാന്നും സമീക്ഷന്നും വർഷം പത്തിരുപതായില്ലേ അവര് പോയിട്ട് എന്നാലും ഇവര് അമേരിക്കയിൽ തന്നല്ലാരുന്നോ പച്ചവെള്ളം പോലല്ലേ ആ കുട്ടികള് മലയാളം പറഞ്ഞത്.”പരദൂഷണ കമ്മറ്റിയിലെ ചർച്ചകൾ അങ്ങനെ പോയി….
പാലോട്ടുമംഗലം… വാമനപുരം ഗ്രാമത്തിന്റെ പകുതിയിലേറെയും ഭൂസ്വത്തുക്കൾ പാലോട്ട്മംഗലത്തെ ആണ്. അത് കൃഷിക്കുവേണ്ടി പാട്ടത്തിനും അല്ലാതെ കൃഷിക്കയും ഒക്കെ ഉപയോഗിക്കുന്നു. പാലോട്ടുമംഗലം എന്ന് പറഞ്ഞാൽ അവിടുത്തെ നാട്ടുകാർക്ക് ദൈവങ്ങളെ പോലെയാണ് കൈയഴിഞ്ഞു സഹായിക്കാൻ യാതൊരു മടിയുമില്ലാത്തവരാണ് പാലോട്ടുമംഗലാത്തുകാർ. ആര് എന്ത് ആവിശ്യത്തിന് സഹായം ചോദിച്ചു ചെന്നാലും വെറും കൈയോടെ തിരിച്ചു വിടാറില്ല പാലോട്ടുള്ളവർ. വാമനപുരത്തെ ഒരേയൊരു സ്കൂളും ആശുപത്രിയും ഒക്കെ പാലോട്ടുമംഗലത്തിന്റെ വകയാണ്.
പാലോട്ടുമംഗലത്തെ ഇപ്പോഴത്തെ കാരണവർ ദേവരാജ വർമ ഭാര്യ വാസുകി ദേവരാജ വർമ. ദേവരാജ വർമ്മക്ക് രണ്ടു മക്കൾ. സമീക്ഷ വർമ പാലോട്ട്, സമീര വർമ പാലോട്ട്. ഇരട്ടകൾ ആണ് സമീക്ഷയും സമീരയും കണ്ടാൽ മാതാപിതാക്കൾക്ക് പോലും തിരിച്ചറിയാൻ കഴിയാത്തത് പോലെ സാമ്യംമുള്ളവർ. പാലോട്ടുമംഗലത്തു അഞ്ചു തലമുറകൾക്കിപ്പുറം ഒരുപാടു പ്രർത്ഥനകൾക്കും വഴിപാടുകൾക്കുമിപ്പുറം ജനിച്ച പെൺകുട്ടികൾ. ജനിച്ചപ്പോൾ തന്നെ ഒരുപാടു അന്ധമായ വിശ്വാസങ്ങൾക്ക് പാത്രമാകേണ്ടി വന്നു സമീക്ഷക്കും സമീരക്കും.ജനനത്തോടെ ജാതകമെഴുതിക്കാൻ ചെന്ന ദേവരാജ വര്മയോട് മക്കളുടെ ജാതകം 17 വയസാകുമ്പോഴേ എഴുതാൻ പാടുള്ളുന്നു പറഞ്ഞു പേരു കേട്ട അന്നാട്ടിലെ കണിയാൻ.ആഴ്ചയിൽ മൂന്ന് ദിവസം 17 വയസു വരെ അമ്പലത്തിൽ പോകണമെന്നും കുടുംബത്തിലെ കാവിൽ നിത്യവും കുട്ടികളെകൊണ്ട് വിളക്കു വെപ്പിക്കണമെന്നും പ്രത്യേകതരം ജാതകം ആണ് മക്കളുടേതെന്നും പറഞ്ഞു കണിയാൻ.
ഒക്കെ കേട്ടു പേടിച്ച വാസുകി മറ്റാരെ എങ്കിലും കൂടി കൊണ്ട് നോക്കിക്കാമെന്നു പറഞ്ഞു ദേവരാജനോട്.
വാമനപുരത്തിനടുത്തുള്ള ദ്വാരക എന്നറിയപ്പെടുന്ന വള്ളുവനാടൻ ഗ്രാമത്തിലെ പേരുകേട്ട തൃപ്പാങ്ങോട്ട് മനയിലെ രാമനാഥൻ തിരുമേനിയുടെ അടുത്തെത്തി ദേവരാജ വർമയും വാസുകിയും.
സമീക്ഷയുടെയും സമീരയുടേം ജനന സമയവും നക്ഷത്രങ്ങളും നോക്കിയ രാമനാഥൻ തിരുമേനിക്കും പറയാനുണ്ടായിരുന്നത് കുട്ടികളുടെ ജാതകം 17ആം വയസിൽ അവര് വയസറിയിച്ചതിനു ശേഷം മാത്രമേ എഴുതാൻ പാടുള്ളു ഇപ്പോൾ എഴുതിയാലും അവരുടെ നക്ഷത്രങ്ങൾ മാറി മറിഞ്ഞു കൊണ്ടിരിക്കും എന്നാണ് രാമനാഥൻ തിരുമേനിയും പറഞ്ഞത്.
പാലോട്ടുമംഗലത്തെ ഇപ്പോഴത്തെ കാരണവർ ദേവരാജ വർമ ഭാര്യ വാസുകി ദേവരാജ വർമ. ദേവരാജ വർമ്മക്ക് രണ്ടു മക്കൾ. സമീക്ഷ വർമ പാലോട്ട്, സമീര വർമ പാലോട്ട്. ഇരട്ടകൾ ആണ് സമീക്ഷയും സമീരയും കണ്ടാൽ മാതാപിതാക്കൾക്ക് പോലും തിരിച്ചറിയാൻ കഴിയാത്തത് പോലെ സാമ്യംമുള്ളവർ. പാലോട്ടുമംഗലത്തു അഞ്ചു തലമുറകൾക്കിപ്പുറം ഒരുപാടു പ്രർത്ഥനകൾക്കും വഴിപാടുകൾക്കുമിപ്പുറം ജനിച്ച പെൺകുട്ടികൾ. ജനിച്ചപ്പോൾ തന്നെ ഒരുപാടു അന്ധമായ വിശ്വാസങ്ങൾക്ക് പാത്രമാകേണ്ടി വന്നു സമീക്ഷക്കും സമീരക്കും.ജനനത്തോടെ ജാതകമെഴുതിക്കാൻ ചെന്ന ദേവരാജ വര്മയോട് മക്കളുടെ ജാതകം 17 വയസാകുമ്പോഴേ എഴുതാൻ പാടുള്ളുന്നു പറഞ്ഞു പേരു കേട്ട അന്നാട്ടിലെ കണിയാൻ.ആഴ്ചയിൽ മൂന്ന് ദിവസം 17 വയസു വരെ അമ്പലത്തിൽ പോകണമെന്നും കുടുംബത്തിലെ കാവിൽ നിത്യവും കുട്ടികളെകൊണ്ട് വിളക്കു വെപ്പിക്കണമെന്നും പ്രത്യേകതരം ജാതകം ആണ് മക്കളുടേതെന്നും പറഞ്ഞു കണിയാൻ.
ഒക്കെ കേട്ടു പേടിച്ച വാസുകി മറ്റാരെ എങ്കിലും കൂടി കൊണ്ട് നോക്കിക്കാമെന്നു പറഞ്ഞു ദേവരാജനോട്.
വാമനപുരത്തിനടുത്തുള്ള ദ്വാരക എന്നറിയപ്പെടുന്ന വള്ളുവനാടൻ ഗ്രാമത്തിലെ പേരുകേട്ട തൃപ്പാങ്ങോട്ട് മനയിലെ രാമനാഥൻ തിരുമേനിയുടെ അടുത്തെത്തി ദേവരാജ വർമയും വാസുകിയും.
സമീക്ഷയുടെയും സമീരയുടേം ജനന സമയവും നക്ഷത്രങ്ങളും നോക്കിയ രാമനാഥൻ തിരുമേനിക്കും പറയാനുണ്ടായിരുന്നത് കുട്ടികളുടെ ജാതകം 17ആം വയസിൽ അവര് വയസറിയിച്ചതിനു ശേഷം മാത്രമേ എഴുതാൻ പാടുള്ളു ഇപ്പോൾ എഴുതിയാലും അവരുടെ നക്ഷത്രങ്ങൾ മാറി മറിഞ്ഞു കൊണ്ടിരിക്കും എന്നാണ് രാമനാഥൻ തിരുമേനിയും പറഞ്ഞത്.
സമീക്ഷയും സമീരയും വളർന്നു അന്നാടിന്റെ തന്നെ കണ്ണിലുണ്ണികൾ ആയി. ശാന്ത സ്വഭാവക്കാരായിരുന്നു സമീരയും സമീക്ഷയും അതുപോലെ തന്നെ കുസൃതികളും.അമ്പലത്തിൽ പോക്കും വിളക്ക് വെപ്പും ഒക്കെയായി സമീക്ഷയും സമീരയും വളർന്നു വാമനപുരം ഗ്രാമത്തിൽ അവരുടത്രേം കാണാൻ അഴകുള്ള പെൺകുട്ടികൾ ഉണ്ടായിരുന്നില്ല. വളർന്നു വരുംതോറും ദേവരാജ വർമ്മയുടെ അമ്മയായ ദേവയാനിയെ അനുസ്മരിപ്പിച്ചു സമീരയും സമീക്ഷയും. 16ആം വയസിൽ 10ആം ക്ലാസ്സ് പാസ്സ് ആയപോഴേക്കും അഴകളവുകൾ ഒത്ത കണ്ടാൽ കണ്ണെടുക്കാൻ തോന്നാത്ത വിധം അപ്സരസുന്ദരികൾ ആയിരുന്നു രണ്ടു പേരും.
പക്ഷെ അപ്പോഴും കണിയാനും തിരുമേനിയും പ്രവചിച്ച പോലെ വയസറിയിച്ചിരുന്നില്ല സമീക്ഷയും സമീരയും.
കാണാൻ അതീവ സുന്ദരികളായിരുന്നെങ്കിലും പാലോട്ടുമംഗലത്തെ പെൺകുട്ടികളെ പ്രേമിക്കാനും പുറകെ നടക്കാനുമൊന്നുമുള്ള ധൈര്യം അന്നാട്ടിലെ ആൺകുട്ടികൾക്കുണ്ടായിരുന്നില്ല. കണ്ടു തൃപ്തിയടയാം അത്രമാത്രം.
പണത്തിന്റെയോ പദവിയുടെയോ യാതൊരു അഹങ്കാരവുമില്ലാണ്ട് എല്ലാവരോടും അച്ഛനമ്മമാരെ പോലെ തന്നെ സൗഹൃദ പരമായ ഇടപെടൽ ആയിരുന്നു പെൺകുട്ടികൾക്കും. മറ്റുള്ളവരെ സഹായിക്കാനും താഴെക്കിടയിലെ കുട്ടികളെ പഠിപ്പിക്കാനുമൊക്കെ ദേവരാജ വർമയെ നിർബന്ധിച്ചതും വാമനപുരത്തു സ്കൂൾ ഉണ്ടാക്കിയതുമൊക്കെ സമീക്ഷയുടെയും സമീരയുടെയും ആവിശ്യപ്രകാരമായിരുന്നു.
പെൺകുട്ടികൾ രണ്ടു പേരും പഠിച്ചിരുന്നത് കുറച്ചു അകലെയുള്ള പട്ടണത്തിൽ ആയിരുന്നു. അവിടെ കൈയിൽ കശുള്ളവർക്കു കുട്ടികളെ പഠിപ്പിക്കാം അത്ര മാത്രം.
സമീക്ഷയും സമീരയും വളർന്നു അന്നാടിന്റെ തന്നെ കണ്ണിലുണ്ണികൾ ആയി. ശാന്ത സ്വഭാവക്കാരായിരുന്നു സമീരയും സമീക്ഷയും അതുപോലെ തന്നെ കുസൃതികളും.അമ്പലത്തിൽ പോക്കും വിളക്ക് വെപ്പും ഒക്കെയായി സമീക്ഷയും സമീരയും വളർന്നു വാമനപുരം ഗ്രാമത്തിൽ അവരുടത്രേം കാണാൻ അഴകുള്ള പെൺകുട്ടികൾ ഉണ്ടായിരുന്നില്ല. വളർന്നു വരുംതോറും ദേവരാജ വർമ്മയുടെ അമ്മയായ ദേവയാനിയെ അനുസ്മരിപ്പിച്ചു സമീരയും സമീക്ഷയും. 16ആം വയസിൽ 10ആം ക്ലാസ്സ് പാസ്സ് ആയപോഴേക്കും അഴകളവുകൾ ഒത്ത കണ്ടാൽ കണ്ണെടുക്കാൻ തോന്നാത്ത വിധം അപ്സരസുന്ദരികൾ ആയിരുന്നു രണ്ടു പേരും.
പക്ഷെ അപ്പോഴും കണിയാനും തിരുമേനിയും പ്രവചിച്ച പോലെ വയസറിയിച്ചിരുന്നില്ല സമീക്ഷയും സമീരയും.
കാണാൻ അതീവ സുന്ദരികളായിരുന്നെങ്കിലും പാലോട്ടുമംഗലത്തെ പെൺകുട്ടികളെ പ്രേമിക്കാനും പുറകെ നടക്കാനുമൊന്നുമുള്ള ധൈര്യം അന്നാട്ടിലെ ആൺകുട്ടികൾക്കുണ്ടായിരുന്നില്ല. കണ്ടു തൃപ്തിയടയാം അത്രമാത്രം.
പണത്തിന്റെയോ പദവിയുടെയോ യാതൊരു അഹങ്കാരവുമില്ലാണ്ട് എല്ലാവരോടും അച്ഛനമ്മമാരെ പോലെ തന്നെ സൗഹൃദ പരമായ ഇടപെടൽ ആയിരുന്നു പെൺകുട്ടികൾക്കും. മറ്റുള്ളവരെ സഹായിക്കാനും താഴെക്കിടയിലെ കുട്ടികളെ പഠിപ്പിക്കാനുമൊക്കെ ദേവരാജ വർമയെ നിർബന്ധിച്ചതും വാമനപുരത്തു സ്കൂൾ ഉണ്ടാക്കിയതുമൊക്കെ സമീക്ഷയുടെയും സമീരയുടെയും ആവിശ്യപ്രകാരമായിരുന്നു.
പെൺകുട്ടികൾ രണ്ടു പേരും പഠിച്ചിരുന്നത് കുറച്ചു അകലെയുള്ള പട്ടണത്തിൽ ആയിരുന്നു. അവിടെ കൈയിൽ കശുള്ളവർക്കു കുട്ടികളെ പഠിപ്പിക്കാം അത്ര മാത്രം.
കൂടെ കളിക്കുന്ന അയൽ വീടുകളിലെ കുട്ടികൾ തങ്ങൾ പഠിക്കാൻ പോകുന്നതും സ്കൂളിലെ വിശേഷങ്ങളും ചോദിച്ചു ചോദിച്ചു മനസിലാക്കുന്നതും അതിനെപ്പറ്റി അറിയാനുള്ള അവരുടെ താല്പര്യവുമൊക്കെ മനസിലായപ്പോഴാണ് സമീക്ഷയും സമീരയും അച്ഛനെ നമ്മുടെ നാട്ടിൽ തന്നെ ഒരു സ്കൂൾ നിർമിക്കാൻ പ്രേരിപ്പിച്ചത്.
സ്കൂളിന്റെ ഉദ്ഘടനവും സമീക്ഷയും സമീരയും തന്നെയാണ് നടത്തിയത് മറ്റാർക്കും ഇതുവരെ തോന്നതിരുന്ന ഒരു നല്ല കാര്യം ചിന്തിച്ച അതിനു വേണ്ടി പ്രവർത്തിച്ച അവർക്കു തന്നെയാണ് മറ്റാരേക്കാളും അത് ചെയ്യാനുള്ള അവകാശമെന്നു അച്ഛൻ ദേവരാജനും നാട്ടുകാരും ഒന്നടങ്കം പറഞ്ഞു.
രണ്ടു പേരും 10ആം ക്ലാസ്സ് പഠിച്ചതും പാസ്സ് ആയതും സ്വന്തം സ്കൂളിൽ തന്നെയായിരുന്നു.
അതിനു ശേഷമാണ് രണ്ടു പേരുടെയും അടുത്ത ഒരു കൂട്ടുകാരിയുടെ അമ്മ മരിക്കുന്നതു.വാമനപുരത്തു അന്നത്തെ കാലത്തെ വൈദ്യൻമാർ മാത്രമേ ഉള്ളൂ. അവരെ കൊണ്ട് പറ്റിയില്ലാച്ചാൽ പട്ടണത്തിലെ ഹോസ്പിറ്റലിൽ കൊണ്ട് പോണം അതും 30 കിലോമീറ്റർ താണ്ടി.
കൂട്ടുകാരിയുടെ അമ്മയെ ഹോസ്പിറ്റലിൽ കൊണ്ട് പോയപ്പോ സമീക്ഷയും സമീരയും ഒപ്പമുണ്ടായിരുന്നു അന്ന് കാർ ഉള്ള വളരെ ചുരുക്കം വീടുകളിൽ ഒന്നായിരുന്നു പാലോട്ട്.
അന്ന് ഡോക്ടർ പറഞ്ഞ ഒരു വാചകം കുറച്ചു കൂടി നേരത്തെ എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു എന്ന്.അന്നത്തെ ഡോക്ടറിന്റെ ആ വാചകം മറ്റാർക്കും അത്ര വലിയ കാര്യമായി തോന്നിയില്ലെങ്കിലും സമീക്ഷക്കും സമീരക്കും അത്ര ചെറിയ കാര്യമായി അത് തോന്നിയില്ല.
കൂടെ കളിക്കുന്ന അയൽ വീടുകളിലെ കുട്ടികൾ തങ്ങൾ പഠിക്കാൻ പോകുന്നതും സ്കൂളിലെ വിശേഷങ്ങളും ചോദിച്ചു ചോദിച്ചു മനസിലാക്കുന്നതും അതിനെപ്പറ്റി അറിയാനുള്ള അവരുടെ താല്പര്യവുമൊക്കെ മനസിലായപ്പോഴാണ് സമീക്ഷയും സമീരയും അച്ഛനെ നമ്മുടെ നാട്ടിൽ തന്നെ ഒരു സ്കൂൾ നിർമിക്കാൻ പ്രേരിപ്പിച്ചത്.
സ്കൂളിന്റെ ഉദ്ഘടനവും സമീക്ഷയും സമീരയും തന്നെയാണ് നടത്തിയത് മറ്റാർക്കും ഇതുവരെ തോന്നതിരുന്ന ഒരു നല്ല കാര്യം ചിന്തിച്ച അതിനു വേണ്ടി പ്രവർത്തിച്ച അവർക്കു തന്നെയാണ് മറ്റാരേക്കാളും അത് ചെയ്യാനുള്ള അവകാശമെന്നു അച്ഛൻ ദേവരാജനും നാട്ടുകാരും ഒന്നടങ്കം പറഞ്ഞു.
രണ്ടു പേരും 10ആം ക്ലാസ്സ് പഠിച്ചതും പാസ്സ് ആയതും സ്വന്തം സ്കൂളിൽ തന്നെയായിരുന്നു.
അതിനു ശേഷമാണ് രണ്ടു പേരുടെയും അടുത്ത ഒരു കൂട്ടുകാരിയുടെ അമ്മ മരിക്കുന്നതു.വാമനപുരത്തു അന്നത്തെ കാലത്തെ വൈദ്യൻമാർ മാത്രമേ ഉള്ളൂ. അവരെ കൊണ്ട് പറ്റിയില്ലാച്ചാൽ പട്ടണത്തിലെ ഹോസ്പിറ്റലിൽ കൊണ്ട് പോണം അതും 30 കിലോമീറ്റർ താണ്ടി.
കൂട്ടുകാരിയുടെ അമ്മയെ ഹോസ്പിറ്റലിൽ കൊണ്ട് പോയപ്പോ സമീക്ഷയും സമീരയും ഒപ്പമുണ്ടായിരുന്നു അന്ന് കാർ ഉള്ള വളരെ ചുരുക്കം വീടുകളിൽ ഒന്നായിരുന്നു പാലോട്ട്.
അന്ന് ഡോക്ടർ പറഞ്ഞ ഒരു വാചകം കുറച്ചു കൂടി നേരത്തെ എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു എന്ന്.അന്നത്തെ ഡോക്ടറിന്റെ ആ വാചകം മറ്റാർക്കും അത്ര വലിയ കാര്യമായി തോന്നിയില്ലെങ്കിലും സമീക്ഷക്കും സമീരക്കും അത്ര ചെറിയ കാര്യമായി അത് തോന്നിയില്ല.
ആ തോന്നലിൽ നിന്നാണ് പാലോട്ടുമംഗലം ഹോസ്പിറ്റൽ ഉണ്ടാവുന്നത് അതിന്റെയും ഉത്ഘാടനം പെൺകുട്ടികൾ തന്നെയായിരുന്നു നിർവഹിച്ചത്.
ദേവരാജ വർമ്മക്കും വാസുകിക്കും അഭിമാനമായിരുന്നു തന്റെ പൊന്നു മക്കൾ. അവർക്കു മാത്രമല്ല വാമനപുരത്തുള്ള നാട്ടുകാർക്കും അഭിമാനമായിരുന്നു ആ പെൺകുട്ടികൾ.എല്ലാവരുടെയും കണ്ണിലുണ്ണികൾ ഉണ്ണിമോളും (സമീക്ഷ) കിങ്ങിണിമോളും (സമീര).
എല്ല്ലാം മാറിമറിഞ്ഞത് അവരുടെ 17ആം വയസിലാണ്. പ്രവചനം സത്യമായി 17ആം പിറന്നാളിന്റെ അന്ന് സമീക്ഷയും സമീരയും വയസറിയിച്ചു അതും പിറന്നാളാഘോഷങ്ങൾക്കിടയിൽ.
വാസുകികും ദേവരാജനും മക്കളെ എത്ര സ്നേഹിച്ചും മതി വരുന്നില്ലായിരുന്നു അവരുടെ എക്കാലത്തെയും സങ്കടമായിരുന്നു 16 വയസായിട്ടും മക്കൾ ഋതുമതികൾ ആകാത്തത്.
നാടൊട്ടൂകെ അറിയിച്ചു ദേവരാജ വർമ ഋതുശുദ്ധി ആഘോഷമാക്കി. വാമനപുരം നിവാസികളൊക്കെ തങ്ങളെക്കൊണ്ട് ആവുന്ന സമ്മാനങ്ങളുമായി രണ്ടു പെൺകുട്ടികളെയും കാണാനെത്തി.
ആഘോഷത്തിനടുത്ത ദിവസമാണ് കണിയാനെയും പ്രവചനത്തെ പറ്റിയുമൊക്കെ ബന്ധുക്കൾ പറഞ്ഞു വാസുകിയും ദേവരാജനും ഓർക്കുന്നത് തന്നെ.
അതോടെ ദേവരാജനും വാസുകിയും കണിയാനെ കാണാനായി പുറപ്പെട്ടു എന്നാലദ്ദേഹം ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്നു. ഒടുവിൽ രാമനാഥൻ തിരുമേനിയെ കാണാമെന്നായി തീരുമാനം.
അങ്ങോട്ട് പുറപ്പെടും മുൻപ് രാമനാഥൻ തിരുമേനി കുടുംബ ക്ഷേത്രത്തിൽ പൂജക്കെതിയിട്ടുണ്ട് എന്ന വിവരമറിഞ്ഞ ദേവരാജൻ ക്ഷേത്രത്തിൽ പോയി രാമനാഥൻ തിരുമേനിയെ പാലോട്ട് തറവാട്ടിലേക്കു ക്ഷണിച്ചു. കാര്യമിതാണെന്നും അറിയിച്ചു അദ്ദേഹം പൂജക്ക് ശേഷം എത്താമെന്നു ഉറപ്പും നൽകി.
ആ തോന്നലിൽ നിന്നാണ് പാലോട്ടുമംഗലം ഹോസ്പിറ്റൽ ഉണ്ടാവുന്നത് അതിന്റെയും ഉത്ഘാടനം പെൺകുട്ടികൾ തന്നെയായിരുന്നു നിർവഹിച്ചത്.
ദേവരാജ വർമ്മക്കും വാസുകിക്കും അഭിമാനമായിരുന്നു തന്റെ പൊന്നു മക്കൾ. അവർക്കു മാത്രമല്ല വാമനപുരത്തുള്ള നാട്ടുകാർക്കും അഭിമാനമായിരുന്നു ആ പെൺകുട്ടികൾ.എല്ലാവരുടെയും കണ്ണിലുണ്ണികൾ ഉണ്ണിമോളും (സമീക്ഷ) കിങ്ങിണിമോളും (സമീര).
എല്ല്ലാം മാറിമറിഞ്ഞത് അവരുടെ 17ആം വയസിലാണ്. പ്രവചനം സത്യമായി 17ആം പിറന്നാളിന്റെ അന്ന് സമീക്ഷയും സമീരയും വയസറിയിച്ചു അതും പിറന്നാളാഘോഷങ്ങൾക്കിടയിൽ.
വാസുകികും ദേവരാജനും മക്കളെ എത്ര സ്നേഹിച്ചും മതി വരുന്നില്ലായിരുന്നു അവരുടെ എക്കാലത്തെയും സങ്കടമായിരുന്നു 16 വയസായിട്ടും മക്കൾ ഋതുമതികൾ ആകാത്തത്.
നാടൊട്ടൂകെ അറിയിച്ചു ദേവരാജ വർമ ഋതുശുദ്ധി ആഘോഷമാക്കി. വാമനപുരം നിവാസികളൊക്കെ തങ്ങളെക്കൊണ്ട് ആവുന്ന സമ്മാനങ്ങളുമായി രണ്ടു പെൺകുട്ടികളെയും കാണാനെത്തി.
ആഘോഷത്തിനടുത്ത ദിവസമാണ് കണിയാനെയും പ്രവചനത്തെ പറ്റിയുമൊക്കെ ബന്ധുക്കൾ പറഞ്ഞു വാസുകിയും ദേവരാജനും ഓർക്കുന്നത് തന്നെ.
അതോടെ ദേവരാജനും വാസുകിയും കണിയാനെ കാണാനായി പുറപ്പെട്ടു എന്നാലദ്ദേഹം ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്നു. ഒടുവിൽ രാമനാഥൻ തിരുമേനിയെ കാണാമെന്നായി തീരുമാനം.
അങ്ങോട്ട് പുറപ്പെടും മുൻപ് രാമനാഥൻ തിരുമേനി കുടുംബ ക്ഷേത്രത്തിൽ പൂജക്കെതിയിട്ടുണ്ട് എന്ന വിവരമറിഞ്ഞ ദേവരാജൻ ക്ഷേത്രത്തിൽ പോയി രാമനാഥൻ തിരുമേനിയെ പാലോട്ട് തറവാട്ടിലേക്കു ക്ഷണിച്ചു. കാര്യമിതാണെന്നും അറിയിച്ചു അദ്ദേഹം പൂജക്ക് ശേഷം എത്താമെന്നു ഉറപ്പും നൽകി.
രണ്ടു ദിവസത്തിനു ശേഷമാണ് രാമനാഥൻ തിരുമേനി പാലോട്ടത്തുന്നത് പെൺകുട്ടികളുടെ ജാതകം അദ്ദേഹം കുറിച്ച് ഒരേ സമയം നാഴികയോ വിനാഴികയോ നിമിഷങ്ങളുടെയോ വ്യത്യാസമില്ലാതെ ഒരേ സമയത്തു ഭൂജതരായ പ്രത്യേകതരം നാളുകളും ദോഷങ്ങളും ഉള്ള പെൺകുട്ടികൾ. കാവടി പാലകയിൽ തെളിഞ്ഞ കാര്യങ്ങൾ ആ മാതാപിതാക്കളോട് പറയാൻ രാമനാഥൻ തിരുമേനി നന്നേ വിഷമിച്ചു. എന്നാലും പറയാണ്ട് പറ്റുകേമില്ല.
രാമനാഥൻ തിരുമേനി പറഞ്ഞ കാര്യങ്ങൾ കേട്ടു പാലോട്ട്മംഗലം സ്തംഭിച്ചു നിന്നു.
18ആം വയസിൽ തന്നെ പെൺകുട്ടികളെ വിവാഹം കഴിപ്പിക്കണം ഇല്ലെങ്കിൽ പെൺകുട്ടികൾക്ക് ദുർമരണം. വിവാഹമോ കേട്ടുകേൾവി ഇല്ലാത്ത പോലെ ഒരമ്മയുടെ വയറ്റിൽ നിന്നു ഒരേ സമയം പുറത്തു വന്ന ഇണപിരിയാത്ത സഹോദരിമാർക്ക് ഓരേയൊരു വരൻ. അതെ അത് തന്നെ സമീക്ഷക്കും സമീരക്കും ഒരു ഭർത്താവ് ഇതും നടന്നില്ലെങ്കിൽ പെൺകുട്ടികൾക്ക് ദുർമരണം. അവിടെയും തീർന്നില്ല വിവാഹ ശേഷം പെൺകുട്ടികൾ തറവാട്ടിൽ എന്നല്ല ഈ ദേശത്തു തന്നെ നിൽക്കാൻ പാടില്ല തറവാട്ടിൽ നിന്നു എത്ര ദൂരം പോകാൻ പറ്റുമോ അത്രയും ദൂരെ പോകുക.സമീക്ഷയുടേം സമീരയുടെയും മക്കൾക്ക് 18 വയസാകുമ്പോൾ തിരികെ നാട്ടിലേക്കു വരാം. ഇതിലെന്തെങ്കിലും മാറിയാൽ പെൺകുട്ടികളുടെ ജീവനാപത്തു. മറ്റു പരിഹാരങ്ങളൊന്നുമില്ല അതാണു അവരുടെ ജാതകം അല്ല അഞ്ചു തലമുറയ്ക്ക് മുൻപ് പാലോട്ട്മംഗലത്തിനേറ്റ ശാപം.
വാസുകിയും ദേവരാജനും എന്ത് ചെയ്യേണ്ണ്ടു ഏതു ചെയ്യേണ്ടു എന്നറിയാതെ നിന്നു തന്റെ പൊന്നു മക്കൾ. അവർക്കിങ്ങനൊരു വിധി.
രണ്ടു ദിവസത്തിനു ശേഷമാണ് രാമനാഥൻ തിരുമേനി പാലോട്ടത്തുന്നത് പെൺകുട്ടികളുടെ ജാതകം അദ്ദേഹം കുറിച്ച് ഒരേ സമയം നാഴികയോ വിനാഴികയോ നിമിഷങ്ങളുടെയോ വ്യത്യാസമില്ലാതെ ഒരേ സമയത്തു ഭൂജതരായ പ്രത്യേകതരം നാളുകളും ദോഷങ്ങളും ഉള്ള പെൺകുട്ടികൾ. കാവടി പാലകയിൽ തെളിഞ്ഞ കാര്യങ്ങൾ ആ മാതാപിതാക്കളോട് പറയാൻ രാമനാഥൻ തിരുമേനി നന്നേ വിഷമിച്ചു. എന്നാലും പറയാണ്ട് പറ്റുകേമില്ല.
രാമനാഥൻ തിരുമേനി പറഞ്ഞ കാര്യങ്ങൾ കേട്ടു പാലോട്ട്മംഗലം സ്തംഭിച്ചു നിന്നു.
18ആം വയസിൽ തന്നെ പെൺകുട്ടികളെ വിവാഹം കഴിപ്പിക്കണം ഇല്ലെങ്കിൽ പെൺകുട്ടികൾക്ക് ദുർമരണം. വിവാഹമോ കേട്ടുകേൾവി ഇല്ലാത്ത പോലെ ഒരമ്മയുടെ വയറ്റിൽ നിന്നു ഒരേ സമയം പുറത്തു വന്ന ഇണപിരിയാത്ത സഹോദരിമാർക്ക് ഓരേയൊരു വരൻ. അതെ അത് തന്നെ സമീക്ഷക്കും സമീരക്കും ഒരു ഭർത്താവ് ഇതും നടന്നില്ലെങ്കിൽ പെൺകുട്ടികൾക്ക് ദുർമരണം. അവിടെയും തീർന്നില്ല വിവാഹ ശേഷം പെൺകുട്ടികൾ തറവാട്ടിൽ എന്നല്ല ഈ ദേശത്തു തന്നെ നിൽക്കാൻ പാടില്ല തറവാട്ടിൽ നിന്നു എത്ര ദൂരം പോകാൻ പറ്റുമോ അത്രയും ദൂരെ പോകുക.സമീക്ഷയുടേം സമീരയുടെയും മക്കൾക്ക് 18 വയസാകുമ്പോൾ തിരികെ നാട്ടിലേക്കു വരാം. ഇതിലെന്തെങ്കിലും മാറിയാൽ പെൺകുട്ടികളുടെ ജീവനാപത്തു. മറ്റു പരിഹാരങ്ങളൊന്നുമില്ല അതാണു അവരുടെ ജാതകം അല്ല അഞ്ചു തലമുറയ്ക്ക് മുൻപ് പാലോട്ട്മംഗലത്തിനേറ്റ ശാപം.
വാസുകിയും ദേവരാജനും എന്ത് ചെയ്യേണ്ണ്ടു ഏതു ചെയ്യേണ്ടു എന്നറിയാതെ നിന്നു തന്റെ പൊന്നു മക്കൾ. അവർക്കിങ്ങനൊരു വിധി.
രാമനാഥൻ തിരുമേനി യാത്ര പറഞ്ഞു തന്റെ ജ്യോതിഷത്തിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എവിടെ വേണമെങ്കിലും അവരുടെ ജാതകവുമായി പോകാം എന്ന് പറഞ്ഞു അദ്ദേഹം.
അദ്ദേഹത്തെ വിശ്വാസമാണെങ്കിലും ദേശമായ ദേശം മൊത്തം ദേവരാജനും വാസുകിയും കുട്ടികളുടെ ജാതകവുമായി നടന്നു എല്ലായിടത്തു നിന്നും ഒരേ മറുപടി മറ്റു പരിഹാരങ്ങളൊന്നുമില്ല. ഒടുവിൽ ദേവരാജ വർമ തീരുമാനിച്ചു അകലെയാണെങ്കിലും മക്കൾ ജീവനോടെയിരുന്നാൽ മതി. പിന്നെ രണ്ടു പേർക്കും കൂടി ഒരു ഭർത്താവ് കേട്ടു കേൾവി ഇല്ലെങ്കിലും കിട്ടുന്നതെല്ലാം കുഞ്ഞ്ന്നാൾ തൊട്ട് പങ്കു വെച്ച് മാത്രം ശീലമുള്ള മക്കളോട് സംസാരിച്ചപ്പോൾ ഞങ്ങൾക്കൊരിക്കലും പിരിയേണ്ടി വരില്ലല്ലോ അച്ഛാ എന്ന് പറഞ്ഞു ആ മക്കൾ.
18ആം വയസിലെ കല്യാണത്തിന് വേണ്ടി 17ആം വയസ്സിലെ ആലോചനകൾ നോക്കാനും സ്വീകരിക്കാനും തുടങ്ങി ദേവരാജ വർമ.
സ്വദേശത്തു നിന്നും അയൽ ദേശത്തു നിന്നുമൊക്കെ ഒരുപാടു ആലോചനകൾ വന്നു കാരണം ഓത്താൽ രണ്ടു മാധകതിടമ്പുകളെയാണ് കിട്ടുക. അവിടെയും ജാതകങ്ങൾ പ്രശ്നമായി ചേരുന്ന ജാതകമില്ല. അന്വേഷണങ്ങൾക്കൊടുവിൽ 18ആം പിറന്നാളിന് ഒരു മാസം ബാക്കി നിൽക്കെ രാമനാഥൻ തിരുമേനിയുടെ ചെറുമകന്റെ ജാതകം പെൺകുട്ടികളുടെ ജാതകവുമായി ചേർന്നു നോക്കിയതാകട്ടെ രാമനാഥൻ തിരുമേനിയും.
ദേവനാരായണൻ സുന്ദരൻ സുമുഖൻ സൽസ്വഭാവി ഡോക്ടർ ദേവനാരായണൻ ജോലിയോടൊപ്പം തന്നെ എംഡി എടുക്കാൻ വേണ്ടി അമേരിക്കയിലേക്ക് പോകാൻ നിൽക്കുന്നു.
10ഇൽ 9 പൊരുത്തം വിവാഹത്തിന് ശേഷം നാട്ടിൽ നിന്നു മാറി നിൽക്കാം. പെൺകുട്ടികളുടെ ബാക്കി പഠനമൊക്കെ അമേരിക്കയിൽ എല്ലാം കൊണ്ടും ആ വിവാഹം ഒത്തു വന്നു.
രാമനാഥൻ തിരുമേനി യാത്ര പറഞ്ഞു തന്റെ ജ്യോതിഷത്തിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എവിടെ വേണമെങ്കിലും അവരുടെ ജാതകവുമായി പോകാം എന്ന് പറഞ്ഞു അദ്ദേഹം.
അദ്ദേഹത്തെ വിശ്വാസമാണെങ്കിലും ദേശമായ ദേശം മൊത്തം ദേവരാജനും വാസുകിയും കുട്ടികളുടെ ജാതകവുമായി നടന്നു എല്ലായിടത്തു നിന്നും ഒരേ മറുപടി മറ്റു പരിഹാരങ്ങളൊന്നുമില്ല. ഒടുവിൽ ദേവരാജ വർമ തീരുമാനിച്ചു അകലെയാണെങ്കിലും മക്കൾ ജീവനോടെയിരുന്നാൽ മതി. പിന്നെ രണ്ടു പേർക്കും കൂടി ഒരു ഭർത്താവ് കേട്ടു കേൾവി ഇല്ലെങ്കിലും കിട്ടുന്നതെല്ലാം കുഞ്ഞ്ന്നാൾ തൊട്ട് പങ്കു വെച്ച് മാത്രം ശീലമുള്ള മക്കളോട് സംസാരിച്ചപ്പോൾ ഞങ്ങൾക്കൊരിക്കലും പിരിയേണ്ടി വരില്ലല്ലോ അച്ഛാ എന്ന് പറഞ്ഞു ആ മക്കൾ.
18ആം വയസിലെ കല്യാണത്തിന് വേണ്ടി 17ആം വയസ്സിലെ ആലോചനകൾ നോക്കാനും സ്വീകരിക്കാനും തുടങ്ങി ദേവരാജ വർമ.
സ്വദേശത്തു നിന്നും അയൽ ദേശത്തു നിന്നുമൊക്കെ ഒരുപാടു ആലോചനകൾ വന്നു കാരണം ഓത്താൽ രണ്ടു മാധകതിടമ്പുകളെയാണ് കിട്ടുക. അവിടെയും ജാതകങ്ങൾ പ്രശ്നമായി ചേരുന്ന ജാതകമില്ല. അന്വേഷണങ്ങൾക്കൊടുവിൽ 18ആം പിറന്നാളിന് ഒരു മാസം ബാക്കി നിൽക്കെ രാമനാഥൻ തിരുമേനിയുടെ ചെറുമകന്റെ ജാതകം പെൺകുട്ടികളുടെ ജാതകവുമായി ചേർന്നു നോക്കിയതാകട്ടെ രാമനാഥൻ തിരുമേനിയും.
ദേവനാരായണൻ സുന്ദരൻ സുമുഖൻ സൽസ്വഭാവി ഡോക്ടർ ദേവനാരായണൻ ജോലിയോടൊപ്പം തന്നെ എംഡി എടുക്കാൻ വേണ്ടി അമേരിക്കയിലേക്ക് പോകാൻ നിൽക്കുന്നു.
10ഇൽ 9 പൊരുത്തം വിവാഹത്തിന് ശേഷം നാട്ടിൽ നിന്നു മാറി നിൽക്കാം. പെൺകുട്ടികളുടെ ബാക്കി പഠനമൊക്കെ അമേരിക്കയിൽ എല്ലാം കൊണ്ടും ആ വിവാഹം ഒത്തു വന്നു.
വിവാഹത്തിന് ശേഷം സമീക്ഷയും സമീരയും നാടിനോടും വീട്ടുകാരോടും വിട പറഞ്ഞു.
ദാമ്പത്യ ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതായിരുന്നു കുട്ടികാലം മുതൽ എല്ലാം പങ്കിട്ടു ശീലിച്ച സമീക്ഷയും സമീരയും ഭർത്താവിനെയും തുല്യമായി പങ്കിട്ടു.
രണ്ടു അപ്സരസുകളുടെ ഇടയിൽ പിടിച്ചു നിൽക്കാൻ കഴിയാതെ ദേവനാരായണൻ രണ്ടു പേരെയും ഒരേ പോലെ ഗർഭിണികൾ ആക്കി നാട്ടിൽ നിന്നു ദേവനാരായണൻറെ അമ്മ എത്തി മരുമക്കളെ നോക്കാൻ. ഗർഭ കാലത്തു തന്നെ ബിസിനസ് മാനേജ്മെന്റ് പഠിച്ചു പെൺകുട്ടികൾ രണ്ടും 8ആം മാസത്തിനവസാനം മില്ലിസെക്കണ്ടുകളുടെ പോലും വ്യത്യാസമില്ലാതെ രണ്ടു ആൺകുട്ടികൾക്ക് ജന്മം നൽകി സമീക്ഷയും സമീരയും അഗ്നിദേവ് എന്നും ആയുർദേവ് എന്നും യഥാവിധി പേരുകൾ ഇട്ടു അവർക്കു വീട്ടിൽ അച്ചുവും കിച്ചുവും. രണ്ടും പേരെയും ഒരു വേർ വ്യത്യാസവും ഇല്ലാതെ ജീവനെപ്പോലെ സ്നേഹിച്ചു സമീക്ഷയും സമീരയും.അക്കൂടെ തന്നെ ബിസിനസ് മാനേജ്മെന്റ് കോഴ്സും കംപ്ലീറ്റ് ചെയ്തു രണ്ടു പേരും.
കുട്ടികൾ സ്കൂളിൽ പോകാൻ തുടങ്ങിയപ്പോൾ വീട്ടിലിരുന്നു ബോറടിച്ച സമീക്ഷയും സമീരയും കുട്ടികാലം മുതൽ പഠിച്ചിരുന്ന നൃത്തം പിന്നെയും പൊടി തട്ടിയെടുത്തു അത്യാവിശം പ്രാക്ടിസും കാര്യങ്ങളുമൊക്കെയായി പൊക്കൊണ്ടിരുന്നപ്പോ ഒരു നൃത്ത വിദ്യാലയം ആരംഭിച്ചാലോ എന്നൊരാലോചനയായി രണ്ടു പേർക്കും ദേവ നാരായണനും ഫുൾ സപ്പോർട്. അങ്ങനെ ആയുരാഗ്നി നൃത്ത വിദ്യാലയം നിലവിൽ വന്നു 10 കുട്ടികളിൽ തുടങ്ങിയത് 3 വർഷം കൊണ്ട് 85 കുട്ടികളിലേക്കെത്തി.
വിവാഹത്തിന് ശേഷം സമീക്ഷയും സമീരയും നാടിനോടും വീട്ടുകാരോടും വിട പറഞ്ഞു.
ദാമ്പത്യ ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതായിരുന്നു കുട്ടികാലം മുതൽ എല്ലാം പങ്കിട്ടു ശീലിച്ച സമീക്ഷയും സമീരയും ഭർത്താവിനെയും തുല്യമായി പങ്കിട്ടു.
രണ്ടു അപ്സരസുകളുടെ ഇടയിൽ പിടിച്ചു നിൽക്കാൻ കഴിയാതെ ദേവനാരായണൻ രണ്ടു പേരെയും ഒരേ പോലെ ഗർഭിണികൾ ആക്കി നാട്ടിൽ നിന്നു ദേവനാരായണൻറെ അമ്മ എത്തി മരുമക്കളെ നോക്കാൻ. ഗർഭ കാലത്തു തന്നെ ബിസിനസ് മാനേജ്മെന്റ് പഠിച്ചു പെൺകുട്ടികൾ രണ്ടും 8ആം മാസത്തിനവസാനം മില്ലിസെക്കണ്ടുകളുടെ പോലും വ്യത്യാസമില്ലാതെ രണ്ടു ആൺകുട്ടികൾക്ക് ജന്മം നൽകി സമീക്ഷയും സമീരയും അഗ്നിദേവ് എന്നും ആയുർദേവ് എന്നും യഥാവിധി പേരുകൾ ഇട്ടു അവർക്കു വീട്ടിൽ അച്ചുവും കിച്ചുവും. രണ്ടും പേരെയും ഒരു വേർ വ്യത്യാസവും ഇല്ലാതെ ജീവനെപ്പോലെ സ്നേഹിച്ചു സമീക്ഷയും സമീരയും.അക്കൂടെ തന്നെ ബിസിനസ് മാനേജ്മെന്റ് കോഴ്സും കംപ്ലീറ്റ് ചെയ്തു രണ്ടു പേരും.
കുട്ടികൾ സ്കൂളിൽ പോകാൻ തുടങ്ങിയപ്പോൾ വീട്ടിലിരുന്നു ബോറടിച്ച സമീക്ഷയും സമീരയും കുട്ടികാലം മുതൽ പഠിച്ചിരുന്ന നൃത്തം പിന്നെയും പൊടി തട്ടിയെടുത്തു അത്യാവിശം പ്രാക്ടിസും കാര്യങ്ങളുമൊക്കെയായി പൊക്കൊണ്ടിരുന്നപ്പോ ഒരു നൃത്ത വിദ്യാലയം ആരംഭിച്ചാലോ എന്നൊരാലോചനയായി രണ്ടു പേർക്കും ദേവ നാരായണനും ഫുൾ സപ്പോർട്. അങ്ങനെ ആയുരാഗ്നി നൃത്ത വിദ്യാലയം നിലവിൽ വന്നു 10 കുട്ടികളിൽ തുടങ്ങിയത് 3 വർഷം കൊണ്ട് 85 കുട്ടികളിലേക്കെത്തി.
അഗ്നിദേവിനും ആയുർദേവിനും 10 വയസുള്ളപ്പോൾ ആണ് ഒരു ആക്സിഡന്റിൽ ദേവ നാരായണൻ മരിക്കുന്നതു. അമ്മമാർക്കും മക്കൾക്കും അത് വലിയ ഒരു ആഗാതമായിരുന്നു. മാസങ്ങൾ എടുത്തു ആ ദുഃഖത്തിൽ നിന്നും അവർ കര കയറാൻ അച്ചുവിന്റേം കിച്ചുവിന്റേം കുസൃതികളിൽ സമീക്ഷയും സമീരയും ഭർത്താവിന്റെ വിയോഗം മറക്കാൻ ശ്രമിച്ചു. അച്ചുവിന്റേം കിച്ചുവിന്റേം ബെസ്റ്റ് ഫ്രെണ്ട്സ് അവരുടെ അമ്മമാർ തന്നെയാണ് അച്ചുവിന്റെയും കിച്ചുവിന്റെയും സമ്മുവും (സമീക്ഷ) സരുവും (സമീര). സ്നേഹം കൂടുമ്പോ അച്ചുവും കിച്ചുവും സാമ്മുമ്മേ സരുമ്മേന്നു വിളിക്കും.
വീട്ടിൽ മലയാളം സംസാരിക്കണമെന്ന് സമീക്ഷക്കും സമീരക്കും നിർബന്ധമായിരുന്നു കാരണം മക്കൾക്ക് 18 വയസാവുമ്പോ തിരികെ നാട്ടിലേക്കു പോകാൻ തന്നെയായിരുന്നു അവരുടെ തീരുമാനം. അതിനു നാടും വീടും ബന്ധുക്കളെയും അമ്മമ്മയെയും അമ്മച്ചാനെയുമൊക്കെ മക്കൾക്ക് വാക്കുകളിലൂടെ സുപരിചിതരാക്കി.
ഇന്നിലേക്ക്
ലാൻഡ് റോവർ ഡിഫെൻഡർ പാലോട്ടുമംഗലമെന്ന് സ്വർണലിപികളിൽ എഴുതിയ ഗേറ്റിനു മുന്നിൽ നിന്നു.സുധി ബൈക്കിൽ നിന്നിറങ്ങി ഗേറ്റ് തുറന്നു കൊടുത്തു.സുധിക്കു വണ്ടിയിലിരുന്നു തന്നെ കിച്ചു ഷേക്ക് ഹാൻഡ് നൽകി കാണാം എന്ന് പറഞ്ഞു തറവാട്ടു മുറ്റത്തേക്ക് വണ്ടി എടുത്തു.
പാലോട്ട്മംഗലത്തെ പുറം പണിക്കാരും കാര്യസ്ഥൻ കുട്ടൻ പിള്ളയും പൂമുകത്തു ചാരുകസേരയിൽ കിടന്നു മുറുക്കി ചവച്ചുകൊണ്ടിരുന്ന ദേവരാജ വർമയും വണ്ടിയുടെ ശബ്ദം കേട്ടു വെളിയിലേക്ക് വന്ന വാസുകിയുമൊക്കെ ഇതാരപ്പാ ഇത്രേം വലിയ വണ്ടിയെലിങ്ങോട്ട് എന്നുള്ള രീതിയിൽ നോക്കി
അഗ്നിദേവിനും ആയുർദേവിനും 10 വയസുള്ളപ്പോൾ ആണ് ഒരു ആക്സിഡന്റിൽ ദേവ നാരായണൻ മരിക്കുന്നതു. അമ്മമാർക്കും മക്കൾക്കും അത് വലിയ ഒരു ആഗാതമായിരുന്നു. മാസങ്ങൾ എടുത്തു ആ ദുഃഖത്തിൽ നിന്നും അവർ കര കയറാൻ അച്ചുവിന്റേം കിച്ചുവിന്റേം കുസൃതികളിൽ സമീക്ഷയും സമീരയും ഭർത്താവിന്റെ വിയോഗം മറക്കാൻ ശ്രമിച്ചു. അച്ചുവിന്റേം കിച്ചുവിന്റേം ബെസ്റ്റ് ഫ്രെണ്ട്സ് അവരുടെ അമ്മമാർ തന്നെയാണ് അച്ചുവിന്റെയും കിച്ചുവിന്റെയും സമ്മുവും (സമീക്ഷ) സരുവും (സമീര). സ്നേഹം കൂടുമ്പോ അച്ചുവും കിച്ചുവും സാമ്മുമ്മേ സരുമ്മേന്നു വിളിക്കും.
വീട്ടിൽ മലയാളം സംസാരിക്കണമെന്ന് സമീക്ഷക്കും സമീരക്കും നിർബന്ധമായിരുന്നു കാരണം മക്കൾക്ക് 18 വയസാവുമ്പോ തിരികെ നാട്ടിലേക്കു പോകാൻ തന്നെയായിരുന്നു അവരുടെ തീരുമാനം. അതിനു നാടും വീടും ബന്ധുക്കളെയും അമ്മമ്മയെയും അമ്മച്ചാനെയുമൊക്കെ മക്കൾക്ക് വാക്കുകളിലൂടെ സുപരിചിതരാക്കി.
ഇന്നിലേക്ക്
ലാൻഡ് റോവർ ഡിഫെൻഡർ പാലോട്ടുമംഗലമെന്ന് സ്വർണലിപികളിൽ എഴുതിയ ഗേറ്റിനു മുന്നിൽ നിന്നു.സുധി ബൈക്കിൽ നിന്നിറങ്ങി ഗേറ്റ് തുറന്നു കൊടുത്തു.സുധിക്കു വണ്ടിയിലിരുന്നു തന്നെ കിച്ചു ഷേക്ക് ഹാൻഡ് നൽകി കാണാം എന്ന് പറഞ്ഞു തറവാട്ടു മുറ്റത്തേക്ക് വണ്ടി എടുത്തു.
പാലോട്ട്മംഗലത്തെ പുറം പണിക്കാരും കാര്യസ്ഥൻ കുട്ടൻ പിള്ളയും പൂമുകത്തു ചാരുകസേരയിൽ കിടന്നു മുറുക്കി ചവച്ചുകൊണ്ടിരുന്ന ദേവരാജ വർമയും വണ്ടിയുടെ ശബ്ദം കേട്ടു വെളിയിലേക്ക് വന്ന വാസുകിയുമൊക്കെ ഇതാരപ്പാ ഇത്രേം വലിയ വണ്ടിയെലിങ്ങോട്ട് എന്നുള്ള രീതിയിൽ നോക്കി
