“ഊഹിച്ച് പറയ് അച്ചായാ…”!

Posted on

“പിന്നെ അവിടുന്ന് പോന്നുകഴിഞ്ഞും ആ ഫോട്ടോയിലെ മഹാറാണീം അറിയാത്ത പൂവിന്റെ മണവും
എന്നെ ഹോണ്ട് ചെയ്‌തു …രാവിലെ മുതൽ കിടക്കന്ന വരെ അതോർത്തിരിക്കലായി പണി…ഒരു ദിവസം
മാല്യങ്കരയ്ക്ക് പോകുമ്പോൾ ബസ്സ്‌ പാണ്ടിക്കടവിൽ എത്തീപ്പം അതാ നിൽക്കുന്നു ഒരു
സ്റ്റാളിൽ എന്തോ സാധനം വാങ്ങിക്കൊണ്ട് മഹാറാണി..മേലൊക്കെ വല്ലാണ്ടങ്ങ് കുളുന്ന്
കേറി …ശരിക്കും കറന്റ്റ് അടിച്ചപോലെ…മെന്റൽ പേഷ്യൻസിനെ കറന്റ് അടിപ്പിക്കുമ്പോൾ
ഉണ്ടാവുന്ന ഫീലല്ല ..ഒരു സുഖമുള്ള തരിപ്പുള്ള ഷോക്ക്…പിന്നെ എന്നും പാണ്ടിക്കടവ്
ബസ്സിറങ്ങും …വീടിനടുത്ത് വരും …നോക്കും …”

“എന്നും?”

മിഴിഞ്ഞ കണ്ണുകളോടെ ജെന്നിഫർ ചോദിച്ചു.

അവൻ തല കുലുക്കി.

“പതിവ് പോലെ കഴിഞ്ഞ തിങ്കളാഴ്‌ച്ചയും മഹാറാണിയെ കാണാൻ പാണ്ടിക്കടവ് വന്നപ്പോൾ അതാ
മഹാറാണിയെ മഹാരാജാവ് ബൈക്കിൽ കയറ്റി കൊണ്ടുവരുന്നു. ഗന്ധർവ്വൻ എന്ന ഒരു ബസ്സ്
വരുന്നു…മഹാറാണി അതിൽ കയറുന്നു..കൂട്ടത്തിൽ ഞാനും കയറുന്നു ..മഹാറാണിയുടെ
തൊട്ടുപിമ്പിൽ നിൽക്കുന്നു…ആ പൂവിന്റെ മണം അങ്ങനെ അപ്പൂപ്പൻ താടിപോലെ എനിക്ക്
ചുറ്റും പറക്കുന്ന ഒരു ഫീലുണ്ടാവുന്നു…അന്നുവരെ മുറുകെപ്പിടിച്ച സകല സദാചാരത്തോടും
പോ പുല്ലേ എന്ന് പറഞ്ഞ് കൊതിയടക്കാതെ….”

അവൻ പറഞ്ഞിട്ട് ജെന്നിഫറെ നോക്കി. ഇപ്പോൾ അവന്റെ കൈമുട്ട് അവളുടെ മുലയുടെ സൈഡിൽ
അങ്ങോട്ടും ഇങ്ങോട്ടും തെന്നിക്കയറുകയും ഇറങ്ങുകയും ചെയ്യുന്നു.
“കൈമാറ്റണോ?”

അവളുടെ കതിനടുത്തേക്ക് ചുണ്ടുകൾ കൊണ്ടുവന്ന് അവൻ ചോദിച്ചു.

“അടികൊള്ളും,”

അവനിലേക്ക് അൽപ്പം കൂടി അമർന്നിരുന്ന് അവൻ പറഞ്ഞു.

“എന്നിട്ട് അന്ന്…? അന്ന് ഞാൻ മൊലേൽ തൊട്ടപ്പോ … “

അവൻ തിരക്കി.

“ചുമ്മാ തോണ്ടി സുഖിക്കുന്നവന്മാരെ ആരും ഒരു പെണ്ണും ഇഷ്ടപ്പെടില്ല മോനൂ,”

അവൾ പറഞ്ഞു.

“ഇഷ്ടം, പ്രേമം ഒക്കെവേണം … അവൾക്ക് മറ്റൊരാൾക്ക് ശരീരം കൊടുക്കണമെന്ന്
ആഗ്രഹിക്കാൻ…കൂടത്തായിയിലെ ജോളിയെയും കണ്ണൂരിലെ ശരണ്യയെയും പോലെ ഒക്കെയാണോ എല്ലാ
പെണ്ണുങ്ങളും? ഞാൻ ലൈഫിൽ ഒരാളെയേ കൊതിച്ചിട്ടുള്ളൂ…ആഗ്രഹിച്ചിട്ടുള്ളൂ, കാമിക്കാൻ
കൊതിച്ചിട്ടുള്ളൂ…ബെന്നിയെ..മോൻ ആരുടെയോ സാന്നിധ്യം മണത്തു എന്ന് പറഞ്ഞില്ലേ ആലിൻ
ചുവട്ടിൽ നിൽക്കുമ്പോൾ …? അത് ബെന്നിയുടെ മണമാണ്…അതോർത്താണ് ഞാൻ
കരഞ്ഞത്…ജോസഫാച്ചായനെപ്പോലും ഞാൻ ബെന്നി ആയാണ് കാണാറ്… ബെന്നിയുടെ മണമുള്ളത്
കൊണ്ടാണ് നിന്നെയും….”

തുടർന്ന് ജെന്നിഫർ ബെന്നിയുടെ കഥ പറഞ്ഞു.
ജെന്നിഫർ കരഞ്ഞാണ് അവന്റെ കഥ പറഞ്ഞത്. കഥപറയുന്നതിനിടയിൽ ശരത്തിന്റെ കണ്ണുകളും
നിറഞ്ഞു. ട്രെയിൻ അപ്പോഴേക്കും തലശ്ശേരിയെത്തി.

എല്ലാവരും ബ്രെക്ക്ഫാസ്റ്റ് കഴിക്കുന്നതിനിടയിൽ ജെന്നിഫറിന്റെ കണ്ണുകൾ ശരത്തിന്റെ
കണ്ണുകളിൽ നിന്ന് മാറിയില്ല. അവന്റെ നോട്ടത്തിന്റെ ചൂടിലേക്കും ചുണ്ടുകളുടെ
വശ്യതയിലേക്കും ഷർട്ടിന്റെ തുറന്ന കോളറിനുള്ളിലൂടെ കാണാവുന്ന മാറിലെ
രോമങ്ങളിലേക്കും പിന്നെ താഴേക്ക് ഉടൽഭംഗിയിലേക്കും അരക്കെട്ടിലേക്കും അവളുടെ
കണ്ണുകൾ താളത്തിൽ ഒഴുകി.

‘എന്താ’ എന്ന അർത്ഥത്തിൽ അവൻ അവളെ നോക്കി അവളുടെ നോട്ടം തന്റെ മടിയിലേക്ക്
വന്നപ്പോൾ.

‘ഒന്നുമില്ല’ എന്ന അർത്ഥത്തിൽ അവൾ തിരിച്ചു നോക്കി.

പിന്നെ കുറെ സമയത്തേക്ക് അവർക്ക് ഒരുമിച്ച് ഇരിക്കാൻ കഴിഞ്ഞില്ല. പാച്ചിലും
കുസൃതികളും ഒക്കെ കഴിഞ്ഞ് കൂട്ടത്തിലുള്ളവർ എല്ലാവരും അവിടെ ഒരുമിച്ച് കൂടി
വർത്തമാനവും തമാശകളും പറയാൻ തുടങ്ങി. ചിലർ ഉറങ്ങാൻ തുടങ്ങി.

“ജെന്നിഫർ മാഡത്തിന്റെ ഹസ്ബൻഡ് എന്ത് ചെയ്യുന്നു?”

സംഘത്തിലുണ്ടായിരുന്ന അനിൽ സാർ ചോദിച്ചു.

“സ്‌പൈസസ് ബോഡിൽ ഓഫീസറാണ്,”

“എന്നിട്ടാണോ എന്നും ബസ്സിൽ വരുന്നത്?”

ഒരു കുട്ടി ചോദിച്ചു.

“മാഡം വളരെ സിംപിളാടാ,”

ഒരുത്തൻ ഉച്ചതിൽ പറഞ്ഞു.

“സിമ്പിളാണ് … പവർഫുള്ളാണ് …”

മറ്റൊരാൾ.

“ഡ്രൈവിംഗ് അറിയില്ല..ബൈക്ക് ഓടിക്കാനും…ചെറുപ്പത്തിൽ സൈക്കിൾ ഓടിക്കാൻ
പഠിക്കുന്നതിനിടെ ഒരു കുന്നിൽ നിന്ന് താഴേക്ക് വീണു. ബോധം പോയി…അതിൽപ്പിന്നെ അത്
ട്രൈ ചെയ്യാൻ പേടിയാണ്…”

അവൾ പറഞ്ഞു.

“അപ്പോൾ സിംപിൾ ആയല്ലേ പറ്റൂ…?”

കലോത്സവ നഗരിയിൽ പന്നിയങ്കര ഗവൺമെൻറ്റ് ഹയർ സെക്കണ്ടറി സ്‌കൂൾ മോശമല്ലാത്ത പ്രകടനം
നടത്തിയെന്നു മാത്രമല്ല ഉപകരണ സംഗീതത്തിൽ ഗിറ്റാറിൽ ശരത്ത് ഒന്നാമതാവുകയും ഓട്ടം
തുള്ളലിൽ സംഘം രണ്ടാമതെത്തുകയും ചെയ്തു.

രണ്ട് നാളുകൾക്ക് ശേഷം തിരികെ എല്ലാവരും കെ എസ് ആർ റ്റി സി ബസ്സിലാണ് പോന്നത് .

“സൈഡ് സീറ്റ് ഉണ്ടായിരുന്നെങ്കിൽ…”

ജെന്നിഫർ ചുറ്റും നോക്കി. വാസ്തവത്തിൽ ശരത്ത് ഒറ്റയ്ക്കിരിക്കുന്നത് കണ്ടീട്ടാണ്
അവൾ അങ്ങനെ പറഞ്ഞത്.

“ഓക്കേ ..എന്നാൽ മാം ഇങ്ങോട്ട് പോരെ,”

അവൻ പറഞ്ഞു.
അവൾ അർത്ഥഗർഭമായ അവനു മാത്രം കാണാൻ പാകത്തിൽ പുഞ്ചിരിച്ചുകൊണ്ട് അവന്റെ അടുത്തേക്ക്
വന്നു.

അവൾക്ക് വഴികൊടുത്ത് ശരത്ത് ഒതുങ്ങിയിരുന്നു.

അവൾ അവനു സമീപമിരുന്നു.

“ഗിത്താർ കൊമ്പെറ്റേഷനിൽ മോൻ എന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നപ്പോൾ ഞാൻ
പേടിച്ചുപോയി?”

തുടർന്ന് കേൾക്കാൻ അവൻ അവളുടെ മുഖത്തേക്ക് നോക്കി.

“തെറ്റിപ്പോകുമോ എന്നോർത്ത്..സ്ട്രിങ്ങിലേക്ക് ഒരു പ്രാവശ്യം പോലും
നോക്കിയില്ലല്ലോ,”

അവൻ പുഞ്ചിരിച്ചു. അതിന്റെ മനോഹാരിതയിലേക്ക് അവൾ നോക്കി.

“മാം അതിനേക്കാൾ മനോഹരമായ ഒരു സംഗീതമായി എന്റെ മുമ്പിൽ ഇരുവല്ലാരുന്നോ? അപ്പോൾ
എനിക്ക് തെറ്റില്ല…”

അവൻ അവളുടെ കരം കവർന്നു. അപ്പോൾ അവൾ ചുറ്റും നോക്കി. എല്ലാവരും അവരവരുടെ സീറ്റിൽ
ചാഞ്ഞിരിക്കുകയാണ്. ചിലർ കണ്ണുകളടച്ചിരുന്നു. അവരുടെ തൊട്ടു മുമ്പിലോ പിമ്പിലോ
തങ്ങളോടൊപ്പമുണ്ടായിരുന്നവരിൽ ആരുമുണ്ടായിരുന്നില്ല.

“ഇല്ല,”

അവളുടെ കൈയ്യിലമർത്തിക്കൊണ്ട് അവൻ പറഞ്ഞു.

“ആരും നോക്കുന്നില്ല…ഞാൻ ശ്രദ്ധിച്ചാരുന്നു,”

അവരിരുവരും ഒരുമിച്ച് നിശ്വസിച്ചു.

“കോംറ്റെസ്റ്റ് നടക്കുമ്പോൾ എന്തൊരു നോട്ടമായിരുന്നു മോനൂ…! ആരേലും അത്
ശ്രദ്ധിച്ചാരുന്നേലോ? ഭാഗ്യത്തിന് നിന്റെ മ്യൂസിക്ക് അത്രേം സൂപ്പറായത് കൊണ്ട് ആരും
അത് കാര്യമാക്കീല്ല. അല്ലാരുന്നേൽ എല്ലാരും കണ്ടേനെ നീ എന്നെത്തന്നെ
നോക്കിക്കൊണ്ടിരിക്കുവാരുന്നെന്ന്…”

അവളുടെ കൈയുടെ മേലുള്ള അവന്റെ പിടി മുറുകി.

കൈയുടെ ചൂടും.

“എത്ര നോക്കിയാലും കൊതി മാറില്ല, മാം…”

അവളുടെ കണ്ണുകളിലേക്ക് നോക്കി ശരത്ത് പറഞ്ഞു.

“അതുപോലെ ഈ രൂപം എന്റെ ചോരേൽ പിടിച്ചു കഴിഞ്ഞു…”

അവനെ ഒന്നമർത്തി ചുംബിക്കണമെന്ന് അവൾക്ക് തോന്നി.

“മോന്റെ നോട്ടം കണ്ട് കണ്ട് എനിക്കാണേൽ നീക്കാനും മേല ഇരിക്കാനും മേലാത്ത് ഒരവസ്ഥ
വന്നു..ശരിക്കും കണ്ണുകൊണ്ട് കുത്തിക്കീറുന്നത് പോലെ … അങ്ങനെയല്ലേ എന്നെ
നോക്കിക്കൊണ്ടിരുന്നേ!”

56482cookie-check“ഊഹിച്ച് പറയ് അച്ചായാ…”!

Leave a Reply

Your email address will not be published. Required fields are marked *