“ഊഹിച്ച് പറയ് അച്ചായാ…”!

Posted on

തണുപ്പിക്കുന്ന കാറ്റ്.

അവൾ പ്രിൻസിപ്പാളിന്റെ ഓഫീസിന് മുമ്പിലെത്തി.

അകത്ത് കയറി.

സുഭഗനായ ഒരു മദ്ധ്യവയസ്‌ക്കൻ.

അയാൾ പുഞ്ചിരിയോടെ അവളെ നോക്കി.

“ആരാ?’

നല്ല മുഴക്കമുള്ള, ആകർഷകമായ ശബ്ദം.

“ഞാൻ ജെന്നിഫർ ജോസഫ്..ഇവിടെ..ഇന്ന്…”

“ഓ! മനസ്സിലായി മനസ്സിലായി…”

അവളെ തുടരാൻ അനുവദിക്കാതെ അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഇരിക്കൂ..”

“താങ്ക്യൂ സാർ,”

അവൾ അയാൾക്കെതിരെ ഇരുന്നു.

പിന്നെ ബാഗ് തുറന്ന് സ്ഥലം മാറ്റ ഉത്തരവ് എടുത്ത് അയാൾക്ക് കൊടുത്തു.

അയാൾ അതിലൂടെ കണ്ണോടിച്ചു.

പിമ്പിലെ ഷെൽഫിൽ നിന്ന് ഒരു ഫയലെടുത്ത് അത് തുറന്ന് ഉത്തരവ് അതിൽ വെച്ച് ജെന്നിഫർ
നോക്കി.

“ഫാമിലി?”

അയാൾ ചോദിച്ചു.

“ഭർത്താവ് ഗവണ്മെന്റ് സർവീസിലാണ്…ഒരു മോൻ ഉണ്ട്. മണിപ്പാൽ മെഡിക്കൽ കോളേജിൽ ഫസ്റ്റ്
സെമസ്റ്റർ…”

“റിയലി?”

അയാൾ വിശ്വാസം വരാതെ അവളെ നോക്കി. അതിന്റെ അർഥം അവൾക്കറിയാം. അതറിഞ്ഞപ്പോൾ അവൾക്ക്
അനിഷ്ടം മുഖത്തേക്ക് കൊണ്ടുവരാതിരിക്കാൻ പരമാവധി ശ്രമിച്ചു.

തന്റെ പ്രായം അറിഞ്ഞു കഴിഞ്ഞതിന് ശേഷമുള്ള ചിലരുടെ പ്രതികരണം അവളിൽ അലോസരം
സൃഷ്ടിക്കാറുണ്ട്

“അയ്യോ, ഇത്രേം പ്രായം ഒണ്ടാരുന്നോ? പറയുവേല കേട്ടോ?”

“ഏഹ്? മെഡിക്കൽ സ്റ്റുഡന്റ് ആണോ മോൻ? അപ്പം എന്താ പ്രായം?”

ഇതൊക്കെയാണ് പലരുടെയും പ്രതികരണം. പല തവണ ഇങ്ങനെയൊക്കെ കേട്ടിട്ടുള്ളതിനാൽ
ജെന്നിഫറിന് ഇപ്പോഴത് ഏറ്റവും അരോചകമായാണ് തോന്നാറ്.
പ്രിൻസിപ്പാൾ മണിയടിച്ച് പ്യൂണിനെ വിളിപ്പിച്ചു.

“സുകുമാരൻ മാഷിനെ വിളിക്ക്,”

ഓടിവന്ന പ്യൂണിനോട് പ്രിൻസിപ്പാൾ പറഞ്ഞു. പ്യൂൺ പുറത്തേക്ക് പോയി സുകുമാരൻ
മാഷിനെകൂട്ടിക്കൊണ്ട് വന്നു.

റിട്ടയർ ചെയ്യാൻ പ്രായമായി എന്ന് തോന്നിച്ച ദീർഘകായനായ അദ്ധ്യാപകൻ സുകുമാരൻ
ജെന്നിഫറെ നോക്കി മന്ദഹസിച്ചു.

“ഇത് പുതിയ മാഡം …ജെന്നിഫർ ജോസഫ്ഇഗ്ലീഷ് ഡിപ്പാർട്ട്മെൻറ്റിൽ…മാഡം ഇത് സുകുമാരൻ
നായർ..സ്റ്റാഫ് സെക്രട്ടറി…”

പ്രിൻസിപ്പാൾ പരിചപ്പെപ്പടുത്തി. .

“മാഷ് മാഡത്തിന് ടൈം ടേബിൾ കൊടുക്ക്,”

പിന്നീട് പ്രിൻസിപ്പാൾ നേരിട്ട് വന്ന് അവളെ ക്ലാസ്സിന് പരിചയപ്പെടുത്തി. ട്വൽത്ത്
എയുടെ ക്ലാസ്സ് ടീച്ചർ.

പരിചയപ്പെടലുകൾക്ക് ശേഷം ജെന്നിഫർ ക്ലാസ്സ് തുടങ്ങി.
“ദ റീഫണ്ട്” എന്ന പേരുള്ള ഒരു ജർമ്മൻ നാടകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയായിരുന്നു പാഠം.
പാഠത്തിന്റെ പേര് ബോഡിൽ എഴുതിക്കൊണ്ടിരിക്കുമ്പോൾ വാതിൽക്കൽ നിന്ന് ഒരു ശബ്ദം
കേട്ടു.

“മേ ഐ കമിൻ മാം?”

തിരിഞ്ഞു നോക്കുന്നതിന് മുമ്പ് പാരിജാതത്തിന്റെ സുഗന്ധം അവളെ തേടിയെത്തി.

ഈശോയെ!

ആരാണ് വാതിൽക്കൽ നിന്ന് “മേ ഐ കമിൻ?” എന്ന് പറയുന്നത്.

അവൾ നേരിയ ഭയത്തോടെ വാതിൽക്കലേക്ക് മുഖം തിരിച്ചു.

ജെന്നിഫർ തിരിഞ്ഞു നോക്കി.

വാതിക്കൽ നിൽക്കുന്ന സുഭഗനായ ചെറുപ്പക്കാരനെ കണ്ട് ഒരു നിമിഷം അവൾ സ്തബ്ധയായി.

അവളെക്കാൾ അമ്പരപ്പോടെ, ഭയത്തോടെ ജാള്യതയോടെ അവൻ ജെന്നിഫർ നോക്കി.

ബസ്സിൽ വെച്ച് തന്നെ കയറിപ്പിടിച്ച പയ്യൻ!

ഓടിവെട്ടേറ്റതു പോലെ അവനിപ്പോൾ തന്നെ നോക്കുകയാണ്.

ഭയവും പരിഭ്രാന്തിയും ലജ്ജയും ഒരുപോലെ അവന്റെ സുന്ദരമായ മുഖത്ത് കടന്നുവന്നു.

നിൽക്കണോ പിന്തിരിയാണോ എന്ന് ചിന്തിക്കുന്നത് പോലെ തോന്നി അവൻ.

“യെസ് കമിൻ!”

ജെന്നിഫർ ഗൗരവത്തിൽ പറഞ്ഞു.

തലകുനിച്ച് ചുറ്റും നോക്കാതെ പിമ്പിലെ ബെഞ്ചിൽ തലകുനിച്ച് അവൻ ഇരുന്നു. ക്‌ളാസ്
കഴിയുവോളവും അവൻ തലയുയർത്തിയില്ല എന്ന്‌ ജെന്നിഫർ ശ്രദ്ധിച്ചു.

അടുത്ത പീരിയഡ് ലിഷർ ആയിരുന്നു ജെന്നിഫറിന്. അവളെ കൂടാതെ രണ്ടധ്യാപകർക്കും ആ
പീരിയഡ് ലിഷർ ആയിരുന്നു.

“എങ്ങനെയുണ്ടായിരുന്നു ക്ലാസ്സ്?”

56482cookie-check“ഊഹിച്ച് പറയ് അച്ചായാ…”!

Leave a Reply

Your email address will not be published. Required fields are marked *